<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-36989706</id><updated>2012-01-29T22:37:29.057+05:30</updated><category term='പ്രപഞ്ചം'/><category term='ലേഖനം'/><category term='ഇന്റര്‍നെറ്റ്'/><category term='ആഗോളതാപനം'/><category term='നീലക്കുറിഞ്ഞി'/><category term='ജനിതകം'/><category term='വിവരസാങ്കേതികവിദ്യ'/><category term='കണികാശാസ്‌ത്രം'/><category term='കേരളം'/><category term='ശാസ്‌ത്രം'/><category term='വിജ്ഞാനം'/><category term='പ്രകൃതി'/><category term='വൂളി മാമത്ത്'/><category term='സ്‌പെഷ്യല്‍'/><category term='നാനോടെക്‌നോളജി'/><category term='സാങ്കേതികം'/><category term='ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍'/><category term='ഹോമിയോപ്പതി'/><category term='ഊര്‍ജം'/><category term='കാലാവസ്ഥ'/><category term='ബഹിരാകാശം'/><category term='പരിണാമം'/><category term='ശാസ്‌ത്രചരിത്രം'/><category term='ഭൗമശാസ്‌ത്രം'/><category term='ചാള്‍സ് ഡാര്‍വിന്‍'/><category term='ക്ലോണിങ്'/><category term='പ്രാചീനകാലം'/><category term='ഭാരതീയ ശാസ്‌ത്രജ്ഞര്‍'/><category term='ഗൂഗിള്‍'/><category term='ആരോഗ്യം'/><category term='മാലിന്യം'/><category term='നോബല്‍ സമ്മാനം'/><title type='text'>കുറിഞ്ഞി ഓണ്‍ലൈന്‍</title><subtitle type='html'>Kurinji Online, Joseph Antony&amp;#39;s Blog on
Science, Environment &amp;amp; Health</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://kurinjionline.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default?max-results=100'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default?start-index=101&amp;max-results=100'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>514</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-36989706.post-6263062831373633641</id><published>2011-12-14T13:07:00.008+05:30</published><updated>2011-12-14T18:02:34.201+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍'/><category scheme='http://www.blogger.com/atom/ns#' term='കണികാശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='പ്രപഞ്ചം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>ഹിഗ്‌സ് ബോസോണിന്റെ ആദ്യ തിരനോട്ടം</title><content type='html'>&lt;a href="http://2.bp.blogspot.com/-_lyl48kS-ho/TuiXG7iQ-CI/AAAAAAAAEi8/MMqBT7E15HM/s1600/Pic1.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 375px;" src="http://2.bp.blogspot.com/-_lyl48kS-ho/TuiXG7iQ-CI/AAAAAAAAEi8/MMqBT7E15HM/s400/Pic1.jpg" border="0" alt="" id="BLOGGER_PHOTO_ID_5685960674871670818" /&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span"&gt;കാര്യങ്ങള്‍ ഇന്നത്തെ നിലയ്ക്ക് പുരോഗമിക്കുകയാണെങ്കില്‍ 2012 ഓടെ സംഗതി വ്യക്തമാകും-'ദൈവകണ'മെന്ന വിളിപ്പേരുള്ള ഹിഗ്‌സ് ബോസോണുകള്‍ യാഥാര്‍ഥ്യം തന്നെയോ എന്ന്. പദാര്‍ഥങ്ങളുടെ പിണ്ഡത്തിന് കാരണമെന്ന് കരുതപ്പെടുന്ന ഹിഗ്‌സ് ബോസോണുകളുടെ ആദ്യ മിന്നലാട്ടം കണ്ടെന്ന് വെളിപ്പെടുത്തിയ ഗവേഷകര്‍ തന്നെയാണ്, അടുത്തവര്‍ഷത്തോടെ ഇക്കാര്യത്തില്‍ നെല്ലുംപതിരും തിരിയുമെന്ന് പ്രസ്താവിച്ചത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ജനീവയ്ക്ക് സമീപം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ അഥവാ എല്‍എച്ച്‌സി എന്ന ഭീമന്‍ യന്ത്രത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണം നടത്തുന്ന ഗവേഷകരാണ്, ഹിഗ്‌സ് ബോസോണുകളുടെ &lt;b&gt;&lt;a href="http://www.mathrubhumi.com/tech/large-hadron-collider-lhc-higgs-boson-god-particle-cern-particle-experitment-237143.html"&gt;ആദ്യമിന്നലാട്ടം തങ്ങള്‍ കണ്ടതായി ചൊവ്വാഴ്ച (2011 ഡിസംബര്‍ 13) വെളിപ്പെടുത്തിയത്&lt;/a&gt;&lt;/b&gt;. എല്‍എച്ച്‌സി സ്ഥിതിചെയ്യുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി'ല്‍, ഇതുസംബന്ധിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഗവേഷകര്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;എല്‍എച്ച്‌സിയിലെ രണ്ട് പ്രധാന കണികാഡിറ്റെക്ടറുകളായ അറ്റ്‌ലസ്, സിഎംഎസ് എന്നിവയിലെ ഗവേഷകരാണ്, 50 വര്‍ഷമായി കണികാശാസ്ത്രജ്ഞര്‍ക്ക് പിടികൊടുക്കാത്ത ഹിഗ്‌സ് ബോസോണുകളുടെ ആദ്യസൂചന മനസിലാക്കിയത്. അറ്റ്‌ലസ് പദ്ധതിയില്‍ പങ്കാളികളായ ഗവേഷകര്‍ പ്രോട്ടോണിന്റെ 125 മടങ്ങും ഇലക്‌ട്രോണിന്റെ 500,000 മടങ്ങും പിണ്ഡമുള്ള സൂക്ഷ്മകണത്തിന്റെ മിന്നലാട്ടം കണ്ടു. ഏതാണ്ട് 12500 കോടി ഇലക്‌ട്രോണ്‍ വോള്‍ട്ട് പരിധിയിലായിരുന്നു ആ കണമെന്ന് അറ്റ്‌ലസ് വക്താവ് ഫാബിയോള ജിയാനറ്റി പറഞ്ഞു. സിഎംഎസ് സംഘത്തിനും 12400 - 12500 കോടി ഇലക്‌ട്രോണ്‍ വോള്‍ട്ട് പരിധിയില്‍ ഒരു കൂട്ടം സൂക്ഷ്മ കണങ്ങളുള്ളതിന് സൂചന ലഭിച്ചു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;രണ്ട് തെളിവുകളും വിരല്‍ ചൂണ്ടുന്നത് ഹിഗ്‌സ് ബോസോണിന്റെ അസ്തിത്വത്തിലേക്കാണ്. കണ്ടെത്തല്‍ ഔപചാരികമായി പ്രഖ്യാപിക്കാന്‍ ഈ തെളിവ് പോര. അടുത്തവര്‍ഷത്തോടെ കൂടുതല്‍ തെളിവ് കിട്ടുകയും ഇപ്പോഴുള്ള ആശയക്കുഴപ്പങ്ങള്‍ അവസാനിക്കുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍എച്ച്‌സി, മനുഷ്യനിര്‍മിതമായ ഏറ്റവും വലുതും സങ്കീര്‍ണവുമായ യന്ത്രമാണ്. 2008 സപ്തംബര്‍ പത്തിന് പ്രവര്‍ത്തനമാരംഭിച്ച എല്‍എച്ച്‌സിയില്‍, ഹീഗ്‌സ് ബോസോണുകള്‍ അടക്കം,&lt;b&gt; &lt;a href="http://kurinjionline.blogspot.com/2008/08/blog-post_08.html"&gt;ഭൗതികശാസ്ത്രം നേരിടുന്ന പ്രഹേളികകള്‍ക്ക് പരിഹാരം കാണാനുള്ള പരീക്ഷണമാണ് അതില്‍ നടക്കുന്നത്&lt;/a&gt;. &lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;എതിര്‍ ദിശയില്‍ പ്രകാശവേഗത്തിനടുത്ത് പായുന്ന പ്രോട്ടോണ്‍ധാരകളെ അത്യുന്നത ഊര്‍ജനിലയില്‍ കൂട്ടിയിടിപ്പിച്ചാണ് എല്‍എച്ച്‌സിയില്‍ പരീക്ഷണം നടക്കുന്നത്. പ്രഞ്ചോത്പത്തിക്ക് കാരണമായ മഹാവിസേ്ഫാടനം കഴിഞ്ഞ് തൊട്ടടുത്ത സെക്കന്‍ഡിന്റെ ആദ്യത്തെ കോടിയിലൊരംശം വരുന്ന സമയത്തെ അവസ്ഥ പുനര്‍സൃഷ്ടിക്കുകയാണ് ഇതുവഴി ചെയ്യുക. ഉന്നത ഊര്‍ജനിലയില്‍ കണികകള്‍ കൂട്ടിയിടിക്കുമ്പോള്‍ ചിതറിത്തെറിക്കുന്ന കണങ്ങളെ ഡിറ്റെക്ടറുകളിലെ അതിസൂക്ഷ്മ സെന്‍സറുകള്‍ ശേഖരിച്ച് ഡിജിറ്റല്‍ ഡേറ്റയായി സൂക്ഷിക്കുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;സാധാരണ ഇന്റര്‍നെറ്റിന്റെ പതിനായിരം ഇരട്ടി വേഗമുള്ള &lt;b&gt;&lt;a href="http://kurinjionline.blogspot.com/2008/09/blog-post_14.html"&gt;പ്രത്യേക കമ്പ്യൂട്ടര്‍ ഗ്രിഡിലൂടെ&lt;/a&gt;&lt;/b&gt; ആ ഡിജിറ്റല്‍ ഡേറ്റ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, ഈ പരീക്ഷണത്തിനായി മാത്രം സ്ഥാപിച്ചിട്ടുള്ള ലക്ഷത്തിലധികം വരുന്ന കമ്പ്യൂട്ടറുകളിലെത്തിക്കും. ഗവേഷകര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലിലുന്ന് ആ ഡേറ്റ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്തും. 15 വര്‍ഷമെങ്കിലും നീളുന്ന കണികാപരീക്ഷണത്തിന്റെ &lt;b&gt;&lt;a href="http://kurinjionline.blogspot.com/2010/02/blog-post_08.html"&gt;രണ്ടാംഘട്ടം 2013 ലേ തുടങ്ങൂ&lt;/a&gt;&lt;/b&gt;.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഹിഗ്‌സ് ബോസോണുകളുടെ അസ്തിത്വം അടുത്ത വര്‍ഷം സ്ഥിരീകരിക്കാനായാല്‍, രണ്ടാംഘട്ടം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കണികാപരീക്ഷണത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നിന്റെ സഫലീകരണമാകുമത്. മാത്രമല്ല, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കണികാഭൗതികത്തില്‍ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റവുമാകും ഹിഗ്‌സ് ബോസോണുകളുടെ കണ്ടെത്തല്‍. അതുകൊണ്ടാണ് ശാസ്ത്രലോകം ഇത്ര ആകാംക്ഷയോടെ എല്‍എച്ച്‌സിയെ ഉറ്റുനോക്കുന്നത്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"&gt;സ്റ്റാന്‍ഡേര്‍ഡ് മോഡല്‍&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;എന്തുകൊണ്ട് ഹിഗ്‌സ് ബോസോണ്‍ ഇത്രയും പ്രധാനപ്പെട്ടതാകുന്നു?  ആ കണം ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത് എന്തുകൊണ്ട് ? ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികം മാത്രം. ഹിഗ്‌സ് ബോസോണ്‍ പ്രധാനപ്പെട്ടതാകാന്‍ കാണം അത് കണ്ടെത്താനായില്ലെങ്കില്‍, പ്രപഞ്ചത്തിന്റെ അടിസ്ഥാന മാതൃകയെക്കുറിച്ച് ആധുനികശാസ്ത്രം രൂപപ്പെടുത്തിയ സൈദ്ധാന്തിക അടിത്തറയ്ക്ക് നിലനില്‍പ്പില്ലാതാകും എന്നതാണ്. അത് വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജ് പരാജയപ്പെടും. പുതിയ മാതൃകകളും സിദ്ധാന്തങ്ങളും തേടേണ്ടിവരും! &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ബലങ്ങളും പദാര്‍ഥവും തമ്മില്‍ സൂക്ഷ്മതലത്തില്‍ എങ്ങനെ ഇടപഴകുന്നു എന്നാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വിശദീകരിക്കുന്നത്. ഈ മോഡല്‍ അനുസരിച്ച് 29 മൗലികകണങ്ങളാണ് ദ്രവ്യവും ബലങ്ങളും തമ്മിലുള്ള ഇടപഴകല്‍ സാധ്യമാക്കുന്നത് (ഓര്‍ക്കുക ഗുരുത്വാകര്‍ഷണബലം ഇപ്പോഴും ഈ മോഡലിന്റെ പരിധിക്ക് പുറത്താണ്). &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-COOePbq_0IA/TuhULrCF3NI/AAAAAAAAEis/YLEgaSRNLZg/s1600/Pic3.gif" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 312px; height: 380px;" src="http://2.bp.blogspot.com/-COOePbq_0IA/TuhULrCF3NI/AAAAAAAAEis/YLEgaSRNLZg/s400/Pic3.gif" border="0" alt="" id="BLOGGER_PHOTO_ID_5685887089062042834" /&gt;&lt;/a&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;സ്റ്റാന്‍ഡേര്‍ മോഡല്‍ വിശദീകരിക്കുന്ന കണങ്ങളില്‍ പദാര്‍ഥത്തിന്റെ മൗലികഘടകങ്ങളെ പ്രതിനിധീകരിക്കുന്നത് 24 സൂക്ഷ്മകണങ്ങളാണ്. അതില്‍ 18 എണ്ണം ക്വാര്‍ക്കുകളാണ്.  മൂന്നു തലമുറകളിലായി ആറ് വ്യത്യസ്തയിനം 'ക്വാര്‍ക്കുകള്‍' (അപ്, ഡൗണ്‍, ടോപ്പ്, ബോട്ടം, ചാം, സ്‌ട്രേഞ്ച് ). ക്വാര്‍ക്കുകളുടെ തലമുറകളെ നിശ്ചയിക്കുന്നത് ചുവപ്പ്, പച്ച, നീല എന്നീ വര്‍ണചാര്‍ജുകള്‍ (colour charges) കൊണ്ടാണ്. ഓര്‍ക്കുക, നിത്യജീവിതത്തില്‍ നാം കാണുന്ന നിറങ്ങളുമായി ഇവയ്ക്ക് ഒരു ബന്ധവുമില്ല. ക്വാര്‍ക്കുകളുടെ വ്യത്യസ്ത വിഭാഗങ്ങളെ വിശദീകരിക്കാനുള്ള സൂചകങ്ങള്‍ മാത്രമാണിവ. ആറ്റങ്ങളുടെ കേന്ദ്രത്തില്‍ പ്രോട്ടോണുകളും ന്യൂട്രോണുകളും ക്വാര്‍ക്കുകളാലാണ് നിര്‍മിതമായിട്ടുള്ളത്.  ക്വാര്‍ക്കുകള്‍ കഴിഞ്ഞാല്‍, പദാര്‍ഥകണങ്ങളില്‍ ബാക്കിയുള്ളവ ആറ് 'ലെപ്‌ടോണുകള്‍' ആണ്. ഇലക്ട്രോണുകളും ന്യൂട്രിനോകളും ഇതില്‍ പെടുന്നു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ക്വാര്‍ക്കുകളും ലെപ്‌ടോണുകളും കഴിഞ്ഞാല്‍, സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഉള്‍പ്പെട്ടിട്ടുള്ള അഞ്ച് കണങ്ങള്‍ ബോസോണുകള്‍ എന്ന വിഭാഗത്തില്‍ പെടുന്നവയാണ്. പ്രകൃതിയില്‍ ബലങ്ങള്‍ക്ക് നിദാനമായവയാണ് അതില്‍ നാല് ബോസോണുകള്‍. വൈദ്യുതകാന്തികബലം വഹിക്കുന്നവ ഫോട്ടോണ്‍, ആറ്റങ്ങളുടെ കേന്ദ്രത്തില്‍ ക്വാര്‍ക്കുകളെ പരസ്വരം ബന്ധിപ്പിച്ച് നിര്‍ത്തുന്ന അതിബലത്തിന് കാരണമായവ ഗ്ലുവോണുകള്‍. റേഡിയോ ആക്ടീവ് മൂലകങ്ങള്‍ക്ക് അപചയം സംഭവിക്കാന്‍ ഇടയാക്കുന്ന  ക്ഷീണബലത്തിന് നിദാനമായ ഡബ്ല്യു ബോസോണുകളും ഇസഡ് ബോസോണുകളും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പൂര്‍ത്തിയാകാന്‍ ഒരു കണംകൂടിയുണ്ട്. പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന ആ കണത്തിന്റെ പേരാണ് ഹിഗ്‌സ് ബോസോണ്‍. സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ 28 കണങ്ങളെക്കുറിച്ചും ശാസ്ത്രലോകത്തിന് തെളിവ് ലഭിച്ചെങ്കിലും, ഹിഗ്‌സ് ബോസോണുകളെ മാത്രം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ കെട്ടിപ്പൊക്കിയ സൈദ്ധാന്തിക അടിത്തറ നിലനില്‍ക്കാന്‍ ഹിഗ്‌സ് ബോസോണുകളെ കണ്ടെത്തിയേ തീരൂ എന്നര്‍ഥം. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"&gt;പിണ്ഡത്തിന്റെ രഹസ്യം&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;പദാര്‍ഥത്തിന് പിണ്ഡം ലഭിക്കുന്നതെങ്ങനെ എന്നകാര്യം തൃപ്തികരമായി വിശദീകരിക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിരുന്നില്ല. പല ഗവേഷകരും അതിന് വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കി. സൂക്ഷ്മതലത്തില്‍ പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്ന സംവിധാനം എന്താണെന്ന് 1964 ലാണ് വിശദീകരിക്കപ്പെടുന്നത്.  ആറ് ഗവേഷകര്‍ ഏതാണ്ട് ഒരേസമയത്ത് മൂന്ന് പ്രബന്ധങ്ങളില്‍ അത് അവതരിപ്പിച്ചു. ഫ്രാന്‍കോയിസ് ഇന്‍ഗ്ലെര്‍ട്ടും റോബര്‍ട്ട് ബ്രൗട്ടും ആയിരുന്നു അതില്‍ ഒരു പ്രബന്ധം രചിച്ചത്. ഫിലിപ്പ് ആന്‍ഡേഴ്‌സണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പീറ്റര്‍ ഹിഗ്‌സ് തയ്യാറാക്കിയതായിരുന്നു മറ്റൊരു പ്രബന്ധം. ജെറാള്‍ഡ് ഗുരാല്‍നിക്, സി.ആര്‍.ഹേഗന്‍, ടോം കിബ്ബിള്‍ എന്നിവരുടെ ഗ്രൂപ്പാണ് പിണ്ഡസംവിധാനം അവതരിപ്പിച്ച മറ്റൊരു ഗ്രൂപ്പ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ആറു ഗവേഷകരും സമാനമായ ആശയങ്ങളാണ് മുന്നോട്ടുവെച്ചതെങ്കിലും, അവര്‍ അവതരിപ്പിച്ച സംവിധാനം പില്‍ക്കാലത്ത് ഹിഗ്‌സിന്റെ പേരിലാണ് (Higgs mechanism) അറിയപ്പെട്ടത്. ഏതായാലും ഹിഗ്‌സ് ബോസോണിന്റെ അസ്തിത്വം സ്ഥിരീകരിക്കപ്പെട്ടാല്‍ &lt;b&gt;&lt;a href="http://kurinjionline.blogspot.com/2008/09/blog-post_11.html"&gt;നൊബേല്‍ പുരസ്‌കാരം ലഭിക്കുക&lt;/a&gt;&lt;/b&gt; പീറ്റര്‍ ഹിഗ്‌സിന് മാത്രമാകില്ല. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു അദൃശ്യ മണ്ഡലത്തെയാണ് ഹിഗ്‌സ് സംവിധാനം വിഭാവനം ചെയ്യുന്നത്. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ആദ്യനിമിഷങ്ങളില്‍ നിലനിന്ന ഒരു പ്രത്യേക ബലത്തെ (electoweak force) രണ്ടായി വേര്‍തിരിച്ചത് ഹിഗ്‌സ് മണ്ഡലമാണ്.  ആ ആദിമബലം വൈദ്യുതകാന്തികബലം (electromagnetic force), ക്ഷീണബലം (weak force) എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കപ്പെട്ടു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഇങ്ങനെ ബലങ്ങളെ വേര്‍തരിച്ച ഹിഗ്‌സ് മണ്ഡലം ഒരുകാര്യം ചെയ്തു. ക്ഷീണബലത്തിന് നിദാനമായ സൂക്ഷ്മകണങ്ങള്‍ക്ക് (W &amp;amp; Z bosons) പിണ്ഡം നല്‍കി. എന്നാല്‍, വൈദ്യുതകാന്തികബലം വഹിക്കുന്ന ഫോട്ടോണുകളെ പിണ്ഡം നല്‍കാതെ വെറുതെ വിട്ടു. ഹിഗ്‌സ് മണ്ഡലവുമായി ബന്ധപ്പെട്ട ക്വാണ്ടം കണത്തിന് പറയുന്ന പേരാണ് ഹിഗ്‌സ് ബോസോണ്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഹിഗ്‌സ് സംവിധാനം അനുസരിച്ച് ക്വാര്‍ക്കുകള്‍, ഇലക്ട്രോണുകള്‍ തുടങ്ങിയ പദാര്‍ഥ കണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്നത് അവ അദൃശ്യമായ ഹിഗ്‌സ് മണ്ഡലവുമായി ഇടപഴകുമ്പോഴാണ്. എന്നുവെച്ചാല്‍, ഹിഗ്‌സ് മണ്ഡലവുമായി ഇടപഴകാന്‍ കഴിയുന്നവയ്‌ക്കേ പിണ്ഡമുമുണ്ടാകൂ. എത്ര കൂടുതല്‍ ഇടപഴകുന്നോ അത്രയും കൂടുതലായിരിക്കും പിണ്ഡം. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ ഹിഗ്‌സ് ഫീല്‍ഡുമായി അല്‍പ്പവും ഇടപഴകാത്തതിനാല്‍ അവയ്ക്ക് പിണ്ഡമില്ല. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ചെളിനിറഞ്ഞ ഒരു സ്ഥലം സങ്കല്‍പ്പിക്കുക. അതിലൂടെ നടക്കുന്നവര്‍ക്ക് കാല് ചെളിയില്‍ പുതയുന്നതിനാല്‍ നടത്തത്തിന്റെ വേഗം കുറയും. കാല് എത്രകൂടുതല്‍ പുതയുന്നോ അതിനനുസരിച്ച് വേഗം കുറഞ്ഞുവരും. എന്നതുപോലെയാണ് ഹിഗ്‌സ് മണ്ഡലം. കണങ്ങള്‍ ആ മണ്ഡലവുമായി എത്ര കൂടുതല്‍ ഇടപഴകുന്നുവോ അത്രയും പിണ്ഡം കൂടും. ഹിഗ്‌സ് മണ്ഡലവുമായി മറ്റ് കണങ്ങളെ ഇടപഴകാന്‍ സഹായിക്കുന്നത് ഹിഗ്‌സ് ബോസോണ്‍ ആണ്. അതിനാല്‍, ഹിഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കാനായാല്‍, അത് ഹിഗ്‌സ് സംവിധാനവും ഹിഗ്‌സ് മണ്ഡലവും യാഥാര്‍ഥ്യമാണ് എന്നതിന്റെ തെളിവാകും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;a href="http://4.bp.blogspot.com/-D1a-aV2yYPg/TuhSh2UWSiI/AAAAAAAAEig/U2YZDSdmvZk/s1600/Pic2.gif" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 278px;" src="http://4.bp.blogspot.com/-D1a-aV2yYPg/TuhSh2UWSiI/AAAAAAAAEig/U2YZDSdmvZk/s400/Pic2.gif" border="0" alt="" id="BLOGGER_PHOTO_ID_5685885271025273378" /&gt;&lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;പക്ഷേ, ഒരുകാര്യം ഓര്‍ക്കണം. ഹിഗ്‌സ് മണ്ഡലം പ്രപഞ്ചത്തിലെ പാദാര്‍ഥങ്ങളുടെ പിണ്ഡത്തില്‍ ചെറിയൊരു ഭാഗത്തിന് മാത്രമേ അത് കാരണമാകൂ. കാരണം, ആറ്റത്തിന്റെ കേന്ദ്രത്തിലും മറ്റും 98 ശതമാനം പിണ്ഡവും ഊര്‍ജരൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. ആറ്റങ്ങളിലെ ക്വാര്‍ക്കുകള്‍ക്കും ഇലക്ട്രോണുകള്‍ക്കും പിണ്ഡം നല്‍കുന്നത് ഹിഗ്‌സ് മണ്ഡലമാണെന്ന് കരുതുന്നു. പക്ഷേ, അത് മൊത്തം പിണ്ഡത്തിന്റെ ഒന്നോ രണ്ടോ ശതമാനമേ വരൂ. ബാക്കി പിണ്ഡം ക്വാര്‍ക്കുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഗ്ലുവോണുകളില്‍ ഊര്‍ജരൂപത്തിലാണ് സ്ഥിതിചെയ്യുന്നത് (ഊര്‍ജമെന്നത് പിണ്ടത്തെ പ്രകാശവേഗത്തിന്റെ വര്‍ഗവുമായി ഗുണിച്ചാല്‍ കിട്ടുന്നതിന് തുല്യമാണെന്ന ഐന്‍സ്റ്റൈന്റെ കണ്ടെത്തല്‍ ഓര്‍ക്കുക)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;1964 ല്‍ പ്രവചിക്കപ്പെട്ട ഹിഗ്‌സ് ബോസോണുകളുടെ അസ്തിത്വം ഇതുവരെ തെളിയിക്കപ്പെടാത്തതിന് കാരണം, ആ കണങ്ങളെ കണ്ടെത്താന്‍ പോന്നത്ര കരുത്തുള്ള ഉപകരണങ്ങള്‍ ഇത്രകാലവും ഇല്ലായിരുന്നു എന്നതാണ്. ഹിഗ്‌സ് ബോസോണുകള്‍ക്ക് ഉണ്ടെന്ന് കരുതുന്ന ഒരു സൈദ്ധാന്തിക പിണ്ഡപരിധിയുണ്ട്. ആ പിണ്ഡപരിധി പരിശോധിക്കാന്‍ പാകത്തിലാണ് എല്‍എച്ച്‌സിയില്‍ നടക്കുന്ന കണികാപരീക്ഷണം. ഹിഗ്‌സ് ബോസോണുകളുടെ ആദ്യമിന്നലാട്ടം എല്‍എച്ച്‌സിയിലുണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ ശാസ്ത്രലോകം ആവേശഭരിതമാകുന്നതും അതുകൊണ്ടാണ്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"&gt;ബോസോണ്‍ എന്നാല്‍&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;1924 ല്‍ പഴയ കിഴക്കന്‍ ബംഗാളിലെ ധാക്കയില്‍ നിന്ന് കൊല്‍ക്കത്ത സ്വദേശിയായ സത്യേന്ദ്ര നാഥ് ബോസ് (എസ്.എന്‍.ബോസ്) ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ പരിഗണയ്ക്ക് അയച്ച നാലുപേജുള്ള ഒരു ഗവേഷണപ്രബന്ധത്തില്‍ നിന്നാണ് ബോസോണുകളുടെ കഥ ആരംഭിക്കുന്നത്. പ്ലാങ്ക് നിയമത്തിന്റെ വ്യത്യസ്തമായ ഒരു വ്യുല്‍പാദനം (derivation) ആണ് ആ പ്രബന്ധത്തിലുണ്ടായിരുന്നത്. ഫോട്ടോണുകളെ പരസ്പരം തിരച്ചറിയാന്‍ കഴിയാത്ത, പിണ്ഡമില്ലാത്ത വാതകകണങ്ങളെപ്പോലെ പരിഗണിച്ച് ബോസ് നടത്തിയ കണക്കുകൂട്ടല്‍ വഴി, ക്ലാസിക്കല്‍ ഭൗതികത്തിന്റെ സഹായമില്ലാതെ പ്ലാങ്ക് നിയമത്തിലേക്ക് അനായാസം എത്താന്‍ കഴിഞ്ഞു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഇക്കാര്യം ഐന്‍സ്റ്റൈനെ ആവേശഭരിതനാക്കി. ആ കണക്കുകൂട്ടലിന് ബോസ് ഉപയോഗിച്ച സിവിശേഷ സാംഖികനിയമം (സ്റ്റാറ്റിസ്റ്റിക്‌സ്) ഐന്‍സ്‌റ്റൈന്‍ കൂടുതല്‍ വികസിപ്പിച്ചു. ഫോട്ടോണുകളുടെ കാര്യത്തിലാണ് ബോസ് അത് ഉപയോഗിച്ചതെങ്കില്‍, ഉത്കൃഷ്ടവാതകങ്ങളുടെ പരിധിയിലേക്ക് ഐന്‍സ്റ്റൈന്‍ അത് വ്യാപിപ്പിച്ചു. അങ്ങനെ 'ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം' പിറന്നു. ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്ന കണങ്ങള്‍ക്ക് പില്‍ക്കാലത്ത് ബോസോണുകള്‍ എന്ന് പേര് ലഭിച്ചു. ക്വാണ്ടം ഭൗതികത്തില്‍ മറ്റൊരിനം കണങ്ങളുണ്ട്-'ഫെര്‍മിയോണുകള്‍'. ഫെര്‍മി-ഡിറാക് സാഖികം അനുസരിക്കുന്ന കണങ്ങളാണവ. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;1945 ഡിസംബര്‍ ആറിന് പാരീസില്‍ ആംഗ്ലോ-ഫ്രഞ്ച് സൊസൈറ്റി ഓഫ് സയന്‍സസില്‍ 'ആറ്റമിക സിദ്ധാന്തത്തിന്റെ വികാസപരിണാമങ്ങളെ'ക്കുറിച്ച് നടത്തിയ പ്രഭാഷണ മധ്യേ പോള്‍ ഡിറാക് ആണ് ബോസോണുകള്‍, ഫെര്‍മിയോണുകള്‍ എന്ന പേരുകള്‍ ആദ്യമായി ഉപയോഗിച്ചത്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ബോസോണുകളുടെ സ്പിന്‍ പൂര്‍ണസംഖ്യയും (0,1,2,....), ഫെര്‍മിയോണുകളുടേത് അര്‍ധപൂര്‍ണസംഖ്യയും (1/2, 3/2, 5/2,.....) ആണ്. എന്നുവെച്ചാല്‍, ദ്രവ്യത്തിന്റെ ഘടകാംശങ്ങളായ കണങ്ങളെ ക്വാണ്ടംമെക്കാനിക്കല്‍ ഗുണമായ സ്പിന്നിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരിക്കുന്നത് ബോസോണുകള്‍ എന്നും ഫെര്‍മിയോണുകള്‍ എന്നുമാണ്. പ്രോട്ടോണുകള്‍ക്കും ന്യൂട്രോണുകള്‍ക്കും അടിസ്ഥാനമായ ക്വാര്‍ക്കുകളും, ഇലക്‌ട്രോണുകള്‍ക്കും ന്യൂട്രിനോ മുതലായ കണങ്ങള്‍ക്കും അടിസ്ഥാനമായ ലപ്‌ടോണുകളും ചേര്‍ന്ന ഗണത്തെ ഫെര്‍മിയോണുകള്‍ എന്നു വിളിക്കുന്നു. ഫോട്ടോണുകള്‍, ഗ്ലുവോണുകള്‍ തുടങ്ങി ബലങ്ങള്‍ സൃഷ്ടിക്കുകയും വഹിക്കുകയും ചെയ്യുന്ന കണങ്ങളാണ് ബോസോണുകള്‍.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;(അവലംബം : 1. &lt;b&gt;&lt;a href="http://press.web.cern.ch/press/PressReleases/Releases2011/PR25.11E.html"&gt;സേണിന്റെ വാര്‍ത്താക്കുറിപ്പ് &lt;/a&gt;&lt;/b&gt;; 2. Massive - The Hunt for the God Particle (2010), Ian Sample, Virgin books, London ; 3. Collider - The Search for the World's Smallest Particles (2009), Paul Halpern, John Wiley &amp;amp; Sons, New Jersey; 4. Bose and His Statistics (1992), G.Venkataraman, University Press. Hyderabad. &lt;/span&gt;ചിത്രങ്ങള്‍ക്ക് കടപ്പാട് : സേണ്‍)&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-6263062831373633641?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/6263062831373633641/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=6263062831373633641' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/6263062831373633641'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/6263062831373633641'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2011/12/blog-post_14.html' title='ഹിഗ്‌സ് ബോസോണിന്റെ ആദ്യ തിരനോട്ടം'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-_lyl48kS-ho/TuiXG7iQ-CI/AAAAAAAAEi8/MMqBT7E15HM/s72-c/Pic1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-6661585081917477355</id><published>2011-12-08T08:42:00.004+05:30</published><updated>2011-12-08T08:46:12.847+05:30</updated><category scheme='http://www.blogger.com/atom/ns#' term='വൂളി മാമത്ത്'/><category scheme='http://www.blogger.com/atom/ns#' term='ക്ലോണിങ്'/><category scheme='http://www.blogger.com/atom/ns#' term='ജനിതകം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>കാത്തിരിക്കുക, വരുന്നു വൂളി മാമത്ത് !</title><content type='html'>&lt;a href="http://2.bp.blogspot.com/-1I3NN5OQjNQ/TuArQzlwQII/AAAAAAAAEdc/Me73ugMRvwI/s1600/Mamoth.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 257px;" src="http://2.bp.blogspot.com/-1I3NN5OQjNQ/TuArQzlwQII/AAAAAAAAEdc/Me73ugMRvwI/s400/Mamoth.jpg" border="0" alt="" id="BLOGGER_PHOTO_ID_5683590297468027010" /&gt;&lt;/a&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span"&gt;ജുറാസിക് പാര്‍ക്ക് ഓര്‍ക്കുക, അന്യംനിന്നുപോയ ദിനോസറുകളെ പുനര്‍സൃഷ്ടിച്ചു വളര്‍ത്തുന്ന അത്ഭുതലോകം. ആ നിലയിലൊരു സംരംഭം റഷ്യയിലെയും ജപ്പാനിലെയും ഗവേഷകര്‍ തുടങ്ങിയിരിക്കുന്നു. മണ്‍മറഞ്ഞുപോയ വൂളി മാമത്തിനെ ക്ലോണിങിലൂടെ സൃഷ്ടിക്കാനാണ് അവരുടെ പദ്ധതി. &lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;കഴിഞ്ഞ ആഗസ്തില്‍ കണ്ടെത്തിയ വൂളി മാമത്തിന്റെ തുടയെല്ലില്‍, ക്ലോണിങിന് സാധ്യതയുള്ള മജ്ജാകോശങ്ങള്‍ അതില്‍ കേടുകൂടാതെയുണ്ടെന്ന തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിന് ഗവേഷകരെ പ്രേരിപ്പിച്ചത് -ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അടുത്ത അഞ്ചുവര്‍ഷത്തിനകം ക്ലോണിങ് പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷ.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;മാമത്തിന്റെ മജ്ജാകോശങ്ങളുടെ മര്‍മം ആഫ്രിക്കന്‍ ആനയുടെ അണ്ഡകോശത്തില്‍ സന്നിവേശിപ്പിച്ച് ക്ലോണ്‍ ഉണ്ടാക്കാമെന്നാണ് സൈബീരിയന്‍ മാമത്ത് മ്യൂസിയത്തിലെയും ജപ്പാനില്‍ കിന്‍കി സര്‍വകലാശാലയിലെയും ഗവേഷകരുടെ കണക്കുകൂട്ടല്‍.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ഇത്തരമൊരു നീക്കം വിജയിക്കുമോ എന്ന് സംശയിക്കുന്നവര്‍ കുറവല്ല. മുമ്പ് നടന്നിട്ടുള്ള സമാന ഗവേഷണങ്ങള്‍ സമ്മിശ്രഫലമാണ് നല്‍കിയിട്ടിള്ളുത്. പൈറിനീയന്‍ ഇബെക്‌സ് എന്നു പേരുള്ള യൂറോപ്യന്‍ കാട്ടാടിനെ ക്ലോണിങിലൂടെ പുനര്‍സൃഷ്ടിക്കാന്‍ 2009 ല്‍ &lt;a href="http://news.nationalgeographic.com/news/2009/02/090210-bucardo-clone.html"&gt;ശ്രമം നടക്കുകയുണ്ടായി&lt;/a&gt;. ആ മൃഗം അന്യംനിന്ന് പത്തുവര്‍ഷത്തിന് ശേഷമായിരുന്നു അത്. ക്ലോണ്‍ പിറന്ന് മിനിറ്റുകള്‍ക്കകം ശ്വാസത്തടസ്സം മൂലം അത് ചത്തു.&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ജൈവസാങ്കേതികവിദ്യയിലൂടെ ഒരു ജീവിയുടെ ജനിതക പകര്‍പ്പുകള്‍ സൃഷ്ടിക്കാനുള്ള വിദ്യയാണ് &lt;a href="http://en.wikipedia.org/wiki/Cloning"&gt;ക്ലോണിങ്&lt;/a&gt;. ലൈംഗീക പ്രത്യുത്പാദനമല്ല അത്. കോണിങിലൂടെ സൃഷ്ടിക്കപ്പെടുന്ന ജീവിയെ അതിന്റെ പിതൃജീവിയുടെ ക്ലോണ്‍ എന്ന് വിളിക്കുന്നു. സ്‌കോട്ട്‌ലന്‍ഡിലെ റോസ്‌ലിന്‍ ഇന്‍സ്റ്റിട്ട്യൂട്ടാണ് ലോകത്താദ്യമായി ഒരു സസ്തനിയെ ക്ലോണ്‍ ചെയ്തത്. ക്ലോണിങിലൂടെ ആദ്യ സസ്തനിയായ ഡോളി എന്ന ചെമ്മരിയാട് 1996 ല്‍ പിറന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;&lt;a href="http://www.roslin.ed.ac.uk/public-interest/cloning/"&gt;മാമത്തിനെ ക്ലോണിങിലൂടെ പുനര്‍സൃഷ്ടിക്കാനുള്ള നീക്കത്തിന് വിജയസാധ്യത കുറവാണെന്ന് റോസ്‌ലിന്‍ ഇന്‍സ്റ്റിട്ട്യൂട്ട് പറയുന്നു&lt;/a&gt;. ക്ലോണിനെ ഗര്‍ഭംധരിക്കാന്‍ ഒരു വാടകമാതാവ് ആവശ്യമാണ്. ആനയാണ് ഇവിടെ വാടകമാതാവ്. 1-5 ശതമാനമായിരിക്കും ഇക്കാര്യത്തില്‍ വിജയസാധ്യതയെന്ന് ഇന്‍സ്റ്റിട്ട്യൂട്ട് അഭിപ്രായപ്പെടുന്നു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;അതേസമയം, ഓക്‌സഫഡ് സര്‍വകലാശാലയിലെ ഗവേഷകനായ ചാള്‍സ് ഫോസ്റ്ററിന് ഈ സംരംഭത്തില്‍ വിശ്വാസമുണ്ട്. പൂര്‍ണമായും പരിഹാസ്യമായ ഒന്നല്ല മാമത്തിനെ ക്ലോണ്‍ ചെയ്യുകയെന്നത്-അദ്ദേഹം പറഞ്ഞു. &lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div&gt;ക്ലോണിങിനായി മാമത്തിന്റെ കോശമര്‍മവും ആനയുടെ അണ്ഡവും സംയോജിപ്പിക്കുമ്പോള്‍, അതില്‍ നിന്നുണ്ടാകുന്ന ഭ്രൂണത്തിലെ ജനിതകദ്രവ്യത്തില്‍ ഏറിയപങ്കും മാമത്തിന്റേത് തന്നെയായിരിക്കുമെങ്കിലും, ആനയുടെ അണ്ഡത്തില്‍ നിന്നുള്ള ജനിതകകോഡും അതില്‍ സന്നിവേശിപ്പിക്കപ്പെടും-ഫോസ്റ്റര്‍ പറയുന്നു. അതിനാല്‍, ക്ലോണ്‍ പിറന്നാല്‍ തന്നെ അത് മാമത്തിന്റെയും ആനയുടെയും സ്വഭാവങ്ങള്‍ പേറുന്ന ഒരു സങ്കരവര്‍ഗമായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. (&lt;span class="Apple-style-span"&gt;&lt;i&gt;കടപ്പാട് : ബിബിസി ന്യൂസ്&lt;/i&gt;&lt;/span&gt;)&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-6661585081917477355?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/6661585081917477355/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=6661585081917477355' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/6661585081917477355'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/6661585081917477355'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2011/12/blog-post.html' title='കാത്തിരിക്കുക, വരുന്നു വൂളി മാമത്ത് !'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-1I3NN5OQjNQ/TuArQzlwQII/AAAAAAAAEdc/Me73ugMRvwI/s72-c/Mamoth.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-7470504051413322374</id><published>2011-08-13T09:18:00.002+05:30</published><updated>2011-08-13T09:23:32.377+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>വൈറസുകള്‍ക്കെതിരെ 'സൂപ്പര്‍മരുന്നി'ന് സാധ്യത</title><content type='html'>&lt;a href="http://1.bp.blogspot.com/-URM1jHVRenI/TkX0W0B-WkI/AAAAAAAAEMI/z2yYIpk5N1Y/s1600/HIV-Virus.gif" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 340px; height: 333px;" src="http://1.bp.blogspot.com/-URM1jHVRenI/TkX0W0B-WkI/AAAAAAAAEMI/z2yYIpk5N1Y/s400/HIV-Virus.gif" border="0" alt="" id="BLOGGER_PHOTO_ID_5640182781112638018" /&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span" &gt;ബാക്ടീരിയയ്‌ക്കെതിരെ ആന്റിബയോട്ടിക്ക് പോലെ, എല്ലാ വൈറസ് രോഗങ്ങള്‍ക്കെതിരെയും പ്രയോഗിക്കാവുന്ന 'സൂപ്പര്‍മരുന്നി'ന് വഴി തെളിയുന്നു. അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എംഐടി)യിലെ ഗവേഷകരാണ് ഈ ദിശയിലുള്ള മുന്നേറ്റം നടത്തിയത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;വൈറസുകള്‍ക്കിരയായ കോശങ്ങളെ 'ആത്മഹത്യ' ചെയ്യാന്‍ പ്രേരിപ്പിക്കുക എന്നതാണ് ഈ ഔഷധത്തിന്റെ പ്രവര്‍ത്തന രീതി. അതുവഴി വൈറസുകള്‍ക്ക് ശരീരത്തില്‍ പെരുകാനാകാത്ത സ്ഥിതി സംജാതമാകും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;പുതിയ മരുന്ന് മനുഷ്യരുടെയും മൃഗങ്ങളുടെയും കോശങ്ങളില്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണം വലിയ പ്രതീക്ഷയാണ് നല്‍കുന്നത്. സാധാരണ ജലദോഷം, എച്ച്1എന്‍1 പനി, ഡങ്കിപ്പനി, പോളിയോ, മസ്തിഷ്‌ക്കജ്വരങ്ങള്‍ തുടങ്ങി പതിനഞ്ചോളം രോഗങ്ങള്‍ക്ക് കാരണമായ വൈറസുകളെ ചെറുത്തു നില്‍ക്കാന്‍ പുതിയ ഔഷധത്തിന് സാധിച്ചതായി, 'പ്ലോസ് വണ്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;'സൈദ്ധാന്തികമായി ഏത് വൈറസിനെതിരെയും ഇത് പ്രവര്‍ത്തിക്കണം'-പുതിയ സങ്കേതത്തിന്റെ ഉപജ്ഞേതാവ് ടോഡ് റൈഡറെ 'ടൈം' മാഗസിന്‍ ഉദ്ധരിക്കുന്നത് ഇങ്ങനെ. എംഐടിയില്‍ ലിങ്കണ്‍ ലബോറട്ടറിയിലെ കെമിക്കല്‍, ബയോളജിക്കല്‍, നാനോസ്‌കേയ്ല്‍ ടെക്‌നോളജീസ് ഗ്രൂപ്പിലാണ് റൈഡര്‍ പ്രവര്‍ത്തിക്കുന്നത്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;'പെനിസിലിന്‍' എന്ന ജീനസില്‍ പെട്ട ഒരിനം ഫംഗസിന് ബാക്ടീരിയയെ നശിപ്പിക്കാന്‍ ശേഷിയുണ്ടെന്ന് 1928 ല്‍ അലെക്‌സാണ്ടര്‍ ഫ്‌ളെമിങ് നടത്തിയ നിരീക്ഷണമാണ്, വൈദ്യശാസ്ത്രരംഗത്ത് വിപ്ലവം സൃഷ്ടിച്ച ആന്റിബയോട്ടിക്കുകളുടെ ആവിര്‍ഭാവത്തിന് വഴിതെളിച്ചത്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;അത്രകാലവും, പരമ്പരാഗത ചികിത്സകളുടെ ദാക്ഷിണ്യത്തെ ആശ്രയിച്ച് മാത്രമായിരുന്നു ബാക്ടീരിയ ബാധയ്ക്കുള്ള ചികിത്സ. ഭാഗ്യമുണ്ടെങ്കില്‍ മാത്രം രോഗി രക്ഷപ്പെടുന്ന അവസ്ഥ. വേണമെങ്കില്‍ ചെറിയൊരു അണുബാധ കൊണ്ടുപോലും മരിക്കാം. ആ ദുസ്ഥിതിക്ക് മാറിയത് ബാക്ടീരിയ രോഗങ്ങള്‍ക്കെതിരെ ആന്റിബയോട്ടിക്കുകള്‍ രംഗത്തെത്തിയതോടെയാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ബാക്ടീരിയകള്‍ക്കെതിരെ ഇത്തരമൊരു ചെറുത്തുനില്‍പ്പ് വൈദ്യശാസ്ത്രത്തിന് സാധ്യമായെങ്കിലും, വൈറസ് രോഗങ്ങളുടെ കാര്യത്തില്‍ കാര്യമായ മുന്നേറ്റം ശാസ്ത്രലോകത്തിന് ഇതുവരെയും സാധിച്ചിരുന്നില്ല. അതിന് മുഖ്യകാരണം വൈറസുകള്‍ മനുഷ്യശരീരത്തില്‍ ബാധിക്കുന്ന രീതിയാണ്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;വൈറസുകള്‍ ശരീരത്തില്‍ പെരുകുന്നത് ആരോഗ്യമുള്ള കോശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്ത്, അവയിലേക്ക് വൈറസുകളുടെ ജനിതദ്രവ്യം സന്നിവേശിപ്പ് വിഭജനം നടത്തിയാണ്. എന്നുവെച്ചാല്‍, രോഗബാധിത കോശങ്ങളെ വൈറസുകളാക്കി അവ മാറ്റുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ആ പ്രക്രിയയില്‍ വൈറസുകളുടെ കൈമുദ്ര എന്ന രീതിയില്‍ ദൈര്‍ഘ്യമേറിയ ഇരട്ടപിരിയുള്ള ആര്‍എന്‍എ തന്തുക്കള്‍ ഉത്പാദിപ്പിക്കപ്പെടുന്നു- dsRNA എന്നാണതിന്റെ പേര്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;വൈറസ് ബാധ ചെറുക്കാന്‍ മനുഷ്യകോശങ്ങള്‍ ചില പ്രോട്ടീനുകളുടെ സഹായം തേടുകയാണ് ചെയ്യുക. പ്രോട്ടിനുകളെ dsRNA തന്തുക്കളുമായി കൂട്ടിയിണക്കുകയും, കൂടുതല്‍ കോശങ്ങളിലേക്ക് വൈറസ് കോപ്പി ചെയ്യപ്പെടുന്നത് തടയുകയും ചെയ്യുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ശരീരത്തിന്റെ ഈ സ്വാഭാവിക പ്രതിരോധസംവിധാനം തന്നെ പുതിയ ഔഷധത്തിനായി ഉപയോഗിക്കുകയാണ് റൈഡറും കൂട്ടരും ചെയ്തത്. വൈറസുകളുടെ കൈമുദ്രയായ dsRNA തന്തുക്കളില്‍, കോശങ്ങളെ 'ആത്മഹത്യ' ചെയ്യാന്‍ (apoptosis എന്ന പ്രക്രിയയ്ക്ക്) പ്രേരിപ്പിക്കുന്ന പ്രോട്ടീന്‍ സന്നിവേശിപ്പിക്കുക എന്നതായിരുന്നു ആശയം.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;അതിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഔഷധത്തിന് 'ഡ്രാക്കോ' (DRACO - double-stranded RNA activated caspase oligomerizers) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. dsRNA തന്തുവിന്റെ ഒരറ്റത്ത് ഡ്രാക്കോ കൂടിച്ചേരുമ്പോള്‍, തന്തുവിന്റെ മറ്റേയഗ്രം കോശത്തിന്റെ 'ആത്മഹത്യ'യ്ക്കുള്ള സിഗ്നല്‍ നല്‍കുന്നു. രോഗബാധിത കോശത്തിന് വിഭജിക്കാനും അതുവഴി വൈറസിന് പെരുകാനും സമയം കിട്ടുംമുമ്പ് കോശം സ്വയം നശിക്കുന്നു. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;നമ്മള്‍ എന്തുചെയ്താലും അതിനെതിരെ പ്രതിരോധമുണ്ടാക്കുന്നതില്‍ വൈറസുകള്‍ മിടുക്ക് കാട്ടാറുണ്ട്. എന്നാല്‍, പുതിയ സങ്കേതത്തില്‍ ഔഷധത്തോട് പ്രതിരോധശേഷിയാര്‍ജിക്കുക ബുദ്ധിമുട്ടാണെന്ന്, സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ മൈക്രോബയോളജി പ്രൊഫസര്‍ കാര്‍ല കിര്‍ക്കെഗാര്‍ഡ് അഭിപ്രായപ്പെടുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;ലബോറട്ടറിയില്‍ നടത്തിയ പരീക്ഷണത്തില്‍ എച്ച്1എന്‍1 വൈറസ് ബാധിച്ച എലിയെ പൂര്‍ണമായി സുഖപ്പെടുത്താന്‍ ഡ്രാക്കോ മരുന്നുപയോഗിച്ചപ്പോള്‍ കഴിഞ്ഞു. സാര്‍സ് (SARS) പോല, പുതിയതായി പ്രത്യക്ഷപ്പെടുന്ന വൈറസുകള്‍ക്കെതിരെയും ഈ ഔഷധം ഫലപ്രദമാകുമെന്ന് ഗവേഷകര്‍ കരുതുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;പുതിയ മരുന്ന് കൂടുതല്‍ വൈറസുകള്‍ക്കെതിരെ പരീക്ഷിക്കുകയാണ് ഇപ്പോള്‍ ഗവേഷകര്‍. മൃഗങ്ങളില്‍ പരീക്ഷിക്കാനുള്ള അനുവാദം ലഭിക്കാനുള്ള ശ്രമവും തുടങ്ങിക്കഴിഞ്ഞു. ഏതായാലും, ഇത് ഫലിച്ചാല്‍....വൈറസ് രോഗങ്ങള്‍ക്കെതിരെയുള്ള മനുഷ്യരുടെ യുദ്ധം വിജയത്തിന്റെ മധുരം നുണഞ്ഞു തുടങ്ങും, സംശയമില്ല. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;div&gt;&lt;b&gt;കാണുക-&lt;/b&gt;&lt;/div&gt;&lt;div&gt;&lt;ul&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2009/06/blog-post_13.html"&gt;ഉറക്കം കെടുത്തുന്ന പകര്‍ച്ചവ്യാധികള്‍&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-7470504051413322374?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/7470504051413322374/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=7470504051413322374' title='1 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/7470504051413322374'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/7470504051413322374'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2011/08/blog-post_13.html' title='വൈറസുകള്‍ക്കെതിരെ &apos;സൂപ്പര്‍മരുന്നി&apos;ന് സാധ്യത'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-URM1jHVRenI/TkX0W0B-WkI/AAAAAAAAEMI/z2yYIpk5N1Y/s72-c/HIV-Virus.gif' height='72' width='72'/><thr:total>1</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-302445670620453767</id><published>2011-08-12T09:48:00.005+05:30</published><updated>2011-08-12T10:02:19.920+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍'/><category scheme='http://www.blogger.com/atom/ns#' term='കണികാശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='വിവരസാങ്കേതികവിദ്യ'/><title type='text'>'ദൈവകണ'ത്തെ നിങ്ങള്‍ക്കും കണ്ടെത്താം!</title><content type='html'>&lt;a href="http://4.bp.blogspot.com/-QNFJVba3ah4/TkSpxqIHrnI/AAAAAAAAEL4/VuSleMELBi0/s1600/LHC.gif" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 149px;" src="http://4.bp.blogspot.com/-QNFJVba3ah4/TkSpxqIHrnI/AAAAAAAAEL4/VuSleMELBi0/s400/LHC.gif" border="0" alt="" id="BLOGGER_PHOTO_ID_5639819303961734770" /&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span"&gt;'ദൈവകണ'മെന്ന ഓമനപ്പേരിലറിയപ്പെടുന്ന ദുരൂഹമായ ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താനുള്ള ആഗോളശ്രമത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) നടക്കുന്ന കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്തുക എന്നതാണ്.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;പ്രപഞ്ചത്തില്‍ പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ആ കണത്തെ കണ്ടെത്തിയാലേ, ഭൗതികലോകത്തിന്റെ മൗലികസ്വഭാവം വിവരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡലി'ന് നിലനില്‍പ്പുള്ളൂ.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;എല്‍.എച്ച്.സിയില്‍ നടക്കുന്ന കണികാകൂട്ടിയിടികളെ വിര്‍ച്വലായി അനുകരിക്കാന്‍ (സിമുലേറ്റ് ചെയ്യാന്‍), നിങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ പാഴായിപ്പോകുന്ന കമ്പ്യൂട്ടിങ് ശക്തിയില്‍ ഒരുപങ്ക് വിട്ടുകൊടുക്കുക. അതുവഴി, ദൈവകണം കണ്ടെത്താനുള്ള ശ്രമത്തില്‍ ലോകത്താര്‍ക്കും പങ്കുചേരാനാകും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഇത്തരം കമ്പ്യൂട്ടര്‍ അനുകരണങ്ങളുടെ സഹായത്തോടെ ദൈവകണം യാഥാര്‍ഥ്യമാണോ അല്ലയോ എന്ന് ശാസ്ത്രജ്ഞര്‍ക്ക് നിശ്ചയിക്കാന്‍ കഴിയും.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;a href="http://1.bp.blogspot.com/-7T7m93RAjC8/TkSp4-tj9GI/AAAAAAAAEMA/qK0ctph-fto/s1600/LHC1.gif" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 159px; height: 118px;" src="http://1.bp.blogspot.com/-7T7m93RAjC8/TkSp4-tj9GI/AAAAAAAAEMA/qK0ctph-fto/s400/LHC1.gif" border="0" alt="" id="BLOGGER_PHOTO_ID_5639819429746570338" /&gt;&lt;/a&gt;&lt;a href="http://lhcathome.web.cern.ch/LHCathome/Physics/"&gt;LHC@home 2.0 &lt;/a&gt;എന്നാണ് ഈ ആഗോള ശ്രമത്തിനിട്ടിരിക്കുന്ന പേര്. പ്രോട്ടോണ്‍ ധാരകളെ ത്വരിപ്പിക്കാന്‍ ഹോം കമ്പ്യൂട്ടറുകളുടെ സഹായം തേടാന്‍ 2004 ല്‍ നടന്ന ശ്രമത്തിന്റെ തുടര്‍ച്ചയാണിത്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഇതൊരു സന്നദ്ധ പ്രവര്‍ത്തനമാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാതെ പാഴായിപ്പോകുന്ന കമ്പ്യൂട്ടിങ് ശക്തിയില്‍ ഒരുപങ്ക് ഒരു പൊതുനന്മയ്ക്ക് വേണ്ടി ഉപയോഗിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ആശയം. അന്യഗ്രഹജീവികളെക്കുറിച്ച് പഠിക്കാന്‍ ഇത്തരത്തിലൊരു പ്രശസ്തമായ സന്നദ്ധ സംരംഭം തുടരുന്നുണ്ട് - &lt;a href="http://setiathome.berkeley.edu/"&gt;SETI@home&lt;/a&gt;.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ജനീവയില്‍ ഫ്രഞ്ച്-സ്വിസ്സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി.മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ യന്ത്രമാണ്. മാനവചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണമാണ് അതില്‍ നടക്കുന്നത്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;എല്‍.എച്ച്.സി.യിലെ കണികാപരീക്ഷണം വഴി പ്രതിവര്‍ഷം 15 മില്യണ്‍ ഗിഗാബൈറ്റ്‌സ് ഡേറ്റ പുറത്തുവരുന്നുവെന്നാണ് കണക്ക്. നൂറ് മില്യണ്‍ യൂറോ (650 കോടി രൂപ) ചെലവില്‍ സ്ഥാപിച്ചിട്ടുള്ള 'വേള്‍ഡ്‌വൈഡ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ കമ്പ്യൂട്ടിങ് ഗ്രിഡ്' ആണ് വിവരങ്ങളുടെ ഈ പെരുവെള്ളപ്പാച്ചില്‍ കൈകാര്യം ചെയ്യുന്നത്. ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ക്ക് കണികാപരീക്ഷണത്തിന്റെ ഡേറ്റ പങ്കിട്ടുനല്‍കുന്നതും ഈ ഗ്രിഡ് വഴിയാണ്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;ഈ ഗ്രിഡിന്റെ സഹായകഘടകമായാണ് LHC@home പ്രവര്‍ത്തിക്കുക. കണികാകൂട്ടിയിടികളുടെ കമ്പ്യൂട്ടര്‍ അനുകരണം ഇതുവഴി സൃഷ്ടിക്കപ്പെടുമ്പോള്‍, അനുകരണമാതൃകകളെ യഥാര്‍ഥ കൂട്ടിയിടിയുമായി താരതമ്യം ചെയ്ത് നിഗമനത്തിലെത്താന്‍ ഗവേഷകര്‍ക്ക് സാധിക്കും. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;LHC@home പദ്ധതിയില്‍ പങ്കുചേരാന്‍ രണ്ട് പ്രധാന ആപ്ലിക്കേഷനുകള്‍ (VirtualBox, BOINC client) നമ്മുടെ കമ്പ്യട്ടറില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യണം. അതിന്റെ വിശദാംശങ്ങള്‍, എല്‍.എച്ച്.സി.യുടെ നടത്തിപ്പുകാരായ &lt;a href="http://boinc01.cern.ch/join-us"&gt;യൂറോപ്യന്‍ കണികാപരീക്ഷണശാല (സേണ്‍) ഇവിടെ നല്‍കിയിട്ടുണ്ട്&lt;/a&gt;.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;div&gt;&lt;b&gt;കാണുക-&lt;/b&gt;&lt;/div&gt;&lt;div&gt;&lt;ul&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2008/08/blog-post_08.html"&gt;പ്രപഞ്ചസാരം തേടി ഒരു മഹാസംരംഭം&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-302445670620453767?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/302445670620453767/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=302445670620453767' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/302445670620453767'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/302445670620453767'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2011/08/blog-post.html' title='&apos;ദൈവകണ&apos;ത്തെ നിങ്ങള്‍ക്കും കണ്ടെത്താം!'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/-QNFJVba3ah4/TkSpxqIHrnI/AAAAAAAAEL4/VuSleMELBi0/s72-c/LHC.gif' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-8580987632524799817</id><published>2011-07-14T22:57:00.002+05:30</published><updated>2011-07-14T23:01:35.509+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രകൃതി'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='സ്‌പെഷ്യല്‍'/><title type='text'>'മഴവില്‍ തവള' 87 വര്‍ഷത്തിന് ശേഷം വീണ്ടും!</title><content type='html'>&lt;a href="http://2.bp.blogspot.com/-uGFNf9LC9uM/Th8nPDhcpZI/AAAAAAAAEJ8/x-ORTM7bM5E/s1600/Pic1.jpg" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;span class="Apple-style-span" &gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 244px;" src="http://2.bp.blogspot.com/-uGFNf9LC9uM/Th8nPDhcpZI/AAAAAAAAEJ8/x-ORTM7bM5E/s400/Pic1.jpg" border="0" alt="" id="BLOGGER_PHOTO_ID_5629261198833526162" /&gt;&lt;/span&gt;&lt;/a&gt;&lt;div&gt;&lt;span class="Apple-style-span" &gt;ചിത്രം കണ്ടാല്‍ വ്യക്തമാകും, 'മഴവില്‍ തവള' (Rainbow toad) എന്ന പേര് ആ ജീവിയുടെ കാര്യത്തില്‍ ഒടും അതിശയോക്തിയല്ലെന്ന്. അത്ര മനോഹരം. പക്ഷേ, 1924 ന് ശേഷം ആരും ആ തവളയെ കണ്ടിരുന്നില്ല. മറ്റനേകം ജീവികള്‍ നേരിട്ട ദൗര്‍ഭാഗ്യം ഈ തവള വര്‍ഗത്തെയും പിടികൂടിയെന്ന് ലോകം കരുതി. എന്നാല്‍, ബോര്‍ണിയയയിലെ വിദൂര വനപ്രദേശത്ത് മാസങ്ങളോളം രാത്രിയില്‍ തിരച്ചില്‍ നടത്തിയ ഗവേഷകസംഘം ഒടുവില്‍ മഴവില്‍ തവളയെ വീണ്ടും കണ്ടെത്തി. ഇരുട്ടില്‍ മരക്കൊമ്പിലിക്കുന്ന അവയെ തിരിച്ചറിയുക തീര്‍ത്തും ദുഷ്‌ക്കരമായിരുന്നു. യൂണിവേഴ്‌സിറ്റി മലേഷ്യ സരാവാകി (UNIMAS) ലെ ഡോ.ഇന്ദ്രനീല്‍ ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അമൂല്യമായ ഈ കണ്ടെത്തല്‍ നടത്തിയത്. &lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;'കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍' 2010 ല്‍ 'ഗ്ലോബല്‍ സെര്‍ച്ച് ഫോര്‍ ലോസ്റ്റ് ആംഫീബിയന്‍സ്' പദ്ധതി അവതരിപ്പിക്കുമ്പോള്‍, 'ലോകത്തെ 10 മോസ്റ്റ് വാണ്ടഡ് തവളകളി'ലൊന്നായി പറഞ്ഞിരുന്നതാണ് 'ആന്‍സോനിയ ലാറ്റിഡിസ്‌ക' (Ansonia latidisca) എന്ന് ശാസ്ത്രീയനാമമുള്ള മഴവില്‍ തവള. ഇതിന് മുമ്പ് ഈ തവളയിനത്തിന്റെ ഒരു സ്‌കെച്ച് മാത്രമാണ് ലഭ്യമായിരുന്നത്. ഇപ്പോഴാണ് ഈ മനോഹര ജീവിയുടെ ചിത്രം ആദ്യമായി ലോകം കാണുന്നത്. (മഴവില്‍ തവളയെ വീണ്ടും കണ്ടെത്തിയതിനെപ്പറ്റി &lt;a href="http://www.conservation.org/newsroom/pressreleases/Pages/Lost_mphibian_Stages_Amazing_Reappearing_Act.aspx"&gt;'കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലി'ന്റെ റിപ്പോര്‍ട്ട് ഇവിടെ&lt;/a&gt;).&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;b&gt;&lt;span class="Apple-style-span" &gt;കാണുക&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;ul&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2009/07/blog-post_28.html"&gt;&lt;span class="Apple-style-span" &gt;ആഗോളതാപനത്തിന്റെ ആദ്യ ഇര&lt;/span&gt;&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;/div&gt;&lt;div&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-8580987632524799817?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/8580987632524799817/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=8580987632524799817' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/8580987632524799817'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/8580987632524799817'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2011/07/87.html' title='&apos;മഴവില്‍ തവള&apos; 87 വര്‍ഷത്തിന് ശേഷം വീണ്ടും!'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-uGFNf9LC9uM/Th8nPDhcpZI/AAAAAAAAEJ8/x-ORTM7bM5E/s72-c/Pic1.jpg' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-5595034076374586973</id><published>2011-05-27T14:11:00.003+05:30</published><updated>2011-05-27T14:16:37.123+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രപഞ്ചം'/><category scheme='http://www.blogger.com/atom/ns#' term='ബഹിരാകാശം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>വ്യാഴത്തില്‍ എന്റെ ഭാരം 180 കിലോ!!</title><content type='html'>&lt;span class="Apple-style-span" &gt;&lt;a href="http://1.bp.blogspot.com/-Lwu2tn0f8Ps/Td9kEACnwwI/AAAAAAAAEF4/ngiB2Zxl75o/s1600/Pic1.gif" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 300px; height: 400px;" src="http://1.bp.blogspot.com/-Lwu2tn0f8Ps/Td9kEACnwwI/AAAAAAAAEF4/ngiB2Zxl75o/s400/Pic1.gif" border="0" alt="" id="BLOGGER_PHOTO_ID_5611313680620176130" /&gt;&lt;/a&gt;&lt;span&gt;ഭൂമിയില്‍ ഞാന്‍ മെലിഞ്ഞിരിക്കുന്നത് നോക്കേണ്ട....ഇവിടെ 72 കിലോ  ഗ്രാം ഭാരമേ ഉള്ളൂ എന്നതിലും കാര്യമില്ല. വ്യാഴത്തില്‍ എന്റെ ഭാരം 180 കിലോ  ഗ്രാമാണ്!!&lt;br /&gt;&lt;br /&gt;കോഴിക്കോട് മേഖലാ ശാസ്ത്രകേന്ദ്രം ആന്‍ഡ് പ്ലാനറ്റോറിയത്തിലെ  ജ്യോതിശ്ശാസ്ത്ര ഗാലറിയില്‍ വെച്ചാണ് വേണമെങ്കില്‍ രോമാഞ്ചമുളവാക്കാവുന്ന ഈ വിവരം  എനിക്ക് കിട്ടിയത്. മറ്റേതെങ്കിലും ഗ്രഹത്തില്‍ പോയി ഒരു രൂപായിട്ട് തൂക്കം  നോക്കാന്‍ ഇത്രകാലവും തോന്നാത്തതില്‍ ഞാന്‍ പരിതപിച്ചു!&lt;br /&gt;&lt;br /&gt;വ്യാഴത്തിലേത്  മാത്രമല്ല, മറ്റ് ഗ്രഹങ്ങളില്‍ എന്ത് ഭാരമുണ്ടെന്നറിയാനും ജ്യോതിശ്ശാസ്ത്ര  ഗാലറിയില്‍ വഴിയുണ്ട്. തൂക്കം നോക്കാനുള്ള തട്ടില്‍ കയറി നിന്നാല്‍ മതി. മുന്നിലെ  ബോര്‍ഡില്‍ വിവിധ ഗ്രഹങ്ങള്‍ക്ക് താഴെയുള്ള അക്കങ്ങള്‍ മാറും.നടുക്കവും  ആവേശവുമുളവാക്കുന്ന സംഖ്യകള്‍ സന്ദര്‍ശകര്‍ക്ക് മുന്നില്‍ തെളിയും.&lt;br /&gt;&lt;br /&gt;വിവിധ  ഗ്രഹങ്ങളിലെയും ചന്ദ്രനിലെയും എന്റെ ഭാരം ചുവടെ-&lt;br /&gt;&lt;br /&gt;ശനി -77 കിലോ (അത്ര  പോര...കുറച്ചുകൂടി ആകാമായിരുന്നു)&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span &gt;&lt;br /&gt;യുറാനസ് - 88 കിലോ (കൊള്ളാം,  മോശമില്ല)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;br /&gt;ശുക്രന്‍ - 64 കിലോ (ഉള്ളതും പോയി)&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span &gt;&lt;br /&gt;ചന്ദ്രന്‍ - 11 കിലോ ഗ്രാം  (കരഞ്ഞുപോകും...ഭാരം കുറയ്ക്കാന്‍ പെടാപ്പാട് പെടുന്നവര്‍ക്ക് ചന്ദ്രനില്‍ പോയി  ചുളുവില്‍ അത് ചെയ്യുന്ന കാര്യം ആലോചിച്ച് കൂടേ. ഭാവിയില്‍ വെയ്റ്റ് ലോസിനുള്ള  ഉപാധികളില്‍ ചാന്ദ്രയാത്രയും പെടുമോ ആവോ).&lt;br /&gt;&lt;br /&gt;ജ്യോതിശ്ശാസ്ത്ര ഗാലറിക്ക്  മുമ്പ് ലൈഫ് സയന്‍സ് ഗാലറിയില്‍ കയറിയിരുന്നു. അവിടുത്തെ അക്വേറിയത്തില്‍ വിവിധ തരം  മത്സ്യങ്ങള്‍ പോസുചെയ്തും വാലാട്ടിയും ചിറകിളക്കിയും ഞങ്ങള്‍ സന്ദര്‍ശകരെ  സന്തോഷിപ്പിക്കുകയുണ്ടായി.&lt;br /&gt;&lt;br /&gt;അതിലൊരിടത്ത് വലിയ തിലാപ്പിയയുടെ വലിപ്പവും  ഏതാണ്ട് അതിന്റെ ആകൃതിയുമുള്ള ഏതാനും മത്സ്യങ്ങള്‍ മാത്രം എന്നെ ക്രൂരമായി നോക്കി.  സാധനം എന്താണെന്നറിയാന്‍ ഞാന്‍ ലേബലില്‍ പരതി-പിരാന! അയ്യോ, ആമസോണിലെ  മാംസംതീനികള്‍.&lt;br /&gt;&lt;br /&gt;'ഈ മലയാളി റാസ്‌കലിനെ കൈയില്‍ കിട്ടിയിരുന്നെങ്കില്‍ തിന്ന്  എല്ലാക്കി വിടാമായിരുന്നു' എന്നായിരിക്കണം, എന്നെ നോക്കി ഒരു പിരാന  മറ്റൊരെണ്ണത്തോട് രഹസ്യം പറഞ്ഞത്! വേറൊരെണ്ണം എന്നെ നോക്കി ഇങ്ങനെ പറയുന്നതായി  ഞാന്‍ ഭയപ്പാടോടെ സങ്കല്‍പ്പിച്ചു: 'ചുണയുണ്ടെങ്കില്‍ നീ ആമസോണില്‍ വാടാ'. പേടിയോടെ  അവിടുന്ന് പുറത്തു കടന്നു.&lt;br /&gt;&lt;br /&gt;റോക്കറ്റ് നിര്‍മാണ വര്‍ക്ക്‌ഷോപ്പിന്  എട്ടാംക്ലാസുകാരിയായ മകളെ പ്ലാനറ്റോറിയത്തില്‍ കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ്  ഈയുള്ളവനും അവിടെയെത്തിയത്. ആദ്യമായാണ് ശാസ്ത്രകേന്ദ്രത്തിനുള്ളില്‍ ഒന്ന് ചുറ്റി  നടക്കുന്നത്.&lt;br /&gt;&lt;br /&gt;ചെറിയൊരു മഴ പെയ്താല്‍ വെള്ളംകെട്ടുന്ന ജാഫര്‍ഖാന്‍ കോളനിയുടെ  അതിര്‍ത്തിയിലെ അവഗണിക്കാവുന്ന ഒരിടം എന്നു മാത്രം ഇത്രകാലവും കരുതിയിരുന്ന ആ  സ്ഥാപനം, യഥാര്‍ഥത്തില്‍ കോഴിക്കോട്ടെ ഏറ്റവും മുന്തിയ  വിദ്യാഭ്യാസകേന്ദ്രങ്ങളിലൊന്നാണെന്ന് ആദ്യസന്ദര്‍ശനത്തില്‍ തന്നെ ആര്‍ക്കും  മനസിലാകും.&lt;br /&gt;&lt;br /&gt;കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും പഠിക്കാനും  മനസിലാക്കാനും ഏറെക്കാര്യങ്ങള്‍ അവിടെയുണ്ട്. ഫണ്‍സയന്‍സ് ഗാലറി, ജ്യോതിശ്ശാസ്ത്ര  ഗാലറി, മാന്ത്രിക കണ്ണാടികള്‍, മനുഷ്യക്ഷമതാഗാലറി, ലൈഫ് സയന്‍സ് ഗാലറി,  ശാസ്‌ത്രോദ്യാനം, ദിനോസര്‍ പാര്‍ക്ക്, ത്രിഡി ഫാന്റസി ഷോ എന്നിങ്ങനെ  ശാസ്ത്രത്തിന്റെ വിവിധ മേഖലകളെ പരിചയപ്പെടുത്തുന്ന ഇടങ്ങള്‍.&lt;br /&gt;&lt;br /&gt;രാജ്യത്തെ  ഏറ്റവും വലിയ ജ്യോതിശ്ശാസ്ത്ര ഗാലറിയാണിവിടുത്തേതെന്ന് കഴിഞ്ഞ ദിവസം 'മാതൃഭൂമി'  പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് (മെയ് 20, 2011) പറയുന്നു.&lt;br /&gt;&lt;br /&gt;കോഴിക്കോട്  പ്ലാനറ്റോറിയത്തെക്കുറിച്ച് അത്ര മതിപ്പില്ലാതിരുന്നതിനാല്‍, തിരുവനന്തപുരത്ത്  പോകുമ്പോഴാണ് കുട്ടികളെ പ്ലാനറ്റോറിയത്തില്‍ കൊണ്ടുപോയിരുന്നത്. ആ മുന്‍വിധി  തെറ്റായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യമായി.&lt;br /&gt;&lt;br /&gt;അക്കാര്യം കൂടുതല്‍  ഉറപ്പിക്കുന്നതാണ് കോഴിക്കോട് പ്ലാനറ്റോറിയത്തിലെ സന്ദര്‍ശകരുടെ കണക്ക്. 2010-2011  വര്‍ഷത്തില്‍ ഇവിടം സന്ദര്‍ശിച്ച് ശാസ്ത്രവിജ്ഞാനത്തില്‍ പങ്കുപറ്റിയവര്‍  എത്രയെന്നോ - 509438 പേര്‍! രാജ്യത്ത് ഏറ്റവുമധികം സന്ദര്‍ശകരുള്ള  പ്ലാനറ്റോറിയത്തിലാണ് ഞാന്‍ നില്‍ക്കുന്നതെന്ന് അത്ഭുതത്തോടെ ഓര്‍ത്തു.&lt;br /&gt;&lt;br /&gt;കോഴിക്കോട് കഴിഞ്ഞാല്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ അടുത്ത സ്ഥാനം  കൊല്‍ക്കത്ത പ്ലാനറ്റോറിയത്തിനാണ്-3.5 ലക്ഷം സന്ദര്‍ശകര്‍ കഴിഞ്ഞ വര്‍ഷം  അവിടെയെത്തി. രാജ്യത്തുള്ള 28 പ്ലാനറ്റോറിയങ്ങളില്‍ മറ്റുള്ളവയിലെല്ലാം  സന്ദര്‍ശകരുടെ എണ്ണം 3.5 ലക്ഷത്തില്‍ താഴെയാണ്.&lt;br /&gt;&lt;br /&gt;ഗാലറികളും പാര്‍ക്കുകളും  മാത്രമല്ല, പ്രദര്‍ശനത്തിന്റെ കാര്യത്തിലും കോഴിക്കോട് പ്ലാനറ്റോറിയം മുന്നിലാണ്.  ദിവസവും ശരാശരി നാല് പ്രദര്‍ശനങ്ങളാണ് മറ്റ് സ്ഥലങ്ങളില്‍ നടക്കുന്നതെങ്കില്‍,  ഇവിടെ 14 പ്രദര്‍ശനങ്ങള്‍ വരെ നടത്തുന്നു.&lt;/span&gt;&lt;div&gt;&lt;span&gt;&lt;span class="Apple-style-span" &gt;&lt;br /&gt;&lt;a href="http://2.bp.blogspot.com/-CzBp_QraYfM/Td9kK8QND6I/AAAAAAAAEGA/yFSwhWlllrc/s1600/Pic2.gif" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 300px;" src="http://2.bp.blogspot.com/-CzBp_QraYfM/Td9kK8QND6I/AAAAAAAAEGA/yFSwhWlllrc/s400/Pic2.gif" border="0" alt="" id="BLOGGER_PHOTO_ID_5611313799862488994" /&gt;&lt;/a&gt;അവധിയില്ല എന്നതാണ്  പ്ലാനറ്റോറിയത്തിന്റെ പ്രത്യേകത. സാധാരണ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന്  വ്യത്യസ്തമായി, ആഴ്ചയില്‍ എല്ലാ ദിവസവും ശാസ്ത്രകേന്ദ്രം പ്രവര്‍ത്തിക്കുന്നു.&lt;br /&gt;&lt;br /&gt;സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടെന്ന് പറയുമ്പോള്‍, അത്  ഗുണപരമായിക്കൂടി മാറുന്നുണ്ടോ എന്നത് പ്രശ്‌നമാണ്. ചില ഗാലറികളില്‍ എത്തിയ  സന്ദര്‍ശകരുടെ പെരുമാറ്റം അത്തരമൊരു സംശയമുണര്‍ത്തി. ബീച്ചില്‍ പോകുന്ന അതേ  മാനസികാവസ്ഥയോടെ പ്ലാനറ്റോറിയത്തിലെത്തുന്നവര്‍ കുറവല്ല. വെറുതെ സമയം  പോക്കാനെത്തുന്നവര്‍, എന്തിനിവിടെ എത്തി എന്ന് അറിയാത്തവര്‍, അലസമായി കാഴ്ചകള്‍  കണ്ട് മറ്റേതോ ലോകത്താണെന്ന മട്ടില്‍ കടന്നു പോകുന്നവര്‍.&lt;br /&gt;&lt;br /&gt;പക്ഷേ,  അതിനിടയില്‍ ജിജ്ഞാസയും വിജ്ഞാനദാഹവും പ്രതിഫലിക്കുന്ന മുഖങ്ങളുമുണ്ട് എന്നതാണ്  ആശ്വാസം.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span"&gt;സമാന്തരരേഖകള്‍ &lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ശില്പശാല നടക്കുന്ന ആദ്യദിവസം വൈകിട്ട്  4.30 ന് മകളെ കൂട്ടാന്‍ വീണ്ടും പ്ലാനറ്റോറിയത്തിലെത്തി. മെയ് മാസത്തിന്റെ ചൂടില്‍  നീറുകയാണ് അന്തരീക്ഷം. ഞാനും ഭാര്യയും കൂടി ഗേറ്റ് കടന്ന് ഇടതുവശത്തെ തണല്‍ വിരിച്ച  നടപ്പാതയിലൂടെ നീങ്ങി. പാര്‍ക്കിലൂടെ വീശുന്ന ചെറിയ കാറ്റ് ചൂടിന് അല്‍പ്പം ആശ്വാസം  പകരുന്നുണ്ട്.&lt;br /&gt;&lt;br /&gt;വാത്തകളെയും മുയല്‍ക്കുഞ്ഞുങ്ങളെയും പാര്‍പ്പിച്ചിരിക്കുന്ന  കൂടുകള്‍ക്കിപ്പുറത്ത് പര്‍ദ ധരിച്ച കുറെ സ്ത്രീകള്‍ നിസ്‌ക്കരിക്കുന്നു. മലബാര്‍  പ്രദേശങ്ങളില്‍ ഈ കാഴ്ച പതിവാണ്.&lt;br /&gt;&lt;br /&gt;എങ്കിലും ശാസ്ത്രത്തിനായി  സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഇത്തരമൊരു സ്ഥാപനത്തിനുള്ളില്‍ ഈ കാഴ്ച  കൗതുകമുണര്‍ത്തുന്നു. എങ്ങനെയാണ് ഇതിനെ വ്യാഖ്യാനിക്കാനാവുക.&lt;br /&gt;&lt;br /&gt;മതവും  ശാസ്ത്രവും തമ്മിലുള്ള തര്‍ക്കം ലോകത്ത് വ്യത്യസ്ത തരത്തിലാണ് പുരോഗമിക്കുന്നതെന്ന  കാര്യം ഞാനോര്‍ത്തു.&lt;br /&gt;&lt;br /&gt;ആധുനിക ശാസ്ത്രത്തിന്റെ മുഖമുദ്രകളിലൊന്ന്, നമ്മള്‍  അംഗീകരിക്കാന്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ദൈവത്തിന്റെ പങ്ക് പ്രപഞ്ചത്തിന്റെ  കാര്യങ്ങളില്‍ നിന്ന് മുക്തമാക്കി എന്നതാണ്. 'നിസ്സാര' പ്രപഞ്ചകാര്യങ്ങളില്‍ നിന്ന്  ആധുനികശാസ്ത്രം ദൈവത്തിന് വിടുതല്‍ നല്‍കി എന്ന് പറയുന്നതാകും  ശരി.&lt;br /&gt;&lt;br /&gt;മുകളിലേക്കെറിഞ്ഞ കല്ലിന് തറയില്‍ വീഴാനും, ഇടിമുഴക്കമുണ്ടാകാനും,  സൂര്യന് ചുറ്റും ഗ്രഹങ്ങള്‍ക്ക് ചലിക്കാനും, പ്രപഞ്ചത്തിന് വികസിക്കാനും ഒരു  അതീന്ദ്രിയശക്തിയുടെ ആവശ്യമില്ല എന്ന് ആധുനികശാസ്ത്രം വ്യക്തമാക്കി തന്നു.  'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവപരിണാമം' ആവിഷ്‌ക്കരിച്ചതിലൂടെ ജീവലോകത്തെ  കാര്യത്തിലും അതീതശക്തി ആവശ്യമില്ലെന്ന് ചാള്‍സ് ഡാര്‍വിന്‍ തെളിയിച്ചു.&lt;br /&gt;&lt;br /&gt;&lt;a href="http://1.bp.blogspot.com/-L9qRCJk2oLc/Td9kXERbceI/AAAAAAAAEGI/hhFwQVIWIwA/s1600/Pic3.gif" onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 271px;" src="http://1.bp.blogspot.com/-L9qRCJk2oLc/Td9kXERbceI/AAAAAAAAEGI/hhFwQVIWIwA/s400/Pic3.gif" border="0" alt="" id="BLOGGER_PHOTO_ID_5611314008173539810" /&gt;&lt;/a&gt;പ്രകൃതിയില്‍ കാര്യങ്ങള്‍ സംഭവിക്കുന്നത് പ്രകൃതിയിലെ തന്നെ നിയമങ്ങള്‍  പ്രകാരമാണെന്ന് ആധുനികശാസ്ത്രം അടിവരയിട്ട് പറയുന്നു. സ്വാഭാവികമായും ഇത് മതങ്ങള്‍  പ്രചരിപ്പിക്കുന്ന നിലപാടുകള്‍ക്ക് വിരുദ്ധമാണ്.&lt;br /&gt;&lt;br /&gt;പാശ്ചാത്യലോകത്ത്  ഇതിനെല്ലാം മറു സിദ്ധാന്തങ്ങള്‍ ചമച്ചുകൊണ്ടാണ് മതവിശ്വാസികള്‍ മറുപടി നല്‍കുന്നത്.  പരിണാമസിദ്ധാന്തത്തിന്, സൃഷ്ടിവാദത്തിന്റെ പുതിയ രൂപമായ ബൗദ്ധീകരൂപകല്‍പ്പനാവാദം  (ഇന്റലക്ച്വല്‍ ഡിസൈന്‍ തിയറി) രംഗത്തെത്തിയത് ഉദാഹരണം.&lt;br /&gt;&lt;br /&gt;എന്നാല്‍,  ഇന്ത്യയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഏത് ആധുനിക  ശാസ്ത്രമുന്നേറ്റമുണ്ടാകുമ്പോഴും അതെല്ലാം സഹസ്രാബ്ധങ്ങള്‍ക്ക് മുമ്പേ ഇവിടുള്ളവര്‍  കണ്ടെത്തിയിരുന്നു എന്ന വാദവുമായി ഒരു കൂട്ടര്‍ രംഗത്തെത്തുന്നാണ് ഇന്ത്യന്‍  സ്റ്റൈല്‍!&lt;br /&gt;&lt;br /&gt;ഹൈഡ്രജന്‍ ബോംബും പരിണാമസിദ്ധാന്തവും ഇവിടെയുണ്ടായതാണ്...  എന്തിന് ഗോളാന്തരയാത്ര വരെ ഇന്ത്യക്കാര്‍ അയ്യായിരം വര്‍ഷം മുമ്പ് നടത്തിയിരുന്നു  എന്ന് വാദിക്കാന്‍ ചിലര്‍ക്ക് യാതൊരു ഉളുപ്പുമില്ല.&lt;br /&gt;&lt;br /&gt;ആന്‍ഞ്‌ജെല സൈനി രചിച്ച  'ഗീക്ക് നേഷന്‍' (Geek Nation - How Indian Science is Taking Over the World) എന്ന  ഗ്രന്ഥത്തില്‍ ഇന്ത്യക്കാരുടെ ഈ സ്വഭാവം അവര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ഡല്‍ഹിയില്‍  ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷകയായ മീര നന്ദ ഇക്കാര്യത്തെക്കുറിച്ച്  പറഞ്ഞത് സൈനി ഉദ്ധരിക്കുന്നു-'ഇന്ത്യക്കാരെ ഒരുതരം അപകര്‍ഷതാബോധം  പിടികൂടിയിട്ടുണ്ട്, അതിനെ നമ്മള്‍ ഒരു ഉത്കൃഷ്ടതാബോധം കൊണ്ട് മറച്ചുവെയ്ക്കാന്‍  ശ്രമിക്കുന്നു'! അതിന്റെ പ്രതിഫലനമാണ്, എല്ലാം നമ്മള്‍ മുമ്പേ കണ്ടെത്തിയിരുന്നു  എന്ന് യാതൊരു അടിസ്ഥാനവുമില്ലാതെ തട്ടിവിടുന്നു എന്നത്.&lt;br /&gt;&lt;br /&gt;ഈ പ്രശ്‌നത്തെ  പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ മേഘനാഥ് സാഹ ഇങ്ങനെയാണ് വിവരിച്ചിട്ടുള്ളത്.  'നിങ്ങള്‍ക്ക് ഒരു കാര്യത്തെക്കുറിച്ച് വേണ്ടത്ര അറിവോ ധാരണയോ ഇല്ലെങ്കില്‍, അത്  മറച്ചുവെയ്ക്കാനുള്ള ഏറ്റവും നല്ല ഉപാധി 'ഇതെല്ലാം വേദങ്ങളിലുണ്ട്' എന്ന്  പ്രസ്താവിക്കലാണ്'.&lt;br /&gt;&lt;br /&gt;ഇത് മാത്രമല്ല, മതപരമായ സംഗതികള്‍ വിശദീകരിക്കാന്‍  ആധുനികശാസ്ത്രത്തെ കൂട്ടുപിടിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ അപകടത്തിലേക്ക്  നീങ്ങുന്നു.&lt;br /&gt;&lt;br /&gt;മതവും ശാസ്ത്രവും സമാന്തരരേഖകളാണെന്ന് അംഗീകരിച്ചാല്‍ ഇത്തരം  അപകടം ഒഴിവാക്കാം. പരസ്പരം ചേരാത്തവയാണ് ഇവ. മതത്തെ മതത്തിന്റെ രീതിയിലും  ശാസ്ത്രത്തെ അതിന്റെ വഴിക്കും വിടുകയാണ് നല്ലത്. അതുകൊണ്ട്  ശാസ്ത്രകേന്ദ്രത്തിനകത്ത് നിസ്‌ക്കരിച്ചതുകൊണ്ട് ആര്‍ക്കും ഒരു ദോഷവും  സംഭവിക്കുന്നില്ല, അതില്‍ അത്ഭുതപ്പെടേണ്ട കാര്യവുമില്ല- ഞാന്‍ മനസില്‍ പറഞ്ഞു.&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-5595034076374586973?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/5595034076374586973/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=5595034076374586973' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/5595034076374586973'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/5595034076374586973'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2011/05/180.html' title='വ്യാഴത്തില്‍ എന്റെ ഭാരം 180 കിലോ!!'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/-Lwu2tn0f8Ps/Td9kEACnwwI/AAAAAAAAEF4/ngiB2Zxl75o/s72-c/Pic1.gif' height='72' width='72'/><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-8238009433773624187</id><published>2011-04-12T09:49:00.005+05:30</published><updated>2011-04-12T09:58:46.983+05:30</updated><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='ഭൗമശാസ്‌ത്രം'/><title type='text'>യൂറോപ്പിന്റെ ഭാവി ആഫ്രിക്കയ്ക്ക് അടിയിലെന്ന് ശാസ്ത്രജ്ഞര്‍</title><content type='html'>&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;&lt;i&gt;&lt;b&gt;&lt;span class="Apple-style-span"  &gt;യൂറോപ്യന്‍ ഭൂഫലകം ആഫ്രിക്കയ്ക്ക് അടിയിലേക്ക് നീങ്ങിത്തുടങ്ങുമെന്ന് ഭൗമശാസ്ത്രജ്ഞര്‍. മെഡിറ്റനേറിയന്‍ മേഖലയില്‍ ഫലകസംഗമസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ കാര്യങ്ങള്‍ ഭാവിയില്‍ യൂറോപ്പിന്റെ സ്ഥാനം ആഫ്രിക്കയ്ക്ക് അടിയിലാക്കിയേക്കാമത്രേ! ഇറ്റലയില്‍ സിസിലി തീരത്തിന് വടക്ക് സ്ഥിതിചെയ്യുന്ന സ്‌ട്രോംബോലി അഗ്നിപര്‍വതം പോലുള്ളവയുടെ വര്‍ധിച്ച പ്രവര്‍ത്തനം, മെഡിറ്റനേറിയനിലെ ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങളുടെ സൂചകമാണെന്ന് കരുതുന്നു.....&lt;/span&gt;&lt;/b&gt;&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;a href="http://2.bp.blogspot.com/-WRpxiYW4cno/TaPTP5vtaPI/AAAAAAAAEE8/ZUaicrLp5JU/s1600/Volcano.gif" style="font-size: large; " onblur="try {parent.deselectBloggerImageGracefully();} catch(e) {}"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 300px; height: 400px;" src="http://2.bp.blogspot.com/-WRpxiYW4cno/TaPTP5vtaPI/AAAAAAAAEE8/ZUaicrLp5JU/s400/Volcano.gif" border="0" alt="" id="BLOGGER_PHOTO_ID_5594547432276715762" /&gt;&lt;/a&gt;&lt;span style="font-size: large; "&gt;ഭൂഗോളത്തിന്റെ ബാഹ്യപാളി എന്നത് പരസ്പരം  ബലംപ്രയോഗിക്കുകയും അകലുകയും ചെയ്യുന്ന ഫലകങ്ങളുടെ കൂട്ടമാണ്. ജലപ്പരപ്പില്‍ ഇലകള്‍  ഒഴുകി നീങ്ങുന്നതുപോലെ ആ ഭൂഫലകങ്ങള്‍ (പ്ലേറ്റുകള്‍) ചലിക്കുന്നതിന്റെ ഫലമായാണ്  ഭൂമുഖം ഇങ്ങനെയായത് എന്ന് പറഞ്ഞാല്‍ ചിലര്‍ക്ക് വിശ്വാസം വന്നെന്നിരിക്കില്ല.  എന്നാല്‍ 'ഫലകചലന സിദ്ധാന്തം' അനുസരിച്ച് സംഗതികള്‍ അങ്ങനെയാണ്. ഭൂഖണ്ഡങ്ങളും  മഹാസമുദ്രങ്ങളും ഉണ്ടായത് ഫലകങ്ങളുടെ ചലനം മൂലമാണ്.&lt;br /&gt;&lt;br /&gt;ഫലകചലനങ്ങളുടെ  നേരിട്ടുള്ള ഫലത്തിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം കഴിഞ്ഞ മാര്‍ച്ച് 11 ന്  ജപ്പാനില്‍ കണ്ടു. രാജ്യത്തിന്റെ വടക്കന്‍ ഹോന്‍ഷു ദ്വീപിന് 2.4 മീറ്റര്‍  സ്ഥാനചലനമുണ്ടാക്കാന്‍ പോന്ന വിനാശകാരിയായ ഭൂകമ്പവും, സുനാമിയും ആയിരങ്ങളുടെ  ജീവനാണ് അപഹരിച്ചത്. ഭൂകമ്പമാപിനിയില്‍ 9.0 രേഖപ്പെടുത്തിയ ആ ഭൂകമ്പത്തിലും  സുനാമിയിലും തകരാര്‍ പറ്റിയ ആണവനിലയങ്ങള്‍, ഇപ്പോള്‍ ജപ്പാന് മാത്രമല്ല  സമീപരാജ്യങ്ങള്‍ക്കും വെല്ലുവിളിയുയര്‍ത്തുന്നു.&lt;br /&gt;&lt;br /&gt;ഭൂചലനങ്ങള്‍ പോലെ,  ഫലകചലനത്തിന്റെ നേരിട്ടുള്ള മറ്റൊരു ഫലമാണ് അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍. എന്നാല്‍,  ഫലകങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഫലങ്ങള്‍ പലപ്പോഴും ഇതിനെക്കാളൊക്കെ  വലിയ മാനങ്ങളുള്ളവയാണ്. അത് പക്ഷേ, നമുക്ക് നേരിട്ട് നിരീക്ഷിക്കാന്‍ കഴിഞ്ഞെന്ന്  വരില്ല. കോടിക്കണക്കിന് വര്‍ഷങ്ങളുടെ ഫലമായാണ് അത്തരം ഫലങ്ങള്‍ ഭൂമുഖത്ത്  പ്രത്യക്ഷപ്പെടുക. അവ ചിലപ്പോള്‍ പുതിയ സമുദ്രങ്ങളാകും, അല്ലെങ്കില്‍  ഭൂഖണ്ഡങ്ങളാകും!&lt;br /&gt;&lt;br /&gt;ഫലകചലന സിദ്ധാന്ത പ്രകാരം, ഭൗമചരിത്രത്തിന്റെ ഒരു  ശതമാനത്തിന്റെ വെറും പത്തിലൊന്ന് മാത്രമേ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഭൂഖണ്ഡങ്ങളുടെ  സ്ഥിതി വെളിപ്പെടുത്തുന്നുള്ളൂ. ഭൂഖണ്ഡങ്ങള്‍ ഇപ്പോഴും അവയുടെ ചലനം  തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ആ ചലനങ്ങള്‍ ചിലപ്പോള്‍ നിലവിലുള്ള ഭൂഖണ്ഡങ്ങളെ  ഇല്ലാതാക്കാം, പുതിയ സൃഷ്ടിക്കാം. കോടിക്കണക്കിന് വര്‍ഷം കഴിയുമ്പോള്‍ ഇപ്പോള്‍  ഭൂമിയിലുള്ള ഇടങ്ങളാകില്ല ഇവിടെ കാണുക!&lt;br /&gt;&lt;br /&gt;ഉദാഹരണത്തിന്, മെഡിറ്റനേറിയന്‍  പ്രദേശത്ത് ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളതായി ഗവേഷകര്‍ക്ക് സൂചന ലഭിച്ച പുതിയൊരു  ഭൂഗര്‍ഭ പ്രവര്‍ത്തനം പരിഗണിക്കാം. ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ആഫ്രിക്കന്‍  ഫലകത്തിന്റെ (African tectonic plate) വടക്കേയറ്റം, യൂറോപ്പിനടിയിലേക്ക്  നീങ്ങുകയായിരുന്നു. അപ്രതീക്ഷിതമായ സംഗതികളാല്‍ ഇപ്പോള്‍ ആ പ്രവര്‍ത്തനം  നിലച്ചിരിക്കുന്നുവത്രേ. പകരം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നത് യൂറോപ്പിന്റെ  ഭൗമഭാവിയെക്കുറിച്ച് സൂചന നല്‍കുമെന്നും ഗവേഷകര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;കഴിഞ്ഞയാഴ്ച  യൂറോപ്യന്‍ ജിയോസയന്‍സ് യൂണിയന്റെ (EGU) സമ്മേളനത്തിലാണ് കൗതുകമുണര്‍ത്തുന്ന പുതിയ  നിഗമനം യുട്രെച്ച് സര്‍വകലാശാലയിലെ റിനുസ് വോര്‍ട്ടെല്‍ അവതരിപ്പിച്ചത്. അവരുടെ  നിഗമനപ്രകാരം, മെഡിറ്റനേറിയനില്‍ പുതിയൊരു ഭ്രംശമേഖല രൂപപ്പെടുകയെന്ന അപൂര്‍വ  സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. അതിന്റെ ഫലം ഇതായിരിക്കും-യൂറേഷ്യന്‍ ഫലകം  ആഫ്രിക്കന്‍ ഫലകത്തിനടിയിലേക്ക് നീങ്ങും!&lt;br /&gt;&lt;br /&gt;മെഡിറ്റനേറിയന് അടിയില്‍  ആഫ്രിക്കന്‍ ഫലകത്തിന്റെ അഗ്രം യൂറേഷ്യന്‍ ഫലകത്തിനടിയിലേക്ക് കടന്നിരുന്നു.  യൂറേഷ്യന്‍ ഫലകത്തിന് മേലാണ് യൂറോപ്പിന്റെ സ്ഥാനം. എന്നാല്‍, ആ പ്രവേശനം  വര്‍ധിപ്പിക്കാന്‍ പോന്നത്ര പിണ്ഡമുള്ളതല്ല ആഫ്രിക്കന്‍ വന്‍കര.&lt;br /&gt;&lt;br /&gt;'അതിനാല്‍,  ആഫ്രിക്കന്‍ ഫലകം കൂടുതല്‍ കടന്നില്ല. പകരം കൂട്ടിക്കൊളുത്തിയ നിലയില്‍ ഇരു  ഫലകങ്ങളും ഒരുമിച്ച് ചലിച്ചു. അതിന്റെ ഫലമാണ് ഇപ്പോള്‍  സംഭവിച്ചിരിക്കുന്നത്'-വോര്‍ട്ടല്‍ പറഞ്ഞു. 'കാലക്രമേണ യൂറോപ്പ് ആഫ്രിക്കയ്ക്ക്  അടിയിലേക്ക് നീങ്ങാനാണ് പുതിയ സംഭവം ഇടവരുത്തുക'.&lt;br /&gt;&lt;br /&gt;യുട്രെച്ച് സംഘത്തിന്റെ  നിഗമനം ഇങ്ങനെയാണ്-വര്‍ഷം രണ്ടു സെന്റീമീറ്റര്‍ എന്ന തോതിലാണ് ആഫ്രിക്കന്‍ ഫലകം  യൂറേഷ്യന്‍ ഫലകത്തിന് അടിയിലേക്ക് നീങ്ങിയിരുന്നത്. എന്നാല്‍, വിദൂര പൂര്‍വ  പ്രദേശമായ തുര്‍ക്കിയില്‍ രണ്ട് ഫലകങ്ങള്‍ തമ്മിലുണ്ടായ കൂട്ടിയിടി,  മെഡിറ്റനേറിയനില്‍ നടന്ന ആ പ്രക്രിയയെ തടസ്സപ്പെടുത്തി. ആഫ്രിക്കയുടെ ഭാരക്കുറവു  മൂലം ഫലകസംഗമം നിലയ്ക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;തുടര്‍ന്ന്, യൂറേഷ്യക്ക് അടിയിലേക്ക്  താണ ആഫ്രിക്കന്‍ ഫലകം പൊട്ടിയടര്‍ന്ന് ഭൂവല്‍ക്കത്തിന് അടിയിലുള്ള മാന്റിലിലേക്ക്  പോയി. അങ്ങനെയുണ്ടായ സമ്മര്‍ദക്കുറവില്‍ യൂറേഷ്യന്‍ ഫലകം മെഡിറ്റനേറിയനിലൂടെ  തെക്കോട്ട് തള്ളിനീങ്ങാന്‍ തുടങ്ങി. പുതിയ ഭ്രംശമേഖല തെക്കായി  രൂപപ്പെട്ടു.&lt;br /&gt;&lt;br /&gt;ഇതിന്റെ അന്തിമഫലം യൂറേഷന്‍ ഫലകം ആഫ്രിക്കന്‍ ഫലകത്തിന്  അടിയിലേക്ക് നീങ്ങുക എന്നതായിരിക്കും. കമ്പ്യൂര്‍ മാതൃകാപഠനങ്ങള്‍ ഇതാണ്  സൂചിപ്പിക്കുന്നതെന്ന് ഗവേഷകര്‍ അറിയിക്കുന്നു. മേഖലയിലെ ഭൂകമ്പങ്ങളുടെ സ്വഭാവം  വിശകലനം ചെയ്തതില്‍ നിന്ന് ലഭിക്കുന്ന സൂചനയും ഇതാണത്രേ! &lt;/span&gt;&lt;span&gt;&lt;span class="Apple-style-span"&gt;(കടപ്പാട്: ബിബിസി  ന്യൂസ്)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b style="font-size: large; "&gt;കാണുക&lt;/b&gt;&lt;br /&gt;&lt;ul style="font-size: large; "&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2006/11/blog-post_08.html"&gt;സമുദ്രജനനം&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-8238009433773624187?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/8238009433773624187/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=8238009433773624187' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/8238009433773624187'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/8238009433773624187'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2011/04/blog-post.html' title='യൂറോപ്പിന്റെ ഭാവി ആഫ്രിക്കയ്ക്ക് അടിയിലെന്ന് ശാസ്ത്രജ്ഞര്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-WRpxiYW4cno/TaPTP5vtaPI/AAAAAAAAEE8/ZUaicrLp5JU/s72-c/Volcano.gif' height='72' width='72'/><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-6771424127451980408</id><published>2011-03-05T01:01:00.003+05:30</published><updated>2011-03-05T01:10:32.542+05:30</updated><category scheme='http://www.blogger.com/atom/ns#' term='ജനിതകം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>പ്രളയവും വരള്‍ച്ചയും അതിജീവിക്കുന്ന സൂപ്പര്‍നെല്ലിന് സാധ്യത</title><content type='html'>&lt;span class="Apple-style-span" &gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/-W9b2dkADuwg/TXE-cOFuN4I/AAAAAAAAEEc/EhmX1uKP8Q4/s1600/Pic1.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 267px;" src="http://2.bp.blogspot.com/-W9b2dkADuwg/TXE-cOFuN4I/AAAAAAAAEEc/EhmX1uKP8Q4/s400/Pic1.gif" border="0" alt="" id="BLOGGER_PHOTO_ID_5580310067828111234" /&gt;&lt;/a&gt;&lt;b&gt;&lt;span class="Apple-style-span"&gt;&lt;span&gt;പ്രളയത്തെ അതിജീവിക്കാന്‍ തുണയാകുന്ന ഒരു  പ്രത്യേക ജീന്‍, നെല്‍ച്ചെടികളെ വരള്‍ച്ചയില്‍ നിന്ന് കാക്കാനും സഹായിക്കുമെന്ന് കണ്ടെത്തല്‍&lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;. ചതുപ്പ് നിലങ്ങളില്‍ മാത്രമല്ല, വളണ്ട മണ്ണിലും വിളവ് നല്‍കുന്ന  സൂപ്പര്‍നെല്ല് വികസിപ്പിക്കാന്‍ വഴിതുറന്നേക്കാവുന്ന കണ്ടെത്തലാണിത്. ലോകം  ഭക്ഷ്യപ്രതിസന്ധി നേരിടുന്ന വേളയില്‍ പ്രതീക്ഷയേകുന്ന കണ്ടെത്തലായി ഇത്  വിലയിരുത്തപ്പെടുന്നു.&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/span&gt;&lt;div&gt;&lt;span&gt;&lt;span class="Apple-style-span" &gt;&lt;br /&gt;SUB1A എന്ന ജീനിനാണ് അത്ഭുതം പ്രവര്‍ത്തിക്കാന്‍  സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടത്. പ്രളയജലത്തെ അതിജീവിക്കാന്‍ നെല്‍ച്ചെടികളെ  സഹായിക്കുന്നതാണ് ഈ ജീനെന്ന് മുമ്പ് റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേ ജീനിന് വരണ്ട  കാലാവസ്ഥയ്‌ക്കെതിരെയും പ്രതിരോധശേഷി നല്‍കാനാകുമെന്നാണ് ഗവേഷകര്‍ കണ്ടത്. വരണ്ട  കാലാവസ്ഥയില്‍ കഴിഞ്ഞ നെല്‍ച്ചെടികളില്‍ പുതുനാമ്പ് മുളയ്ക്കാന്‍ ഈ ജീന്‍  സഹായിക്കുന്നു.&lt;br /&gt;&lt;br /&gt;ഭൂമിയില്‍ ഏതാണ്ട് 300 കോടി ആളുകള്‍ വിശപ്പടക്കാന്‍  ആശ്രയിക്കുന്ന ധാന്യമാണ് നെല്ല്. ലോകത്ത് 25 ശതമാനം നെല്ലും വിളയുന്നത് പ്രതികൂല  കാലവസ്ഥയിലാണ്. ഈ പശ്ചാത്തലത്തില്‍ പുതിയ കണ്ടെത്തലിന് വലിയ പ്രധാന്യമുണ്ട്. 'ദി  പ്ലാന്റ് സെല്‍' ജേര്‍ണലിലാണ് പുതിയ കണ്ടെത്തലിന്റെ വിവരമുള്ളത്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/-7xIO6Fnn8vM/TXE_Id1_VYI/AAAAAAAAEEk/iUEzgjoQbOg/s1600/Pic2.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 195px;" src="http://4.bp.blogspot.com/-7xIO6Fnn8vM/TXE_Id1_VYI/AAAAAAAAEEk/iUEzgjoQbOg/s400/Pic2.gif" border="0" alt="" id="BLOGGER_PHOTO_ID_5580310827971335554" /&gt;&lt;/a&gt;വെള്ളക്കെട്ടിനെ പ്രതിരോധിക്കാന്‍ കഴിയുമെന്നതു കൊണ്ട്, വരള്‍ച്ചയെ  പ്രതിരോധിക്കാനുള്ള കഴിവ് ഈ ജീനുള്ള ചെടികള്‍ക്ക് കുറയുന്നില്ല. മാത്രമല്ല, വരണ്ട  കാലാവസ്ഥയെ ഈ ചെടികള്‍ ഗുണകരമാക്കുന്നതുപോലെയാണ് കാണുന്നത്-പഠനപ്രബന്ധത്തിന്റെ  മുഖ്യരചയിതാവ് ജൂലിയ ബെയ്‌ലി -സിരെസ് പറയുന്നു. യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ  റിവര്‍സൈഡില്‍ ബോട്ടണി ആന്‍ഡ് പ്ലാന്റ് സയന്‍സസിലെ ഗവേഷകയാണ് ജൂലിയ.&lt;br /&gt;&lt;br /&gt;വെള്ളത്തിലാണ് വളരുന്നതെങ്കിലും, പ്രളയം നെല്ലിന് ഗുണകരമല്ല. പ്രളയത്തെ  പ്രതിരോധിക്കാന്‍ SUB1A ജീന്‍ നെല്‍ച്ചെടികളെ സഹായിക്കുന്ന &lt;a href="http://www.nature.com/nature/journal/v442/n7103/full/nature04920.html"&gt;വിവരം കണ്ടെത്തയത് 2006  ലാണ്&lt;/a&gt;. നെല്ലിന്റെ പൂര്‍ണജനിതകസാരം (ജിനോം) കണ്ടെത്തി ഒരുവര്‍ഷം തികയും  മുമ്പായിരുന്നു അത്.&lt;br /&gt;&lt;br /&gt;ആ പഠനത്തെ മുന്നോട്ടു നയിക്കാനാണ് പ്രൊഫ. ജൂലിയയും  സംഘവും ശ്രമിച്ചത്. ഒരു ചെടിയെ സംബന്ധിച്ച് വെള്ളക്കെട്ട് എന്നതും വരളച്ചയെന്നതും  പാരിസ്ഥിതികമായ രണ്ട് തീവ്ര വിഷമസന്ധികളാണ്. അവയെ രണ്ടിനെയും അതിജീവിക്കാനും  വീണ്ടും മുളപൊട്ടാനും SUB1A ജീനടങ്ങിയ നെല്‍ച്ചെടിക്ക് സാധിക്കുമെന്നാണ് ഇപ്പോള്‍  തെളിഞ്ഞത്.&lt;br /&gt;&lt;br /&gt;വെള്ളക്കെട്ടിനെ അതിജീവിക്കാന്‍ ഈ ജീനിനുള്ള ശേഷിയെ ഇതിനകം  തന്നെ കാര്‍ഷികശാസ്ത്രജ്ഞര്‍ പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന വിളവു  നല്‍കുന്ന ചില സങ്കരയിനങ്ങളിലേക്ക് ജീന്‍ സന്നിവേശിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.  പുതിയ ഗവേഷണത്തിന്റെ അടുത്ത ഘട്ടത്തില്‍ അന്താരാഷ്ട്ര നെല്ല് ഗവേഷണ സ്ഥാപന  (IRRI)ത്തിലെ ശാസ്ത്രജ്ഞരും പങ്കുചേരും. (അവലംബം: &lt;a href="http://www.plantcell.org/cgi/content/short/23/1/412"&gt;The Plant Cell&lt;/a&gt;).&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-6771424127451980408?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/6771424127451980408/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=6771424127451980408' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/6771424127451980408'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/6771424127451980408'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2011/03/blog-post_05.html' title='പ്രളയവും വരള്‍ച്ചയും അതിജീവിക്കുന്ന സൂപ്പര്‍നെല്ലിന് സാധ്യത'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/-W9b2dkADuwg/TXE-cOFuN4I/AAAAAAAAEEc/EhmX1uKP8Q4/s72-c/Pic1.gif' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-4597120802443462690</id><published>2011-03-03T11:34:00.003+05:30</published><updated>2011-03-03T11:39:03.797+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രപഞ്ചം'/><category scheme='http://www.blogger.com/atom/ns#' term='ബഹിരാകാശം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>ന്യൂട്രോണ്‍ താരങ്ങള്‍ക്കുള്ളില്‍ 'വിചിത്രദ്രവ്യരൂപം'</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/-fLp5Qu89v3o/TW8vox62bBI/AAAAAAAAEEU/L00svoKU4es/s1600/Neutron-star.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 258px;" src="http://3.bp.blogspot.com/-fLp5Qu89v3o/TW8vox62bBI/AAAAAAAAEEU/L00svoKU4es/s400/Neutron-star.jpg" border="0" alt="" id="BLOGGER_PHOTO_ID_5579730840976780306" /&gt;&lt;/a&gt;&lt;span&gt;&lt;b&gt;&lt;span class="Apple-style-span"&gt;ന്യൂട്രോണ്‍ താരങ്ങളെന്ന് പറഞ്ഞാല്‍ തന്നെ  വിചിത്രരൂപങ്ങളാണ്. സൂപ്പര്‍നോവ സ്‌ഫോടനങ്ങളുടെ ശേഷിപ്പ്. അവയുടെ അകക്കാമ്പില്‍  കൂടുതല്‍ വിചിത്രമായ ദ്രവ്യരൂപമാണത്രേ ഉള്ളത്. ഗുരുത്വാകര്‍ഷണത്തെ ധിക്കരിക്കാന്‍  ശേഷിയുള്ളതായി തോന്നുന്ന, അതിചാലകശേഷിയുള്ള, അതിദ്രാവകാവസ്ഥയുള്ള ഒന്നാണത്രെ  ന്യൂട്രോണ്‍ താരങ്ങളുടെ അകക്കാമ്പ്.&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;നമ്മുടെ സ്വന്തം ഗാലക്‌സിയായ ക്ഷീരപഥം  അഥവാ ആകാശഗംഗയില്‍ സൂപ്പര്‍നോവ സ്‌ഫോടനത്തിന്റെ ബാക്കിയായി അവശേഷിക്കുന്ന  'കാസിയോപ്പീയ എ' (Cassiopeia A) എന്ന ന്യൂട്രോണ്‍ താര (neutron star)ത്തെ  പഠനവിധേയമാക്കിയ ഗവേഷകരാണ്, അതിവിചിത്ര ദ്രവ്യരൂപമാണ് (weird state of matter)  ന്യൂട്രോണ്‍ താരങ്ങളുടെ അകക്കാമ്പില്‍ (core) ഉള്ളതെന്ന നിഗമനത്തിലെത്തിയത്.&lt;br /&gt;&lt;br /&gt;'ന്യൂട്രോണ്‍ താരങ്ങളുടെ അകക്കാമ്പ് തീര്‍ത്തും അപരിചിത രൂപത്തിലാകാമെന്ന്  മുമ്പു തന്നെ ഗവേഷകര്‍ സംശയിച്ചിരുന്നു. ആ സംശയത്തിന് ഇതുവരെ നേരിട്ട് തെളിവ്  ലഭിച്ചിരുന്നില്ല'-പഠനത്തിന് നേതൃത്വം നല്‍കിയ ക്യാനഡിയില്‍ ആല്‍ബര്‍ട്ട  സര്‍വകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞന്‍ ക്രെയ്ഗ് ഹീന്‍കെ പറയുന്നു.  'അതിദ്രവാവസ്ഥയിലുള്ള ഹീലിയം ഭൂമിയില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു  ന്യൂട്രോണ്‍ താരത്തിന്റെ അകക്കാമ്പ് അത്തരമൊരു അവസ്ഥയിലാണെന്നതിന് ആദ്യമായി തെളിവ്  ലഭിക്കുകയാണ്'.&lt;br /&gt;&lt;br /&gt;&lt;a href="http://en.wikipedia.org/wiki/Supernova"&gt;സൂപ്പര്‍നോവ വിസ്‌ഫോടനത്തില്‍&lt;/a&gt; അവശേഷിക്കുന്ന  അതിസാന്ദ്രതയുള്ള ഭാഗമാണ് ന്യൂട്രോണ്‍ താരം. ഭീമാകാരമായ നക്ഷത്രങ്ങളുടെ അകക്കാമ്പ്  ഗുരുത്വാകര്‍ഷണത്താല്‍ തകര്‍ന്നടിയുമ്പോള്‍, അതിശക്തമായി ഊര്‍ജപ്രവാഹം  പുറത്തേക്കുണ്ടാവുകയും ആ ഊര്‍ജപ്രവാഹത്തില്‍ നക്ഷത്രത്തിന്റെ ബാഹ്യഅടരുകള്‍  പൊട്ടിത്തെറിക്കുകയും ചെയ്യുന്നതാണ് സൂപ്പര്‍നോവ വിസ്‌ഫോടനം. തകര്‍ന്നടിഞ്ഞ  അകക്കാമ്പ് ഒരു തമോഗര്‍ത്തമോ അതിന്റെ 'കാണാവുന്ന ബന്ധു'വായ ന്യൂട്രോണ്‍ താരമോ ആയി  പരിണമിക്കുന്നു.&lt;br /&gt;&lt;br /&gt;തമോഗര്‍ത്തങ്ങള്‍ നമ്മുക്ക് ദര്‍ശിക്കാനാവാത്ത  രൂപത്തിലേക്ക് മാറുന്നു. എന്നാല്‍, ന്യൂട്രോണ്‍ താരങ്ങളെ നമുക്ക് കാണാം.  ന്യൂട്രോണ്‍ താരങ്ങളിലെ ദ്രവ്യത്തില്‍ മുഖ്യമായും ന്യൂട്രോണുകള്‍ മാത്രമേ  ഉണ്ടാകൂ, മറ്റ് മൗലികകണങ്ങള്‍ കുറവായിരിക്കും. 'പ്രപഞ്ചത്തില്‍ നമുക്ക് കാണാന്‍  സാധിക്കുന്ന ഏറ്റവും സാന്ദ്രതയേറിയ വസ്തുക്കളാണ് ന്യൂട്രോണ്‍ താരങ്ങള്‍'-ഹീന്‍കെ  വിശദീകരിക്കുന്നു.&lt;br /&gt;&lt;br /&gt;ന്യൂട്രോണ്‍ താരത്തിലെ ദ്രവ്യത്തിന്റെ സാന്ദ്രത  അസാധാരണമാം വിധം ഉയര്‍ന്നതായിരിക്കും. &lt;a href="http://nrumiano.free.fr/Estars/neutrons.html"&gt;ന്യൂട്രോണ്‍ താരത്തില്‍&lt;/a&gt; നിന്നെടുക്കുന്ന ഒരു  ടീസ്പൂണ്‍ ദ്രവ്യത്തിന്റെ പിണ്ഡം 600 കോടി ടണ്‍ വരുമെന്നാണ് കണക്ക്. ഏതാണ്ട് 700  കോടി മനുഷ്യര്‍ ഇപ്പോള്‍ ഭൂമുഖത്തുണ്ട്. അത്രയുംപേരെ അമര്‍ത്തി ഞരിച്ച് ഒരു ഷുഗര്‍  ക്യൂബിന്റെ വലിപ്പമാക്കിയാല്‍, ആ പഞ്ചസാരക്കട്ടയ്ക്ക് എന്ത് സാന്ദ്രതയുണ്ടാകുമോ  അതാണ് ന്യൂട്രോണ്‍ താരത്തിന്റെ സാന്ദ്രത-ഹീന്‍കെ പറയുന്നു.&lt;br /&gt;&lt;br /&gt;നാസയുടെ ചന്ദ്ര  എക്‌സ്‌റേ ഒബ്‌സര്‍വേറ്ററി നല്‍കുന്ന 'കാസിയോപ്പിയ എ'യുടെ വിവരങ്ങള്‍ കഴിഞ്ഞ  പത്തുവര്‍ഷമായി പഠിക്കുന്ന ഗവേഷകരാണ് ഹീന്‍കെയും സൗതാംപ്ടണ്‍ സര്‍വകലാശാലയിലെ വയന്‍  ഹോയും. ഈ ന്യൂട്രോണ്‍ താരത്തിന്റെ അകക്കാമ്പ് തണുത്തുകൊണ്ടിരിക്കുകയാണെന്ന് കഴിഞ്ഞ  വര്‍ഷമാണ് അവര്‍ കണ്ടെത്തിയത്. പത്തുവര്‍ഷത്തിനിടെ നാല് ശതമാനം ഊഷ്മാവ്  കുറഞ്ഞു.&lt;br /&gt;&lt;br /&gt;ന്യൂട്രോണ്‍ താരങ്ങളുടെ ഊഷ്മാവുമായി ബന്ധപ്പെട്ട പഠനത്തില്‍  വിദഗ്ധരായ റഷ്യന്‍ ജ്യോതിശാസ്ത്രജ്ഞര്‍ പീറ്റര്‍ ഷറ്റെര്‍നിന്‍, ദിമിത്രി  യാക്കോവ്‌ലേവ് എന്നിവരുമായി ഈ നിഗമനം ഇരുവരും ചര്‍ച്ച ചെയ്തു. കരുതിയതിലും  വേഗത്തില്‍ കാസിയോപ്പിയ എ യുടെ അകക്കാമ്പ് തണുക്കുന്നുവെന്നാണ് ഇതില്‍ നിന്ന്  വ്യക്തമായത്.&lt;br /&gt;&lt;br /&gt;ഹീന്‍കെയുടെ സംഘത്തെ കൂടാതെ ജ്യോതിശാസ്ത്രജ്ഞനായ ഡാനി  പേജിന്റെ നേതൃത്വത്തിലുള്ള മെക്‌സിക്കന്‍ സംഘവും ഇതെപ്പറ്റി  പഠിക്കുന്നുണ്ടായിരുന്നു. ഇരു സംഘവും എത്തിയ നിഗമനം ഇതാണ്-ഊഷ്മാവ് കുറയുന്നു  എന്നതിനര്‍ഥം, ന്യൂട്രോണ്‍ താരത്തിന്റെ അകക്കാമ്പില്‍ അതിദ്രാവകവാസ്ഥ (superfluid  state) ഉണ്ടെന്നാണ്.&lt;br /&gt;&lt;br /&gt;'ന്യൂട്രോണ്‍ താരങ്ങള്‍ക്കുള്ളില്‍ മൗലികമായി  പ്രാധാന്യമുള്ള ചില വിചിത്ര സംഗതികള്‍ സംഭവിക്കുന്നുവെന്നാണ് നമ്മള്‍ ഇതുവഴി  മനസിലാക്കുന്നത്'-ഹീന്‍കെ ചൂണ്ടിക്കാട്ടി. ഇരുസംഘത്തിന്റെയും പഠനറിപ്പോര്‍ട്ട് ഈ  മാസം റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ 'മന്ത്‌ലി നോട്ടീസസി'ലും 'ഫിസിക്കല്‍  റിവ്യു ലറ്റേഴ്‌സി'ലും പ്രസിദ്ധീകരിക്കും.&lt;br /&gt;&lt;br /&gt;അതിദ്രാവകാവസ്ഥ പ്രാപിച്ച  ദ്രവത്തിന് അല്‍പ്പവും തടസ്സമില്ലാതെ (without any friction) ഒഴുകാനാകും. ഭൂമിയില്‍  ഈ അവസ്ഥ വളരെ താഴ്ന്ന ഊഷ്മാവില്‍ മാത്രമേ കണ്ടിട്ടുള്ളു. ദ്രാവക ഹീലിയത്തിന്റെ  ഊഷ്മാവ് കേവലപൂജ്യത്തിന് (മൈനസ് 273 ഡിഗ്രി സെല്‍ഷ്യസ്) അല്‍പ്പം  മുകളിലെത്തുമ്പോള്‍ അത് അതിദ്രാവകമായി മാറുന്നു. സാധാരണ പാത്രങ്ങളില്‍  അതിദ്രാവകത്തെ സൂക്ഷിക്കാനാവില്ല. ഒരു ചായക്കപ്പില്‍ അതിദ്രാവകാവസ്ഥയിലുള്ള ഹീലിയം  എടുത്താല്‍, ഹീലിയം ദ്രാവകം മുഴുവന്‍ കപ്പിന്റെ വശങ്ങളിലൂടെ മുകളിലേക്ക് കയറിയൊഴുകി  നഷ്ടപ്പെടും.&lt;br /&gt;&lt;br /&gt;ഭൂമയില്‍ ഇത്ര താഴ്ന്ന ഊഷ്മാവിലേ അതിദ്രാവകവസ്ഥ  പ്രകടമാകുന്നുള്ളു എങ്കിലും, അസാധാരണമായ സാന്ദ്രതയുള്ളതിനാല്‍ ന്യൂട്രോണ്‍  താരത്തിനുള്ളില്‍ വളരെ ഉയര്‍ന്ന ഊഷ്മാവില്‍ തന്നെ ഈ പ്രതിഭാസം സാധ്യമാകുന്നു  എന്നുവേണം പുതിയ കണ്ടെത്തലില്‍ നിന്ന് അനുമാനിക്കാന്‍. അതിദ്രാവകം മാത്രമല്ല,  കാസിയോപ്പിയ എ യുടെ അകക്കാമ്പ് അതിചാലകം (superconductor) കൂടിയാണെന്ന് ഗവേഷകര്‍  പറയുന്നു.&lt;br /&gt;&lt;br /&gt;അല്‍പ്പവും പ്രതിരോധമില്ലാതെ വൈദ്യുതി കടത്തിവിടാന്‍  സഹായിക്കുന്നവയാണ് അതിചാലകങ്ങള്‍. ഭൂമിയില്‍ വളരെ താഴ്ന്ന ഊഷ്മാവിലേ അതിചാലകത്വവും  ദര്‍ശിച്ചിട്ടുള്ളു (മൈനസ് 100 ഡിഗ്രി സെല്‍ഷ്യസില്‍). എന്നാല്‍, ന്യൂട്രോണ്‍  താരത്തിനുള്ളില്‍ വളരെ ഉയര്‍ന്ന ഊഷ്മാവില്‍ തന്നെ അതിചാലകത്വം സാധ്യമാണെന്നാണ്  പുതിയ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്.&lt;br /&gt;&lt;br /&gt;ഭൂമിയില്‍ അസാധാരണമാംവിധം താഴ്ന്ന  ഊഷ്മാവില്‍ മാത്രം സാധ്യമാകുന്ന അവസ്ഥകളും പ്രതിഭാസങ്ങളും ലക്ഷക്കണക്കിന് ഡിഗ്രി  ഊഷ്മാവുള്ള ന്യൂട്രോണ്‍ താരങ്ങളില്‍ സാധ്യമാകുന്നതായുള്ള കണ്ടെത്തല്‍, പുതിയ  പഠനങ്ങള്‍ക്കും സാധ്യതകള്‍ക്കുമുള്ള വാതായനമാണ് തുറക്കുന്നത്.&lt;/span&gt;&lt;span&gt; (&lt;i&gt;കടപ്പാട്: The  Edmonton Journal)&lt;/i&gt; &lt;/span&gt;&lt;div&gt;&lt;span&gt;&lt;i&gt;&lt;br /&gt;&lt;/i&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-4597120802443462690?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/4597120802443462690/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=4597120802443462690' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/4597120802443462690'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/4597120802443462690'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2011/03/blog-post.html' title='ന്യൂട്രോണ്‍ താരങ്ങള്‍ക്കുള്ളില്‍ &apos;വിചിത്രദ്രവ്യരൂപം&apos;'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/-fLp5Qu89v3o/TW8vox62bBI/AAAAAAAAEEU/L00svoKU4es/s72-c/Neutron-star.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-4177893751755361380</id><published>2011-01-08T12:58:00.003+05:30</published><updated>2011-01-08T13:02:49.099+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>പെണ്ണിന്റേത് വെറും മുതലക്കണ്ണീരല്ല!</title><content type='html'>&lt;span&gt;&lt;span class="Apple-style-span" &gt;&lt;b&gt;&lt;span class="Apple-style-span"&gt;പുരുഷന്റെ ആസക്തി കുറയ്ക്കാന്‍ സ്ത്രീകളുടെ കണ്ണീരിന്  കഴിയും&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TSgSkBs3rHI/AAAAAAAAECc/Q9wn3Ge1g2c/s1600/Woman-Tears.gif"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 184px; height: 274px;" src="http://2.bp.blogspot.com/_B25RyGfIAVE/TSgSkBs3rHI/AAAAAAAAECc/Q9wn3Ge1g2c/s400/Woman-Tears.gif" border="0" alt="" id="BLOGGER_PHOTO_ID_5559714150130101362" /&gt;&lt;/a&gt;ഇസ്രായേലില്‍ വീസ്മാന്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് ഈ  കണ്ടെത്തല്‍ നടത്തിയത്. കരയുന്ന പെണ്ണിന് മുന്നില്‍ പുരുഷന്റെ ലൈംഗികാസക്തി കുറയും.  അതിനുള്ള 'രാസസൂചകം' (chemical signal) സ്ത്രീയുടെ കണ്ണീരില്‍  അടങ്ങിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;പുരുഷ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണിന്റെ അളവ്  കുറയ്ക്കുന്നതിനൊപ്പം, ലൈംഗീകാസക്തിയുമായി ബന്ധപ്പെട്ട മസ്തിഷ്‌ക്ക  പ്രവര്‍ത്തനത്തിന് ശമനമുണ്ടാക്കാനും പെണ്‍കണ്ണീരിലെ രാസസൂചകം കാരണമാകുമെന്ന്,  ഗവേഷണത്തില്‍ പങ്കാളിയായ പ്രൊഫ. നോം സോബെല്‍ ബി.ബി.സിയോട്  പറഞ്ഞു.&lt;br /&gt;&lt;br /&gt;ഗവേഷകരുടെ അടുത്ത ലക്ഷ്യം പുരുഷന്റെ കണ്ണീരിന് എന്തെങ്കിലും  ഫലമുണ്ടോ (പെണ്ണുങ്ങളിലും, അതുപോലെ ആണുങ്ങളിലും) എന്നറിയലാണ്.&lt;br /&gt;&lt;br /&gt;ദുഖപൂര്‍ണമായ  സിനിമകള്‍ കണ്ട് സ്ത്രീകള്‍ ഒഴുക്കിയ കണ്ണീര്‍ ശേഖരിക്കുകയാണ് പഠനത്തിനായി ഗവേഷകര്‍  ആദ്യം ചെയ്തത്. അടുത്തപടിയായി പുരുഷ വോളണ്ടിയര്‍മാരെ ഉപ്പുനീരും സ്ത്രീകളുടെ  കണ്ണീരും ഉപയോഗിച്ച് പരീക്ഷണവിധേയരാക്കി.&lt;br /&gt;&lt;br /&gt;ഉപ്പുനീരും കണ്ണീരും വെവ്വേറെ  പാഡുകളിലാക്കി വോളണ്ടിയര്‍മാരുടെ മൂക്കിന് താഴെ വെച്ചിട്ട് (ഉപ്പുനീരാണോ കണ്ണീരാണോ  എന്ന് പറയാതെ), സ്ത്രീകളുടെ ചിത്രങ്ങള്‍ വിലയിരുത്താന്‍ ഗവേഷകര്‍ അവരോട്  ആവശ്യപ്പെട്ടു. ആദ്യം കണ്ണീര്‍ പാഡ് വെച്ച് ചിത്രങ്ങള്‍ വിലയിരുത്തിയവര്‍, പിന്നീട്  ഉപ്പുനീര്‍ പാഡ് വെച്ചും അത് ആവര്‍ത്തിച്ചു, നേരെ  തിരിച്ചും.&lt;br /&gt;&lt;br /&gt;ഉപ്പുനീരിനെക്കാള്‍, പുരുഷന്‍മാരെ സംബന്ധിച്ച് കണ്ണീര്‍ പാഡ്  മണത്തപ്പോള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ ആകര്‍ഷണം കുറഞ്ഞതായി മാറി. സ്ത്രീകളുടെ  കണ്ണീരിന്റെ സാന്നിധ്യത്തില്‍ പുരുഷന്‍മാരുടെ ഉമിനീരില്‍ ലൈംഗീഗാസക്തിക്ക്  മുഖ്യനിദാനമായ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ തോത് ശരാശരി 13 ശതമാനം  കുറഞ്ഞതായും ഗവേഷകര്‍ മനസിലാക്കി.&lt;br /&gt;&lt;br /&gt;മാത്രമല്ല, ത്വക്കിന്റെ ഊഷ്മാവ്,  ഹൃദയമിടിപ്പിന്റെയും ശ്വാസോച്ഛ്വാസത്തിന്റെയും തോത് തുടങ്ങിയവ അനുസരിച്ച്,  കണ്ണീരിന്റെ സാന്നിധ്യത്തില്‍ പുരുഷന്‍മാരുടെ വൈകാരികനിലയും താഴ്ന്നതായി  ഗവേഷകര്‍ക്ക് വെളിപ്പെട്ടു. കണ്ണീരിന്റെ സാന്നിധ്യത്തില്‍ എടുത്ത എംആര്‍ഐ  മസ്തിഷ്‌ക്ക സ്‌കാനില്‍, ലൈംഗികാസക്തികയുമായി ബന്ധപ്പെട്ട് ഉത്തേജിതമാകാറുള്ള  മസ്തിഷ്‌ക്കഭാഗങ്ങളില്‍ കാര്യമായ പ്രവര്‍ത്തനം നടക്കുന്നില്ല എന്നും  മനസിലായി.&lt;br /&gt;&lt;br /&gt;കണ്ണീരിന് പ്രത്യേകിച്ച് ഗന്ധമൊന്നുമില്ലാത്തതിനാല്‍, ഉപ്പുനീരും  കണ്ണീരും തിരിച്ചറിയാന്‍ പുരുഷ വോളണ്ടിയര്‍മാര്‍ക്ക് സാധിച്ചിരുന്നില്ലെന്ന്  ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. 'മനുഷ്യരില്‍ നിന്ന് പുറപ്പെടുന്ന രാസസൂചകങ്ങള്‍,  അതെപ്പറ്റി ബോധവാന്‍മരല്ലെങ്കില്‍ കൂടി, മറ്റുള്ളവരുടെ പെരുമാറ്റത്തെ  സ്വാധീനിക്കുന്നു എന്ന ആശയത്തെ ശക്തിപ്പെടുത്തുന്നതാണ് ഈ പഠനഫലം'-പ്രൊഫ. സോബെല്‍  പറഞ്ഞു.&lt;br /&gt;&lt;br /&gt;എന്നാല്‍, ഏത് രാസചേരുവയാണ് കണ്ണീരില്‍ നിന്ന് സിഗ്നലുകള്‍  അയയ്ക്കുന്നത് എന്ന ചോദ്യം അവശേഷിക്കുന്നു. അക്കാര്യം ഗവേഷകര്‍ക്ക് ഇനിയും  മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.(കടപ്പാട്: ബിബിസി ന്യൂസ്)&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-4177893751755361380?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/4177893751755361380/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=4177893751755361380' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/4177893751755361380'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/4177893751755361380'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2011/01/blog-post.html' title='പെണ്ണിന്റേത് വെറും മുതലക്കണ്ണീരല്ല!'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/TSgSkBs3rHI/AAAAAAAAECc/Q9wn3Ge1g2c/s72-c/Woman-Tears.gif' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-4064599759915813564</id><published>2010-12-15T13:07:00.015+05:30</published><updated>2010-12-15T22:37:22.843+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രപഞ്ചം'/><category scheme='http://www.blogger.com/atom/ns#' term='ബഹിരാകാശം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>സൗരയൂഥത്തിന്റെ അതിര്‍ത്തി കടക്കുന്ന വൊയേജര്‍-1</title><content type='html'>&lt;span class="Apple-style-span" &gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TQhxCg9yNAI/AAAAAAAADzs/wo6p4aeqJ8o/s1600/Pic.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 229px;" src="http://3.bp.blogspot.com/_B25RyGfIAVE/TQhxCg9yNAI/AAAAAAAADzs/wo6p4aeqJ8o/s400/Pic.jpg" border="0" alt="" id="BLOGGER_PHOTO_ID_5550810828756890626" /&gt;&lt;/a&gt;&lt;span&gt;1977 ല്‍  വിക്ഷേപിച്ച രണ്ട് ബഹിരാകാശപേടകങ്ങള്‍. 1981 ല്‍ ദൗത്യകാലാവധി തീരേണ്ടിയിരുന്ന അവ,  വിക്ഷേപിച്ച് 33 വര്‍ഷമായിട്ടും ബാഹ്യാകാശമേഖലയിലൂടെ പ്രയാണം തുടരുക. അങ്ങനെ  സൗരയൂഥത്തിന്റെ അതിര്‍ത്തി പിന്നിടുക. ഐതിഹാസികം എന്നല്ലാതെ ഇതിനെ  വിശേഷിപ്പിക്കാനാവില്ല. സംശയം വേണ്ട, ശരിക്കും ഇതിഹാസം രചിക്കുകയാണ് നാസയുടെ  'വൊയേജര്‍' പേടകങ്ങള്‍.&lt;br /&gt;&lt;br /&gt;ഇപ്പോഴിതാ, വൊയേജര്‍-1 സൗരയൂഥത്തിന്റെ അതിര്‍ത്തി  പിന്നിടുന്നതായി ഭൂമിയില്‍ സൂചന ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 1740  കോടി കിലോമീറ്റര്‍ അകലെയുള്ള അതിന്റെ ഇനിയുള്ള യാത്ര, സൗരയൂഥത്തിന് സമീപത്തെ  നക്ഷത്രാന്തര മേഖലയിലൂടെയാകും! നിലവില്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള  മനുഷ്യനിര്‍മിത പേടകമാണ് വൊയേജര്‍-1.&lt;br /&gt;&lt;br /&gt;സൗരകണങ്ങളുടെ പ്രവാഹത്തിന് വ്യത്യാസം  വന്നിരിക്കുന്നതായി വൊയേജര്‍-1 നിരീക്ഷിച്ചതാണ്, ആ പേടകം സൗരയൂഥത്തിന്റെ അതിര്‍ത്തി  കടക്കുന്നു എന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. സൂര്യനില്‍ നിന്നുള്ള  കണങ്ങള്‍ ഇപ്പോള്‍ ആ പേടകത്തെ കടന്ന് മുന്നോട്ട് സഞ്ചരിക്കുന്നില്ല. പകരം,  സൗരകണങ്ങള്‍ വശങ്ങളിലെക്ക് ചിതറിപ്പോവുകയാണ്. ഇതിനര്‍ഥം, സൗരയൂഥത്തിന്റെ അതിര്‍ത്തി  വൊയേജര്‍-1 കടക്കുന്നു എന്നാണ്.&lt;br /&gt;&lt;br /&gt;സൗരയൂഥത്തില്‍ സൂര്യന്റെ സ്വാധീനം  അവസാനിക്കുന്നിടം വരെയുള്ള മേഖലയാണ് ഹിലിയോസ്ഫിയര്‍ (heliosphere). ആ ഭാഗത്ത്  സൗരവാതകങ്ങള്‍ (solar wind) ഒരു കുമിളപോലെ സൗരയൂഥമേഖലയെ പൊതിഞ്ഞിട്ടുണ്ടാകും.  അതിനപ്പുറത്ത് ആകാശഗംഗയുടെ ഇതര ഭാഗങ്ങളാണ് സ്വാധീനം ചെലുത്തുക. സൂര്യന്റെ സ്വാധീനം  അവസാനിക്കുയും, ബാഹ്യലോകത്തിന്റെ സ്വാധീനം പ്രകടമാകുകയും ചെയ്യുന്ന അതിര്‍ത്തിക്ക്  'ടെര്‍മിനേഷന്‍ ഷോക്ക്' (termination shock) എന്നാണ് പേര്.&lt;br /&gt;&lt;br /&gt;ടെര്‍മിനേഷന്‍  ഷോക്ക് എന്ന അതിര്‍ത്തിരേഖക്കും, നക്ഷത്രാന്തരലോകത്തിന്റെ പൂര്‍ണ സ്വാധീനമുള്ള  മേഖലയ്ക്കുമിടിയില്‍ &lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;ഹിലിയോഷീത്ത്&lt;/span&gt; (heliosheath) എന്നൊരു പ്രദേശമുണ്ട്.  വൊയേജര്‍-1 ഇപ്പോള്‍ ഹിലോയോസ്ഹീത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. ആ  പ്രദേശത്തിന്റെ അതിര്‍ത്തിയാണ് 'ഹിലിയോപാസ്'(Heliopause).&lt;br /&gt;&lt;br /&gt;വൊയേജര്‍  കൈവരിക്കുന്ന പുതിയ ഉയരങ്ങളെ വര്‍ണിക്കാന്‍ പ്രൊജക്ട് സയന്റിസ്റ്റ് എഡ്വേര്‍ഡ്  സ്റ്റോണിന് വാക്കുകളില്ല. 'ബഹിരാകാശ യുഗത്തിന് വെറും 20 വയസ്സ് മാത്രം  പ്രായമുള്ളപ്പോഴാണ് വൊയേജര്‍ വിക്ഷേപിക്കുന്നത്. ആ ദൗത്യം ഇത്രകാലവും തുടരുമെന്ന്  ഊഹിക്കാന്‍ പോലും അന്ന് സാധിക്കുമായിരുന്നില്ല'-അമേരിക്കന്‍ ജിയോഫിസിക്കല്‍  യൂണിയന്‍ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span &gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TQhxINTlOGI/AAAAAAAADz0/Qgyh1u2UetI/s1600/Pic-1.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 335px;" src="http://4.bp.blogspot.com/_B25RyGfIAVE/TQhxINTlOGI/AAAAAAAADz0/Qgyh1u2UetI/s400/Pic-1.gif" border="0" alt="" id="BLOGGER_PHOTO_ID_5550810926558820450" /&gt;&lt;/a&gt;വൊയേജര്‍-1 നാസ  വിക്ഷേപിക്കുന്നത് 1977 സപ്തംബര്‍ അഞ്ചിനാണ്, വൊയേജര്‍-2 ആ വര്‍ഷം സംപ്തംബര്‍ 20  നും. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ  ഗ്രഹങ്ങളെ അടുത്തറിയുകയായിരുന്നു രണ്ട് പേടകങ്ങളുടെയും ലക്ഷ്യം. ആ ജോലി 1989 ഓടെ  പൂര്‍ത്തിയാക്കി. അതിന് ശേഷം പേടകങ്ങളെ സൗരയൂഥത്തിന്റെ വിദൂര മേഖലയിലേക്ക്  സഞ്ചരിക്കാന്‍ അനുവദിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;റേഡിയോ ആക്ടീവ് ഊര്‍ജം  ഉപയോഗിക്കുന്നതിനാല്‍, വൊയേജര്‍ പേടകങ്ങള്‍ക്ക് ഊര്‍ജ പ്രതിസന്ധി നേരിട്ടില്ല.  മാത്രവുമല്ല, അവയിലെ ഉപകരണങ്ങളെല്ലാം പ്രതീക്ഷയ്ക്കപ്പുറത്ത് മികച്ച രീതിയില്‍  പ്രവര്‍ത്തിക്കുകയും ഭൂമിയിലേക്ക് വിവരങ്ങള്‍ അയയ്ക്കുന്നത് തുടരകയും ചെയ്തു. വളരെ  അകലെ ആയതിനാല്‍ ഇപ്പോള്‍ വൊയേജിര്‍ പേടകങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍  ഭൂമിയിലെത്താന്‍ 16 മണിക്കൂര്‍ വേണം!&lt;br /&gt;&lt;br /&gt;വൊയേജര്‍-1 ല്‍ 'ലോ എനര്‍ജി ചാര്‍ജ്ഡ്  പാര്‍ട്ടിക്കിള്‍ ഇന്‍സ്ട്രുമെന്റ്' എന്നൊരു ഉപകരണമുണ്ട്. സൗരവാതകത്തിന്റെ പ്രവേഗം  നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഉപകരണമാണത്. ഇപ്പോള്‍ സഞ്ചരിക്കുന്ന സ്ഥലത്ത്  സൗരവാതകത്തിന്റെ പ്രവേഗം പൂജ്യമായി മാറിയിക്കുന്നു എന്നാണ് വൊയേജര്‍-1 നല്‍കുന്ന  വിവരം. അതിനര്‍ഥം സൗരവാതക പ്രവാഹം നിലച്ചിരിക്കുന്നു. അതിര്‍ത്തി കടക്കുകയാണ്  പേടകം.&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;ഹിലിയോഷീത്തില്‍&lt;/span&gt; പ്രവേശിച്ചിരിക്കുന്ന വൊയേജര്‍-1 സെക്കന്‍ഡില്‍  17 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ ഹിലിയോപാസിലേക്ക് നീങ്ങുന്നത്. ഏതാനും  വര്‍ഷത്തിനകം അവിടവും പേടകം പിന്നിടും. പിന്നെ നക്ഷത്രങ്ങളുടെ ലോകം. സൂര്യന്റെ  മാതൃഗാലക്‌സിയായ ആകാശഗംഗയിലൂടെ അനന്തമായ യാത്ര.&lt;br /&gt;&lt;br /&gt;40,000 വര്‍ഷം കൊണ്ട്  വൊയേജര്‍-1, AC+793888 എന്ന ചുമപ്പുകുള്ളന്‍ നക്ഷത്രത്തിന് 1.6 പ്രകാശവര്‍ഷം  അരികിലൂടെ കടന്നു പോകും. 2.96 ലക്ഷം വര്‍ഷം കൊണ്ട് വൊയേജര്‍-2 പേടകം, സിറിയസ്  നക്ഷത്ത്രിന് 4.3 പ്രകാശവര്‍ഷം അരികിലെത്തും.&lt;br /&gt;&lt;br /&gt;ഏതെങ്കിലും അന്യഗ്രഹജീവികളുടെ  ശ്രദ്ധയില്‍ വൊജേയറെത്തിയാല്‍, ഭൂമിയെക്കുറിച്ചു മനസിലാക്കാന്‍ സഹായിക്കുന്ന  സുവര്‍ണ ഫോണോഗ്രാഫിക് റിക്കോര്‍ഡുകളും അവയില്‍ അടക്കം ചെയ്തിട്ടുണ്ട്. 12 ഇഞ്ച്  വരുന്ന ആ റിക്കോര്‍ഡ്, കാള്‍ സാഗന്റെ ആശയമാണ്. 55 ഭാഷകളിലെ ആശംസകളും, ഭൂമിയില്‍  നിന്നുള്ള 115 ദൃശ്യങ്ങളും, ഭൂമിയിലെ വ്യത്യസ്ത ശബ്ദങ്ങളും സംഗീതവും അതില്‍ ആലേഖനം  ചെയ്തിട്ടുണ്ട്. (അവലംബം: &lt;a href="http://www.nasa.gov/mission_pages/voyager/voyager20101213.html"&gt;നാസ&lt;/a&gt;)&lt;/span&gt;&lt;div&gt;&lt;ul&gt;&lt;li&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; " &gt;വൊയേജറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങള്‍ ചുവടെ&lt;/span&gt;&lt;/li&gt;&lt;/ul&gt;&lt;span &gt;&lt;span class="Apple-style-span"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/TQhxTeiV2YI/AAAAAAAADz8/Bpg4GthQJ3g/s1600/Pic1.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 343px; height: 400px;" src="http://1.bp.blogspot.com/_B25RyGfIAVE/TQhxTeiV2YI/AAAAAAAADz8/Bpg4GthQJ3g/s400/Pic1.gif" border="0" alt="" id="BLOGGER_PHOTO_ID_5550811120162691458" /&gt;&lt;/a&gt;1. ടൈറ്റാന്‍-3/സെന്റോര്‍  റോക്കറ്റിലാണ് 1977 സപ്തംബര്‍ അഞ്ചിന് വൊയേജര്‍-1 വിക്ഷേപിക്കപ്പെട്ടത്.  ഫ്‌ളോറിഡയില്‍ കേപ് കാനവെറലില്‍ നിന്നായിരുന്നു വിക്ഷേപണം.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TQhxswFWihI/AAAAAAAAD0E/0x-BDgT0KCo/s1600/Pic2.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 346px; height: 400px;" src="http://4.bp.blogspot.com/_B25RyGfIAVE/TQhxswFWihI/AAAAAAAAD0E/0x-BDgT0KCo/s400/Pic2.gif" border="0" alt="" id="BLOGGER_PHOTO_ID_5550811554369669650" /&gt;&lt;/a&gt;2. സൗരയൂഥത്തിലെ  ബാഹ്യ ഗ്രഹങ്ങളെയും ചില ഉപഗ്രഹങ്ങളെയുംകുറിച്ച് പഠിക്കാനാണ് 1977 ല്‍ വൊയേജര്‍  പേടകങ്ങളെ വിക്ഷേപിച്ചത്. കാലിഫോര്‍ണിയയിലെ പസദേനയില്‍ പ്രവര്‍ത്തിക്കുന്ന ജറ്റ്  പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നിര്‍മിച്ച വൊയേജറിന്റെ ആദ്യരൂപമാണ്  ചിത്രത്തില്‍.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TQhx3cuYDoI/AAAAAAAAD0M/hIBben-PdOI/s1600/Pic3.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 375px;" src="http://4.bp.blogspot.com/_B25RyGfIAVE/TQhx3cuYDoI/AAAAAAAAD0M/hIBben-PdOI/s400/Pic3.gif" border="0" alt="" id="BLOGGER_PHOTO_ID_5550811738151587458" /&gt;&lt;/a&gt;3. രണ്ട് വൊയേജര്‍ പേടകങ്ങളിലും ഒരേപോലെയുള്ള 'സുവര്‍ണ'  റിക്കോര്‍ഡുകളുണ്ട്. ഭൂമിയുടെ കഥ രേഖപ്പെടുത്തിയിട്ടുള്ള അവ ഗോളാന്തര  ലോകത്തെത്തിക്കുകയാണ് ഈ തകിടുകളുടെ ഉദ്ദേശം. സ്വര്‍ണം പൂശിയ 12 ഇഞ്ച് ചെമ്പ്  ഡിസ്‌കുകളില്‍ 60 ഭാഷകളില്‍ രേഖപ്പെടുത്തിയ ആശംസകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. വിവിധ  സംസ്‌കാരങ്ങളില്‍ നിന്നും കാലങ്ങളില്‍ നിന്നുമുള്ള സംഗീതരൂപങ്ങളും  രേഖപ്പെടുത്തിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TQhyBCMzYCI/AAAAAAAAD0U/sEZn5mmy1Ew/s1600/Pic4.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 344px;" src="http://2.bp.blogspot.com/_B25RyGfIAVE/TQhyBCMzYCI/AAAAAAAAD0U/sEZn5mmy1Ew/s400/Pic4.gif" border="0" alt="" id="BLOGGER_PHOTO_ID_5550811902830141474" /&gt;&lt;/a&gt;4. കഴിഞ്ഞ 33 വര്‍ഷത്തിനിടെ ദീര്‍ഘമായ  യാത്രക്കിടയില്‍ സൗരയൂഥത്തില്‍ നിന്ന് ഒട്ടേറെ ശ്രദ്ധേയമായ ദൃശ്യങ്ങള്‍ വൊയേജര്‍ -1  ഭൂമിയിലേക്ക് അയച്ചു. 1979 ഫിബ്രവരിയില്‍ പകര്‍ത്തിയ വ്യാഴത്തിന്റെ ദൃശ്യമാണിത്.  1979 ഏപ്രിലോടെ വ്യാഴത്തെക്കുറിച്ചുള്ള നിരീക്ഷണം വൊയേജര്‍-1 പൂര്‍ത്തിയാക്കി.  അപ്പോഴേക്കും വ്യാഴവുമായി ബന്ധപ്പെട്ട് 19,000 ചിത്രങ്ങളും വിലപ്പെട്ട വിവരങ്ങളും ആ  പേടകം ഭൂമിയിലേക്ക് അയച്ചിരുന്നു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TQhyL4G1u6I/AAAAAAAAD0c/4Q0b6qvII8k/s1600/Pic5.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 319px;" src="http://3.bp.blogspot.com/_B25RyGfIAVE/TQhyL4G1u6I/AAAAAAAAD0c/4Q0b6qvII8k/s400/Pic5.gif" border="0" alt="" id="BLOGGER_PHOTO_ID_5550812089099336610" /&gt;&lt;/a&gt;5. വ്യാഴത്തിലെ 'ഗ്രേറ്റ് റെഡ്  സ്‌പോട്ടി'ന്റെ ദൃശ്യം. വ്യാഴത്തില്‍ നിന്ന് 92 ലക്ഷം കിലോമീറ്റര്‍ അകലെ നിന്ന്  1979 ഫിബ്രവരിയില്‍ വൊയേജര്‍-1 പകര്‍ത്തിയ ദൃശ്യം.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TQhyYo1HQoI/AAAAAAAAD0k/LNZnm8z2vzM/s1600/Pic6.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 344px;" src="http://4.bp.blogspot.com/_B25RyGfIAVE/TQhyYo1HQoI/AAAAAAAAD0k/LNZnm8z2vzM/s400/Pic6.gif" border="0" alt="" id="BLOGGER_PHOTO_ID_5550812308336755330" /&gt;&lt;/a&gt;6. വ്യാഴത്തിന്റെ  അന്തരീക്ഷം-വ്യാജവര്‍ണത്തിലുള്ളത്&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TQhykUIjEOI/AAAAAAAAD0s/I_turr6EyXI/s1600/Pic7.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 323px;" src="http://3.bp.blogspot.com/_B25RyGfIAVE/TQhykUIjEOI/AAAAAAAAD0s/I_turr6EyXI/s400/Pic7.gif" border="0" alt="" id="BLOGGER_PHOTO_ID_5550812508939555042" /&gt;&lt;/a&gt;7. വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോയുടെ 3.04  ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ള ദൃശ്യം. വ്യാഴത്തിന്റെ ഗലീലിയന്‍ ഉപഗ്രഹങ്ങള്‍  എന്നറിയപ്പെടുന്നതില്‍ ഏറ്റവും ഉള്ളിയുള്ള ഉപഗ്രഹമാണിത്. സൗരയൂഥത്തില്‍  ഭൂമിയിലല്ലാതെ മറ്റൊരു ഗ്രഹത്തില്‍ അഗ്നിപര്‍വത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്  ഇതിലാണ്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/TQhyuzFzhlI/AAAAAAAAD00/8NqM-lojXLE/s1600/Pic8.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 248px;" src="http://1.bp.blogspot.com/_B25RyGfIAVE/TQhyuzFzhlI/AAAAAAAAD00/8NqM-lojXLE/s400/Pic8.gif" border="0" alt="" id="BLOGGER_PHOTO_ID_5550812689048241746" /&gt;&lt;/a&gt;8. ശനിയുടെ ദൃശ്യം-1980 നവംബറില്‍ വൊയേജര്‍-1 പകര്‍ത്തിയ ദൃശ്യം,  ഗ്രഹത്തില്‍ നിന്ന് 53 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ളത്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/TQhy3eux7bI/AAAAAAAAD08/2j5skDWycSo/s1600/Pic9.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 319px;" src="http://1.bp.blogspot.com/_B25RyGfIAVE/TQhy3eux7bI/AAAAAAAAD08/2j5skDWycSo/s400/Pic9.gif" border="0" alt="" id="BLOGGER_PHOTO_ID_5550812838201781682" /&gt;&lt;/a&gt;9. വ്യാഴവും  ഗലീലിയന്‍ ഉപഗ്രഹങ്ങളായ ഇയോ, യൂറോപ്പ, ഗാനിമിഡെ, കാലിസ്റ്റോ എന്നിവ-വൊയേജര്‍  പകര്‍ത്തിയ ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയുണ്ടാക്കയിത്.&lt;br /&gt;&lt;br /&gt;&lt;b&gt;കാണുക&lt;/b&gt;&lt;br /&gt;&lt;a href="http://kurinjionline.blogspot.com/2008/07/1.html"&gt;ബഹിരാകാശദൗത്യങ്ങള്‍-1 :  വൊയേജര്‍&lt;/a&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-4064599759915813564?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/4064599759915813564/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=4064599759915813564' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/4064599759915813564'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/4064599759915813564'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2010/12/1.html' title='സൗരയൂഥത്തിന്റെ അതിര്‍ത്തി കടക്കുന്ന വൊയേജര്‍-1'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_B25RyGfIAVE/TQhxCg9yNAI/AAAAAAAADzs/wo6p4aeqJ8o/s72-c/Pic.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-8676039642722482418</id><published>2010-12-03T01:18:00.005+05:30</published><updated>2010-12-03T18:27:12.596+05:30</updated><category scheme='http://www.blogger.com/atom/ns#' term='ജനിതകം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>പഴയ ഭൂമി; പുതിയ ജീവന്‍</title><content type='html'>&lt;div&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;&lt;b&gt;&lt;i&gt;&lt;span class="Apple-style-span"&gt;ജീവന്റെ ഘടകമാകാന്‍ കൊടുംവിഷമായ ആഴ്‌സെനിക്കിനും കഴിയുമെന്ന് കണ്ടെത്തല്‍. ഭൂമിക്ക് വെളയില്‍ ജീവന്റെ സാന്നിധ്യം തേടുന്നവര്‍ക്ക് പുത്തന്‍ സാധ്യത.&lt;/span&gt;&lt;/i&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/TPf53KCroKI/AAAAAAAADxM/ZtKC_dnMwkY/s1600/Pic1.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 290px;" src="http://1.bp.blogspot.com/_B25RyGfIAVE/TPf53KCroKI/AAAAAAAADxM/ZtKC_dnMwkY/s400/Pic1.gif" border="0" alt="" id="BLOGGER_PHOTO_ID_5546176192113778850" /&gt;&lt;/a&gt;&lt;span&gt;ശാസ്ത്രലോകത്തിന് പരിചിതമായ  രാസചേരുവകള്‍ അല്ലാതെയും ജീവന്‍ നിലനില്‍ക്കാമെന്ന് നാസ ഗവേഷകര്‍ കണ്ടെത്തി.  ജീവതന്മാത്രകളിലെ ഒഴിവാക്കാനാകാത്ത ഘടകമെന്ന് കരുതുന്ന ഫോസ്ഫറസിന് പകരം കൊടുംവിഷമായ  ആര്‍സെനിക്കും ജീവന്റെ നിലനില്‍പ്പ് സാധ്യമാക്കുമെന്നാണ് കണ്ടെത്തല്‍.  അന്യഗ്രഹങ്ങളില്‍ ഉണ്ടായേക്കാമെന്ന് കരുതുന്ന 'വിചിത്ര ജീവനി'ലേക്ക് വെളിച്ചം  വീശുന്ന ഈ പഠനത്തിന്റെ വിവരം പുതിയ ലക്കം 'സയന്‍സ്' മാഗസിനിലാണ്  പ്രസിദ്ധീകരിച്ചിട്ടുള്ളത്.&lt;br /&gt;&lt;br /&gt;ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം തേടുന്ന  അസ്‌ട്രോബയോളജിസ്റ്റുകളെ സംബന്ധിച്ച് സുപ്രധാനമായ ഒരു പ്രഖ്യാപനം  വ്യാഴാഴ്ചയുണ്ടാകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നേരത്തെ  അറിയിച്ചിരുന്നു, അതിനായി തങ്ങള്‍ പ്രത്യേക വാര്‍ത്താസമ്മേളനം നടത്തുമെന്നും അവര്‍  അറിയിച്ചു. 'നാസ അന്യഗ്രഹ ജീവന്‍ കണ്ടെത്തി' എന്നിങ്ങനെയുള്ള അഭ്യൂഹങ്ങളും  വാര്‍ത്തകളും ഇന്റര്‍നെറ്റില്‍ ദിവസങ്ങളായി പ്രവഹിക്കുകയായിരുന്നു. അടുത്ത  കാലത്തൊന്നും നാസയുടെ ഒരു വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ക്കിടയില്‍ ഇത്ര ആകാംക്ഷ  സൃഷ്ടിച്ചിട്ടില്ല.&lt;br /&gt;&lt;br /&gt;അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും അറുതി  വരുത്തിക്കൊണ്ടാണ് ഇപ്പോള്‍ പ്രഖ്യാപനം വന്നിരിക്കുന്നത്, 'ഭൂമിയില്‍ നിന്നു തന്നെ  അന്യജീവന്‍' തങ്ങള്‍ കണ്ടെത്തിയിരിക്കുന്നു എന്നാണ് പ്രഖ്യാപനം! ശരിക്കു പറഞ്ഞാല്‍  കാലിഫോര്‍ണിയയില്‍ മോണോ തടാകത്തിലെ എക്കലില്‍ നിന്ന് കണ്ടെത്തിയ ഒരു ബാക്ടീരിയ  വകഭേദമാണ്, ജീവന്‍ മറ്റ് തരത്തിലും സാധ്യമാകാമെന്ന് ആദ്യമായി ഗവേഷകര്‍ക്ക്  കാട്ടിക്കൊടുത്തിരിക്കുന്നത്.&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TPf6Gf7XaaI/AAAAAAAADxU/af3gWdUWIZ8/s1600/Pic2.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 238px;" src="http://2.bp.blogspot.com/_B25RyGfIAVE/TPf6Gf7XaaI/AAAAAAAADxU/af3gWdUWIZ8/s400/Pic2.gif" border="0" alt="" id="BLOGGER_PHOTO_ID_5546176455686711714" /&gt;&lt;/a&gt;ജീവന്റെ നിലനില്‍പ്പിന് അനിവാര്യമെന്ന്  കരുതുന്ന ആറ് മൂലകങ്ങളുണ്ട്- കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍,  ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവ. 'ഡി.എന്‍.എ., പ്രോട്ടീനുകള്‍, കൊഴുപ്പ് എന്നീ  ജീവതന്മാത്രകളുടെ സൃഷ്ടിക്ക് ഈ മൂലകങ്ങള്‍ അനിവാര്യമാണ്'-നാസയുടെ അസ്‌ട്രോബയോളജി  റിസര്‍ച്ച് ഫെലോയായ യു.എസ്.ജിയോളജിക്കല്‍ സര്‍വ്വെയിലെ ഫെലിസ വൂള്‍ഫ് സിമോന്‍  അറിയിക്കുന്നു. ഇത് ജീവനെ സംബന്ധിച്ച് നിലവിലുള്ള ധാരണ. എന്നാല്‍, ഈ മൂലകങ്ങളില്‍  ഫോസ്ഫറസിന് പകരം ആഴ്‌സെനിക്ക് ആയാലും ജീവന്‍ സാധ്യമാകുമെന്നാണ് പുതിയ പഠനം  വ്യക്തമാക്കിയത്. എന്നുവെച്ചാല്‍, മറ്റ് രൂപങ്ങളിലും ജീവന്റെ നിലനില്‍പ്പ്  സാധ്യമാണെന്നര്‍ഥം!&lt;br /&gt;&lt;br /&gt;മറ്റ് രൂപത്തില്‍ ഭൂമിയില്‍ ജീവന്‍  നിലനില്‍ക്കുന്നുണ്ടോ എന്ന് വര്‍ഷങ്ങളായി അന്വേഷിക്കുന്ന ഗവേഷക സംഘത്തിലെ അംഗമാണ്  ഫെലിസ. മോണോ തടാകത്തില്‍ നിന്ന് ലഭിച്ച ഹലോമൊനാഡാസിയേ (Halomonadaceae)  ബാക്ടീരിയത്തിന്റെ ഒരു പ്രത്യേക വകഭേദം (GFAJ-1) ആണ് പുതിയ രൂപത്തില്‍ ജീവന്‍  സാധ്യമാണെന്ന് ഗവേഷകര്‍ക്ക് ബോധ്യമാക്കിക്കൊടുത്തത്. പരീക്ഷണശാലയില്‍ ഫോസ്ഫറസ് വളരെ  കുറവും ആര്‍സെനിക് കൂടുതലുമുള്ള അന്തരീക്ഷത്തില്‍ ബാക്ടീരിയ വകഭേദത്തെ  വളര്‍ത്തിയെടുത്തപ്പോഴായിരുന്നു അത്. ഫോസ്ഫറസിന് പകരം ആഴ്‌സെനിക്കിനെ 'പോഷകമാക്കി'  ബാക്ടീരിയ പെരുകി എന്നു മാത്രമല്ല, ഡി.എന്‍.എ ഉള്‍പ്പടെ ബാക്ടീരിയയുടെ  ജീവതന്മാത്രകളില്‍ ഫോസ്ഫറസിന്റെ സ്ഥാനത്ത് ആഴ്‌സെനിക്ക് സ്ഥാനം പിടിക്കുകയും  ചെയ്തു.&lt;br /&gt;&lt;br /&gt;ആവര്‍ത്തന പട്ടികയില്‍ ഫോസ്ഫറിസിന് അടുത്ത സ്ഥാനമാണ്  ആര്‍സനികിന്റേത്. സാധാരണഗതിയില്‍ ജീവതന്മാത്രകളെ പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള  ഇത്, ജീവന്റെ അടിസ്ഥാന മൂലകങ്ങളിലൊന്നായി മാറുന്ന വിചിത്ര കാഴ്ചയാണ് ഗവേഷകര്‍  കണ്ടത്. ജീവതന്മാത്രകളുടെ നിലനില്‍പ്പിന് ഫോസ്ഫറസ് കൂടിയേ തീരൂ എന്ന അംഗീകൃത വസ്തുത  ചോദ്യം ചെയ്യപ്പെടുക മാത്രമല്ല, പുതിയ തരത്തില്‍ ജീവന്‍ സാധ്യമാണെന്ന് ശാസ്ത്രലോകം  ആദ്യമായി തിരിച്ചറിയും ചെയ്യുകയായിരുന്നു.&lt;br /&gt;&lt;br /&gt;നമുക്കറിയാത്ത രൂപത്തിലും ജീവന്‍  നിലനില്‍ക്കുന്നുണ്ടാകാം എന്നതിന്റെ തെളിവാണ് പുതിയ കണ്ടെത്തലെന്ന്, അരിസോണ  സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഏരിയല്‍ അന്‍ബാര്‍ പറയുന്നു. അപരിചിതമായ അവയെ 'വിചിത്ര  ജീവന്‍' എന്നാണ് പഠനത്തില്‍ പങ്കാളിയായ പോള്‍ ഡേവീസ് വിശേഷിപ്പിക്കുന്നത്. 'വിചിത്ര  ജീവന്റെ' രൂപത്തിലാകാം അന്യഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യമുള്ളതെന്ന് ഗവേഷകര്‍  കരുതുന്നു.&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TPf6T2aneOI/AAAAAAAADxc/Rf7hJAkrboQ/s1600/Pic3.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 290px;" src="http://4.bp.blogspot.com/_B25RyGfIAVE/TPf6T2aneOI/AAAAAAAADxc/Rf7hJAkrboQ/s400/Pic3.gif" border="0" alt="" id="BLOGGER_PHOTO_ID_5546176685061667042" /&gt;&lt;/a&gt;മറ്റ് ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം തേടുന്ന  അസ്‌ട്രോബയോളജിസ്റ്റുകള്‍ ചെയ്യുന്നത്, ജീവന്റെ അടിസ്ഥാനമായ 'മൂലകങ്ങളെ  പിന്തുടരുക' എന്നതാണ്-അന്‍ബാര്‍ പറയുന്നു. ഒരിടത്ത് ജീവന് അടിസ്ഥാനമായ  മൂലകങ്ങളുണ്ടെങ്കില്‍, അവിടെ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യത ഏറും. ജീവന്റെ  സാന്നിധ്യമറിയാന്‍ ഏത് മൂലകങ്ങളെ പിന്തുടരണം എന്നകാര്യം പുനപ്പരിശോധിക്കാന്‍  പ്രേരിപ്പിക്കുന്നതാണ് പുതിയ പഠനം-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫോസ്ഫറസിന് പകരം  ആഴ്‌സെനിക്കിനെ ആശ്രയിച്ച് വളര്‍ന്ന സൂക്ഷ്മജീവിക്ക് 'ഇരട്ട ജീവിതമാണുള്ളതെ'ന്ന്  ഡേവീസ് കരുതുന്നു. ഫോസ്ഫറസിലും ആര്‍സെനിക്കിലും അതിന് വളരാനാകും. 'ശരിക്കും മറ്റൊരു  ജീവശാഖയില്‍ നിന്നുള്ള ജീവിയായി മാത്രമേ അതിനെ കണക്കാക്കാന്‍ കഴിയൂ'-അദ്ദേഹം  പറയുന്നു.&lt;br /&gt;&lt;br /&gt;ഈ പുതിയ ജീവശാഖ തീര്‍ച്ചയായും മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന്  ഡേവീസ് പ്രവചിക്കുന്നു. മൈക്രോബയോളജിയുടെ പുതിയ മേഖല തന്നെ തുറക്കാനുള്ള സാധ്യത ഈ  കണ്ടെത്തലിനുണ്ട്. ഫോസ്ഫറസിനെ തീരെ ആശ്രയിക്കാത്ത ഒരു ജീവശാഖയിലേക്ക് ഈ അന്വേഷണം  നീണ്ടാല്‍, അതാകും 'ഹോളി ഗ്രെയില്‍'!-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അന്യഗ്രഹങ്ങളിലെ  ജീവനെക്കുറിച്ച് മാത്രമല്ല, ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ചും പുതിയ  ഉള്‍ക്കാഴ്ച നല്‍കുന്നതാണ് നാസയുടെ കണ്ടെത്തല്‍. ഒരുപക്ഷേ, പല തവണ പല രൂപത്തില്‍  ഭൂമിയില്‍ ജീവന്‍ പ്രത്യക്ഷപ്പെട്ടിരിക്കാം എന്നാണിത്  സൂചിപ്പിക്കുന്നത്.&lt;br /&gt;&lt;br /&gt;പൊതുവെ കരുതുന്നതിലും കൂടുതല്‍ 'വഴക്കമുള്ളതാണ്' നമുക്ക്  പരിചിതമായ ജീവന്‍ എന്നാണ് ഈ കണ്ടെത്തല്‍ ഓര്‍മിപ്പിക്കുന്നത്-ഫെലിസ പറയുന്നു.  ജൈവരാസചക്രങ്ങളുടെയും രോഗങ്ങളുടെയും പിന്നിലെ പ്രേരകശക്തികളാണ് സൂക്ഷ്മജീവികള്‍. ആ  നിലയ്ക്ക് ജീവശാസ്ത്ര ഗ്രന്ഥങ്ങളില്‍ പുത്തന്‍ അധ്യായം തന്നെ തുറക്കാന്‍ ഈ  കണ്ടെത്തല്‍ കാരണമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;ആര്‍സെനിക്കിനെ  വിഘടിപ്പിച്ച് വിഷാംശം നീക്കാന്‍ സഹായിക്കുന്ന ബാക്ടീരിയ വകഭേദങ്ങള്‍  ജനിതകപരിഷ്‌ക്കരണം വഴി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ് മുതലായ  രാജ്യങ്ങളിലെ കിണറുകളില്‍ നിന്ന് ആര്‍സെനിക് വിഷാംശം നീക്കംചെയ്യാന്‍ ആ  സൂക്ഷ്മജീവികളെ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍, ജൈവപ്രക്രിയയില്‍ അനിവാര്യ മൂലകമായ  ഫോസ്ഫറസിന് പകരം ആഴ്‌സനിക്ക് മാത്രം ആശ്രയിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ബാക്ടീരിയ  ശാസ്ത്രലോകത്തിന് മുന്നിലെത്തുന്നത് ആദ്യമായാണ്. &lt;/span&gt;&lt;span class="Apple-style-span"&gt;(അവലംബം: അരിസോണ സ്‌റ്റേറ്റ്  സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്,&lt;a href="http://www.sciencemag.org/content/early/2010/12/01/science.1197258"&gt; സയന്‍സ്&lt;/a&gt;).&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span"&gt;&lt;object width="425" height="344"&gt;&lt;param name="movie" value="http://www.youtube.com/v/ObkqIMPmaJw?fs=1&amp;amp;hl=en_US&amp;amp;rel=0"&gt;&lt;/param&gt;&lt;param name="allowFullScreen" value="true"&gt;&lt;/param&gt;&lt;param name="allowscriptaccess" value="always"&gt;&lt;/param&gt;&lt;embed src="http://www.youtube.com/v/ObkqIMPmaJw?fs=1&amp;amp;hl=en_US&amp;amp;rel=0" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="425" height="344"&gt;&lt;/embed&gt;&lt;/object&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-8676039642722482418?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/8676039642722482418/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=8676039642722482418' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/8676039642722482418'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/8676039642722482418'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2010/12/blog-post.html' title='പഴയ ഭൂമി; പുതിയ ജീവന്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_B25RyGfIAVE/TPf53KCroKI/AAAAAAAADxM/ZtKC_dnMwkY/s72-c/Pic1.gif' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-7509212083929332815</id><published>2010-11-30T12:25:00.012+05:30</published><updated>2010-11-30T12:43:24.253+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍'/><category scheme='http://www.blogger.com/atom/ns#' term='കണികാശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='പ്രപഞ്ചം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>ആദിയില്‍ പ്രപഞ്ചം ദ്രവമായിരുന്നു</title><content type='html'>&lt;div&gt;&lt;object width="425" height="344"&gt;&lt;param name="movie" value="http://www.youtube.com/v/HTj8FaERjXY?fs=1&amp;amp;hl=en_US&amp;amp;rel=0"&gt;&lt;param name="allowFullScreen" value="true"&gt;&lt;param name="allowscriptaccess" value="always"&gt;&lt;embed src="http://www.youtube.com/v/HTj8FaERjXY?fs=1&amp;amp;hl=en_US&amp;amp;rel=0" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="425" height="344"&gt;&lt;/embed&gt;&lt;/object&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;ജനീവയില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രപഞ്ചരഹസ്യങ്ങള്‍  പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ആദ്യ വാര്‍ത്ത കഴിഞ്ഞ ദിവസം എത്തി. മുമ്പ്  കരുതിയിരുന്നതുപോലെ, ഉന്നത ഊഷ്മാവിലും സാന്ദ്രതയിലുമുള്ള വാതകത്തിന്റെ  രൂപത്തിലായിരുന്നില്ല ആദിപ്രപഞ്ചം, ആദിയില്‍ പ്രപഞ്ചം ദ്രാവകാവസ്ഥയിലായിരുന്നു!&lt;/span&gt;&lt;/div&gt;&lt;span class="Apple-style-span" &gt;&lt;br /&gt;ജനീവയില്‍ സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍  സ്ഥാപിച്ചിട്ടുള്ള ലോകത്തെ ഏറ്റവും വലിയ യന്ത്രമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി  (എല്‍.എച്ച്.സി)ല്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. എല്‍.എച്ച്.സിയില്‍  കണികാപരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ ഏഴിനാരംഭിച്ച പുതിയ ഘട്ടത്തിലെ ആദ്യഫലമാണ്,  ആദിപ്രപഞ്ചം ഒരു സൂപ്പര്‍ദ്രാവകത്തിന്റെ അവസ്ഥയിലായിരുന്നു  എന്നത്.&lt;br /&gt;&lt;br /&gt;എല്‍.എച്ച്.സിയുടെ 27 കിലോമീറ്റര്‍ ചുറ്റളവുള്ള ടണലിലൂടെ  എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ലെഡ് അയോണുകളെ (ചാര്‍ജുള്ള  ലെഡ് (കാരീയ) ആറ്റങ്ങളെ) പരസ്പരം കൂട്ടിയിടിപ്പിച്ചുള്ള പുതിയ ഘട്ടമാണ് നവംബര്‍  ഏഴിന് ആരംഭിച്ചത്.&lt;br /&gt;&lt;br /&gt;ആ വേഗത്തില്‍ ത്വരിപ്പിക്കപ്പെടുമ്പോള്‍, ലെഡ് അയോണുകള്‍  ഇന്നുവരെ ആര്‍ജിച്ചിട്ടില്ലാത്തത്ര ഉന്നത ഊര്‍ജനില പ്രാപിക്കുന്നു. ആ ഊര്‍ജനിലയില്‍  കൂട്ടിയിടി നടക്കുന്നിടത്ത് സൃഷ്ടിക്കപ്പെടുന്നത് ഏതാണ്ട് പത്ത്‌ലക്ഷംകോടി ഡിഗ്രി  ഊഷ്മാവാണ്. ഇത്രയും ഉയര്‍ന്ന താപനിലിയില്‍ കണങ്ങളിലെ ക്വാര്‍ക്കുകളെ  ബന്ധിപ്പിച്ചിട്ടുള്ള ഗ്ലുവോണ്‍ കെട്ടുകള്‍ ഉരുകിയഴിയുകയും, ആദിപ്രപഞ്ചത്തില്‍  നിലനിന്നുവെന്ന് കരുതുന്ന 'ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ' രൂപപ്പെടുകയും ചെയ്യും.&lt;br /&gt;&lt;br /&gt;ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയെക്കുറിച്ചും അതുവഴി  ആദിപ്രപഞ്ചത്തെക്കുറിച്ചും മനസിലാക്കാനാണ് എല്‍.എച്ച്.സിയിലെ 'ആലീസ്' പരീക്ഷണം  രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.&lt;br /&gt;&lt;br /&gt;മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ട്  ഏതാനും മൈക്രോസെക്കന്‍ഡ് കഴിഞ്ഞുള്ള അവസ്ഥ പരീക്ഷണശാലയില്‍ സൃഷ്ടിക്കാനുള്ള 'മിനി  ബിഗ്ബാങു'കളാണ്, ലെഡ് അയോണ്‍ കൂട്ടിയിടികളില്‍ സംഭവിക്കുകയെന്ന് ഗവേഷകര്‍ പറയുന്നു.  ആലീസില്‍ അസംഖ്യം മിനി ബിഗ്ബാങുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. അതില്‍ നിന്നുള്ള  പ്രാഥമിക ഫലങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് പ്രബന്ധങ്ങളും ഗവേഷകര്‍ തയ്യാറാക്കിയതായി,  കണികാപരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍'  വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.&lt;br /&gt;&lt;br /&gt;പരീക്ഷണം തുടക്കം മാത്രമാണെങ്കിലും,  ആദിമപ്രപഞ്ചത്തെക്കുറിച്ച് ഏറെക്കാര്യങ്ങള്‍ തങ്ങള്‍ മനസിലാക്കുകയാണെന്ന്, ആലീസ്  പരീക്ഷണത്തില്‍ മുഖ്യപങ്കുവഹിക്കുന്നവരിലൊരാളും ബ്രിട്ടനില്‍ ബിര്‍മിങ്ഹാം  സര്‍വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ഫിസിക്‌സ് ആന്‍ഡ് അസ്‌ട്രോണമിയിലെ  ഗവേഷകനുമായ ഡോ.ഡേവിഡ് ഇവാന്‍സ് പറയുന്നു. 30 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം  സര്‍വകലാശാലകളിലെയും സ്ഥാപനങ്ങളിലെയും ആയിരത്തോളം ഭൗതികശാസ്ത്രജ്ഞരാണ് ആലീസ്  പരീക്ഷണത്തില്‍ കൈകോര്‍ക്കുന്നത്.&lt;br /&gt;&lt;br /&gt;പ്രപഞ്ചത്തെ സംബന്ധിച്ച ചില  സിദ്ധാന്തങ്ങള്‍ പ്രവചിച്ചിരുന്നത്, ആദിപ്രപഞ്ചം വാതകാവസ്ഥയിലായിരുന്നിരിക്കണം  എന്നാണ്. എന്നാല്‍, പുതിയ പരീക്ഷണത്തിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്, ഒരു  'സൂപ്പര്‍-ഹോട്ട് ദ്രാവകം' പോലെ ആദിപ്രപഞ്ചം പെരുമാറിയിരുന്നു എന്നാണ്-ഡോ.ഇവാന്‍സ്  അറിയിക്കുന്നു.&lt;br /&gt;&lt;br /&gt;ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയെക്കുറിച്ച് പഠിക്കുകയാണ്  ആലീസിന്റെ മുഖ്യലക്ഷ്യം. പ്രപഞ്ചരഹസ്യങ്ങളിലെ ചില അഴിയാക്കുരുക്കുകള്‍ക്ക് അത്  ഉത്തരമേകുമെന്ന് ഗവേഷകലോകം പ്രതീക്ഷിക്കുന്നു. അതിബലത്തിന്റെ (സ്‌ട്രോങ് ഫോഴ്‌സ്)  താക്കോലായ ഗ്ലുവോണിനെക്കുറിച്ചറിയാന്‍ അത് സഹായിക്കും.&lt;br /&gt;&lt;br /&gt;ക്വാര്‍ക്കുകളെ  തടവിലാക്കി ഗ്ലുവോണ്‍ എങ്ങനെ ദ്രവ്യഭാഗങ്ങളായ പ്രോട്ടോണുകള്‍ക്കും  ന്യൂട്രോണുകള്‍ക്കും രൂപംനല്‍കുന്നു എന്നറിയാനും ക്വാര്‍ക്ക്-ഗ്ലുവോണ്‍  പ്ലാസ്മയെക്കുറിച്ചുള്ള പഠനം തുണയാകും. മാത്രമല്ല, പ്രോട്ടോണുകളുടെയും  ന്യൂട്രോണുകളുടെയും പിണ്ഡത്തില്‍ 98 ശതമാനവും സൃഷ്ടിക്കുന്നത് അതിബലമാണ്. അതിന്റെ  രഹസ്യവും ഇതുവഴി അനാവരണം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. (അവലംബം: &lt;a href="http://www.physorg.com/news/2010-11-early-universe-liquid-results-large.html"&gt;Physorg.com&lt;/a&gt;,  സേണിന്റെ &lt;a href="http://press.web.cern.ch/press/PressReleases/Releases2010/PR23.10E.html"&gt;വാര്‍ത്താക്കുറിപ്പ്&lt;/a&gt;)&lt;br /&gt;&lt;br /&gt;&lt;b&gt;&lt;i&gt;ആലീസിലെ 'മിനി ബിഗ്ബാങി'ന്റെ സേണ്‍  പുറത്തുവിട്ട ദൃശ്യങ്ങളാണ് ചുവടെ&lt;/i&gt;&lt;/b&gt;&lt;/span&gt;&lt;div&gt;&lt;span &gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TPSgulepZDI/AAAAAAAADwI/jYjsGeHSYI0/s1600/Pic1.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 331px;" src="http://2.bp.blogspot.com/_B25RyGfIAVE/TPSgulepZDI/AAAAAAAADwI/jYjsGeHSYI0/s400/Pic1.gif" border="0" alt="" id="BLOGGER_PHOTO_ID_5545233763395003442" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TPShGL3PK8I/AAAAAAAADwQ/Dv4tanulUUs/s1600/Pic2.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 331px;" src="http://2.bp.blogspot.com/_B25RyGfIAVE/TPShGL3PK8I/AAAAAAAADwQ/Dv4tanulUUs/s400/Pic2.gif" border="0" alt="" id="BLOGGER_PHOTO_ID_5545234168835681218" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TPShVVhuMYI/AAAAAAAADwY/qHsUdF_jrdc/s1600/Pic3.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 322px;" src="http://2.bp.blogspot.com/_B25RyGfIAVE/TPShVVhuMYI/AAAAAAAADwY/qHsUdF_jrdc/s400/Pic3.gif" border="0" alt="" id="BLOGGER_PHOTO_ID_5545234429127831938" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TPSitKrRjEI/AAAAAAAADwo/7bh4t_2kmQY/s1600/Pic4.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 293px;" src="http://4.bp.blogspot.com/_B25RyGfIAVE/TPSitKrRjEI/AAAAAAAADwo/7bh4t_2kmQY/s400/Pic4.gif" border="0" alt="" id="BLOGGER_PHOTO_ID_5545235938043595842" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TPSi4IYHlfI/AAAAAAAADww/SLiPdLL3gBQ/s1600/Pic5.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 302px;" src="http://2.bp.blogspot.com/_B25RyGfIAVE/TPSi4IYHlfI/AAAAAAAADww/SLiPdLL3gBQ/s400/Pic5.gif" border="0" alt="" id="BLOGGER_PHOTO_ID_5545236126404941298" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TPSjAbck80I/AAAAAAAADw4/j5k5uB51EqU/s1600/Pic6.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 305px;" src="http://4.bp.blogspot.com/_B25RyGfIAVE/TPSjAbck80I/AAAAAAAADw4/j5k5uB51EqU/s400/Pic6.gif" border="0" alt="" id="BLOGGER_PHOTO_ID_5545236268962870082" /&gt;&lt;/a&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TPSjICWAUnI/AAAAAAAADxA/euP7A5cMoUg/s1600/Pic7.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 209px;" src="http://3.bp.blogspot.com/_B25RyGfIAVE/TPSjICWAUnI/AAAAAAAADxA/euP7A5cMoUg/s400/Pic7.gif" border="0" alt="" id="BLOGGER_PHOTO_ID_5545236399663370866" /&gt;&lt;/a&gt;&lt;b&gt;കാണുക&lt;/b&gt;&lt;span&gt;&lt;div&gt;&lt;ul&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2008/08/blog-post_08.html"&gt;പ്രപഞ്ചസാരം തേടി ഒരു  മഹാസംരംഭം&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;/div&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-7509212083929332815?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/7509212083929332815/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=7509212083929332815' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/7509212083929332815'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/7509212083929332815'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2010/11/blog-post_30.html' title='ആദിയില്‍ പ്രപഞ്ചം ദ്രവമായിരുന്നു'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/TPSgulepZDI/AAAAAAAADwI/jYjsGeHSYI0/s72-c/Pic1.gif' height='72' width='72'/><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-5877232594993000144</id><published>2010-11-08T00:52:00.007+05:30</published><updated>2010-11-09T08:31:35.096+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍'/><category scheme='http://www.blogger.com/atom/ns#' term='കണികാശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='പ്രപഞ്ചം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>കണികാപരീക്ഷണം പുതിയ ഘട്ടത്തിലേക്ക്; 'മിനി ബിഗ്ബാങി'ന് തുടക്കം</title><content type='html'>&lt;span class="Apple-style-span" &gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TNb9CzyufJI/AAAAAAAADvo/UalJV8uMQ9E/s1600/Pic1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 267px;" src="http://2.bp.blogspot.com/_B25RyGfIAVE/TNb9CzyufJI/AAAAAAAADvo/UalJV8uMQ9E/s400/Pic1.jpg" border="0" alt="" id="BLOGGER_PHOTO_ID_5536891016603139218" /&gt;&lt;/a&gt;&lt;span&gt;&lt;span class="Apple-style-span"&gt;പതിവുപോലെ ഒരു &lt;/span&gt;&lt;a href="http://twitter.com/cern"&gt;ട്വിറ്റര്‍ അപ്‌ഡേറ്റ് &lt;/a&gt;&lt;span class="Apple-style-span"&gt;വഴിയാണ്  യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ഞായറാഴ്ച ലോകത്തെ ആ വിവരമറിയിച്ചത്. ലെഡ്  അയണുകള്‍ കൂട്ടിയിടിപ്പിച്ചുള്ള പരീക്ഷണം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍  (എല്‍.എച്ച്.സി) ആരംഭിച്ചിരിക്കുന്നു. ശനിയാഴ്ച രാത്രിയാണ് ലെഡ് അയണുകള്‍  തമ്മിലുള്ള കൂട്ടിയിടി തുടങ്ങിയത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"&gt;മറ്റ് വിശദീകരണമൊന്നും ആ ട്വിറ്റര്‍  അപ്‌ഡേറ്റിലില്ലെങ്കിലും, കാര്യത്തിന്റെ സാരമിതാണ്-ലോകത്തെ ഏറ്റവും വലിയ  കണികാപരീക്ഷണം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. 'മിനി ബിഗ്ബാങ്' എന്ന്  വിശേഷിപ്പിക്കുന്ന പരീക്ഷണത്തിനാണ് തുടക്കമായിരിക്കുന്നത്. പ്രപഞ്ചാരംഭത്തിലെ അവസ്ഥ  പരിമിതമായ തോതില്‍ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം.  പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള താക്കോലാകും മിനി ബിഗ്ബാങുകള്‍ എന്നാണ്  പ്രതീക്ഷ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"&gt;പുതിയ ഘട്ടം എല്‍.എച്ച്.സിയില്‍ ആരംഭിച്ച വിവരം, പരീക്ഷണത്തില്‍  ഉള്‍പ്പെട്ടിട്ടുള്ള ബ്രിട്ടീഷ് ഗവേഷകരും വാര്‍ത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു.  'ഞങ്ങള്‍ ത്രില്ലടിച്ചിരിക്കുകയാണ്'-ബ്രിട്ടനില്‍ ബിര്‍മിന്‍ഹാം സര്‍വകലാശാലയിലെ  ഗവേഷകന്‍ ഡോ.ഡേവിഡ് ഇവാന്‍സ് പറയുന്നു. 'ആ കൂട്ടിയിടികള്‍ മിനി ബിഗ്ബാങുകളാണ്  സൃഷ്ടിക്കുന്നത്. മാത്രമല്ല, ഇതുവരെ ഒരു പരീക്ഷണത്തിലും സാധ്യമാകാത്തത്ര ഉയര്‍ന്ന  താപനിലയും സാന്ദ്രതയും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു'.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"&gt;ജനീവയ്ക്ക് സമീപം  സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള  എല്‍.എച്ച്.സി.മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ യന്ത്രമാണ്. ചരിത്രത്തിലെ ഏറ്റവും  ശക്തിയേറിയ കണികാപരീക്ഷണത്തിനാണ് എല്‍.എച്ച്.സി.വേദിയാകുന്നത്. കഴിഞ്ഞ ഏഴുമാസം  എല്‍.എച്ച്.സിയില്‍ കണികാകൂട്ടിയിടികള്‍ നടന്നു. പക്ഷേ, പ്രോട്ടോണുകളുപയോഗിച്ചുള്ള  പരീക്ഷണങ്ങളായിരുന്നു അവ. ഭാരമേറിയ ലെഡ് അയണുകള്‍ (അയണുകളെന്നാല്‍ ചാര്‍ജുള്ള  ആറ്റങ്ങള്‍) ഉപയോഗിച്ചുള്ള കൂട്ടിയിടിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/TNb9XB5sKfI/AAAAAAAADv4/FijkAI3JijQ/s1600/Pic3.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 397px; height: 249px;" src="http://1.bp.blogspot.com/_B25RyGfIAVE/TNb9XB5sKfI/AAAAAAAADv4/FijkAI3JijQ/s400/Pic3.gif" border="0" alt="" id="BLOGGER_PHOTO_ID_5536891363987827186" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;ഏതാണ്ട് 1370 കോടി വര്‍ഷം മുമ്പ് ഒരു പ്രാപഞ്ചിക കണത്തിനുണ്ടായ  മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്നതാണ് ആധുനിക ശാസ്ത്രം പറയുന്നത്.  പ്രപഞ്ചത്തിന്റെ ആദ്യനിമിഷങ്ങളില്‍ ദ്രവ്യവും ഊര്‍ജവുമൊന്നും ഇന്നു കാണുന്ന  നിലയിലായിരുന്നില്ല. അത്യുന്നതമായ താപനിലയിലും സാന്ദ്രതയിലും ദ്രവ്യകണങ്ങളും  ബലകണങ്ങളും കൂട്ടിക്കുഴഞ്ഞ 'ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ'യാണ്  പ്രപഞ്ചത്തിലുണ്ടായിരുന്നത്. ഓര്‍ക്കുക മഹാവിസ്‌ഫോടനം സംഭവിച്ച് ഏതാണ്ട്  0.00000000001 സെക്കന്‍ഡുകള്‍ കഴിഞ്ഞുള്ള അവസ്ഥയാണിത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"&gt;ഈ അവസ്ഥ വളരെ ചെറിയ  തോതിലാണെങ്കില്‍ പോലും പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയും പഠിക്കുകയും ചെയ്താല്‍,  പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള താക്കോലാകുമതെന്ന് ഗവേഷകര്‍ കരുതുന്നു. പ്രപഞ്ചത്തിലെ  അടിസ്ഥാനബലങ്ങളിലൊന്നാണ് അതിബലം (Strong Force). ആറ്റങ്ങളിലെ ന്യൂക്ലിയസിനെ ഒന്നായി  നിലനിര്‍ത്തുന്നതും, പ്രോട്ടോണുകളിലും ന്യൂട്രോണുകളിലും ക്വാര്‍ക്കുകളെ  ബന്ധിപ്പിച്ച് നിര്‍ത്തിയിരിക്കുന്നതും അതിബലമാണ്. പ്രപഞ്ചത്തിലെ ഏറ്റവും  ശക്തിയേറിയ ബന്ധനമാണത്. ആ ബലത്തെക്കുറിച്ച് കൂടുതലറിയാന്‍ ക്വാര്‍ക്ക്-ഗ്ലുവോണ്‍  പ്ലാസ്മ സഹായിക്കും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"&gt;ന്യൂക്ലിയസിനെ ബന്ധിപ്പിച്ചു നിര്‍ത്തുന്നത്  മാത്രമല്ല, അതിന്റെ പിണ്ഡത്തില്‍ 98 ശതമാനത്തിന് നിദാനവും അതിബലമാണെന്ന് കരുതുന്നു.  അതെന്തുകൊണ്ടെന്ന് മനസിലാക്കാനും ഈ പ്ലാസ്മ സഹായിക്കും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"&gt;ഭാരമേറിയ ലെഡ്  അയണുകള്‍ തമ്മില്‍ ഉന്നതോര്‍ജനിലയില്‍ കൂട്ടിയിടിക്കുമ്പോള്‍ ഇതുവരെ  സാധ്യമാകാത്തത്ര ഊര്‍ജനിലയും സാന്ദ്രതയും രൂപപ്പെടും. താപനില ഏതാണ്ട് പത്ത് ലക്ഷം  കോടി ഡിഗ്രിയാകും. അത് സൂര്യന്റെ അകക്കാമ്പിലെ താപനിലയുടെ പത്തുലക്ഷം മടങ്ങാണ്!  ഇത്രയും ഉയര്‍ന്ന ഊഷ്മാവില്‍ ആറ്റമിക ന്യൂക്ലിയസിലെ ഗ്ലുവോണ്‍ ബന്ധനം  ഉരുകിയഴിയുകയും, ബലകണങ്ങളായ ഗ്ലുവോണുകളും ദ്രവ്യകണങ്ങളായ ക്വാര്‍ക്കുകളും  കൂടിക്കുഴഞ്ഞ് 'ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ' എന്ന ദ്രവ്യാവസ്ഥ രൂപപ്പെടുകയും  ചെയ്യും. എന്നുവെച്ചാല്‍, പ്രപഞ്ചാരംഭത്തിന്റെ ഒരു ചെറുപതിപ്പ് പരീക്ഷണശാലയില്‍  രൂപപ്പെടും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TNb9IqvMJOI/AAAAAAAADvw/3Cj1ayNAPA0/s1600/Pic2.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 284px;" src="http://3.bp.blogspot.com/_B25RyGfIAVE/TNb9IqvMJOI/AAAAAAAADvw/3Cj1ayNAPA0/s400/Pic2.gif" border="0" alt="" id="BLOGGER_PHOTO_ID_5536891117251601634" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍  ചിലപ്പോള്‍ ആ പ്രാചീനപ്ലാസ്മാവസ്ഥയില്‍ സ്വതന്ത്രമായ നിലയില്‍  പ്രത്യക്ഷപ്പെട്ടേക്കാം. എല്‍.എച്ച്.സി.യില്‍ നടക്കുന്ന കണികാപരീക്ഷണത്തിന്റെ  മുഖ്യലക്ഷ്യങ്ങളിലൊന്ന് തന്നെ, 'ദൈവകണം' എന്ന വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണുകളുടെ  അസ്തിത്വം തെളിയിക്കുക എന്നതാണ്. അതിന് കഴിഞ്ഞില്ലെങ്കില്‍, പ്രപഞ്ചത്തിലെ  ദ്രവ്യത്തെയും ബലങ്ങളെയും കൂട്ടിയിണക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന  സൈദ്ധാന്തിക പാക്കേജ് തെറ്റാണെന്നു വരും. ഭൗതികശാസ്ത്രം പുതിയ വഴികള്‍ തേടേണ്ടി  വരും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span class="Apple-style-span"&gt;എല്‍.എച്ച്.സിയിലെ നാല് മുഖ്യ പരീക്ഷണങ്ങളിലൊന്നായ 'ആലീസി'ന്റെ  ലക്ഷ്യം തന്നെ, ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയുടെ പ്രത്യേകതകള്‍ പഠിക്കുകയാണ്.  ആലീസ് പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ഗവേഷകനാണ് ഡോ. ഇവാന്‍സ്. ആലീസില്‍ മാത്രമല്ല,  'അറ്റ്‌ലസ്', 'സി.എം.എസ്' പരീക്ഷണങ്ങളിലും ലെഡ് അയണ്‍ കൂട്ടിയിടികള്‍  രേഖപ്പെടുത്തിയതായി സേണിന്റെ സന്ദേശം പറയുന്നു. മിനി ബിഗ്ബാങുകള്‍ വിജയകരമായി  തുടങ്ങിയെങ്കിലും, അതിന്റെ ഫലങ്ങള്‍ അറിയാന്‍ കാത്തിരിക്കേണ്ടി വരും. കാരണം,  കണികാകൂട്ടിയിടിയിലുണ്ടാകുന്ന കാര്യങ്ങള്‍ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്താന്‍ സമയം  പിടിക്കും. &lt;/span&gt;&lt;span class="Apple-style-span"&gt;(കടപ്പാട്: &lt;a href="http://public.web.cern.ch/public/en/lhc/lhc-en.html"&gt;സേണ്‍&lt;/a&gt;)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;b&gt;കാണുക&lt;/b&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2008/08/blog-post_08.html"&gt;പ്രപഞ്ചസാരം തേടി ഒരു  മഹാസംരംഭം&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;/span&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-5877232594993000144?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/5877232594993000144/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=5877232594993000144' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/5877232594993000144'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/5877232594993000144'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2010/11/blog-post.html' title='കണികാപരീക്ഷണം പുതിയ ഘട്ടത്തിലേക്ക്; &apos;മിനി ബിഗ്ബാങി&apos;ന് തുടക്കം'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/TNb9CzyufJI/AAAAAAAADvo/UalJV8uMQ9E/s72-c/Pic1.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-475350931851341722</id><published>2010-10-30T01:30:00.005+05:30</published><updated>2010-10-30T01:34:47.428+05:30</updated><category scheme='http://www.blogger.com/atom/ns#' term='സാങ്കേതികം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യാന്‍ മാര്‍ഗം വരുന്നു!</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TMsoE7vNAeI/AAAAAAAADvY/T-WNsswHnP4/s1600/Pic1.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 285px;" src="http://2.bp.blogspot.com/_B25RyGfIAVE/TMsoE7vNAeI/AAAAAAAADvY/T-WNsswHnP4/s400/Pic1.jpg" border="0" alt="" id="BLOGGER_PHOTO_ID_5533560632375050722" /&gt;&lt;/a&gt;&lt;span&gt;&lt;span class="Apple-style-span" style="font-size: large;"&gt;സിഗ്മണ്ട് ഫ്രോയ്ഡ് തന്റെ വിഖ്യാതഗ്രന്ഥമായ 'ഇന്റര്‍പ്രിട്ടേഷന്‍  ഓഫ് ഡ്രീംസ്' ('സ്വപ്‌നങ്ങളുടെ വ്യാഖ്യാനം') ജര്‍മനില്‍ പ്രസിദ്ധീകരിച്ചത് 1900  ലാണ്. വലിയ ബൗദ്ധികവിപ്ലവത്തിനും വിവാദത്തിനും വഴിമരുന്നിട്ടു ആ പുസ്തകം.  സ്വപ്‌നങ്ങളെ വ്യാഖ്യാനിക്കുകയെന്നത് അസാധ്യമായി പലരും കണ്ടു. എന്നാലിതാ, 110  വര്‍ഷത്തിന് ശേഷം സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാനും  വ്യാഖ്യാനിക്കാനും ഇലക്ട്രോണിക് മാര്‍ഗം തെളിയുന്നു. അമേരിക്കന്‍ ഗവേഷകനായ  ഡോ.മോറാന്‍ സെര്‍ഫ് ആണ് അത്തരമൊരു ഇലക്ട്രോണിക് യന്ത്രം രൂപപ്പെടുക്കുന്നത്!&lt;br /&gt;&lt;br /&gt;മസ്തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനങ്ങള്‍ (അവ സ്വപ്‌നങ്ങളായാല്‍ പോലും)  റിക്കോര്‍ഡ് ചെയ്യാനാകുമെന്ന് 'നേച്ചര്‍ മാഗസിന്‍' പ്രസിദ്ധീകരിച്ച  റിപ്പോര്‍ട്ടില്‍ ഡോ.സെര്‍ഫും കൂട്ടരും പറയുന്നു. സ്വപ്‌നങ്ങള്‍ വായിക്കുകയെന്നത്  നമുക്ക് ഇഷ്ടമുള്ള കാര്യമാണ്. എന്തുകൊണ്ട് നമ്മള്‍ സ്വപ്‌നം കാണുന്നു, എങ്ങനെ  സ്വപ്‌നങ്ങള്‍ സാധ്യമാകുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള നമ്മുടെ അറിവ്  വര്‍ധിപ്പിക്കാന്‍ ഇത്തരമൊരു നീക്കം സഹായിക്കും-ഡോ.സെര്‍ഫ് ചൂണ്ടിക്കാട്ടുന്നു.&lt;br /&gt;&lt;br /&gt;സ്വപ്‌നങ്ങള്‍ എന്നത് എന്നും മനുഷ്യരില്‍ ജിജ്ഞാസയും ആകാംക്ഷയും  ഉണര്‍ത്തിയിരുന്നു. സ്വപ്‌നങ്ങളുടെ അര്‍ഥം വ്യാഖ്യാനിക്കാന്‍ മനുഷ്യന്‍ എക്കാലത്തും  ശ്രമിച്ചിരുന്നു. പ്രാചീന ഈജിപ്തുകാര്‍ വിശ്വസിച്ചിരുന്നത്, 'സ്വപ്‌നങ്ങളെന്നാല്‍  അവ ദൈവത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍' എന്നാണ്. അബോധ മനസിന്റെ പ്രവര്‍ത്തനം  മനസിലാക്കാനുള്ള ഒരുപാധി എന്ന നിലയ്ക്കാണ് ആധുനിക മനശാസ്ത്രം സ്വപ്‌നങ്ങളെ  സമീപിക്കുന്നത്.&lt;br /&gt;&lt;br /&gt;സ്വപ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിച്ചാലും, അവയെ  മനസിലാക്കാന്‍ ഇത്രകാലവും ഒറ്റ മാര്‍ഗമേ ഉണ്ടായിരുന്നുള്ളു. കണ്ട  സ്വപ്‌നത്തെക്കുറിച്ച് ഉണരുമ്പോള്‍ ആളുകളോട് ചോദിച്ചറിയുക! അതിനൊരു മാറ്റം  വരുത്താനുള്ള ശ്രമമാണ് ഡോ.സെര്‍ഫും കൂട്ടരും നടത്തുന്നത്. ആളുകളുടെ  മസ്തിഷ്‌ക്കപ്രവര്‍ത്തനത്തിന്റെ ദൃശ്യവത്ക്കരണം, സ്വപ്‌നം സംബന്ധിച്ച ഓര്‍മകള്‍-ഇവ  തമ്മിലൊരു ദൃഢീകരണം വരുത്തുക വഴി സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യാനുള്ള സങ്കേതമാണ്  അവര്‍ വികസിപ്പിക്കുന്നത്.&lt;br /&gt;&lt;br /&gt;ഡോ. സെര്‍ഫിന്റെ അഭിപ്രായത്തില്‍, 'എന്തുകൊണ്ട്  മനുഷ്യന്‍ സ്വപ്‌നം കാണുന്നു എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല'. ഉത്തരം  പറയാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ചോദ്യം, എപ്പോഴാണ് നമ്മള്‍ സ്വപ്‌നം  രൂപപ്പെടുത്തുന്നത് എന്നതാണ്. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള ഉത്തരം തേടുകയാണ്,  സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യാനുള്ള ശ്രമത്തിലൂടെ ഗവേഷകര്‍ ചെയ്യുന്നത്.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TMsoRn_eybI/AAAAAAAADvg/5nU0uaF5cCw/s1600/Dream-recording-machins.gif"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 170px; height: 96px;" src="http://2.bp.blogspot.com/_B25RyGfIAVE/TMsoRn_eybI/AAAAAAAADvg/5nU0uaF5cCw/s400/Dream-recording-machins.gif" border="0" alt="" id="BLOGGER_PHOTO_ID_5533560850412915122" /&gt;&lt;/a&gt;ചില വിചാരങ്ങള്‍ മനസിലുണരുമ്പോള്‍, മസ്തിഷ്‌ക്കത്തിലെ ചില പ്രത്യേക  സിരാകോശങ്ങള്‍ (ന്യൂറോണുകള്‍) ഉത്തേജിക്കപ്പെടും. ഉദാഹരണത്തിന്, വോളണ്ടിയര്‍മാര്‍  മാര്‍ലിന്‍ മണ്‍ട്രോയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ചില പ്രത്യേക സിരാകോശങ്ങള്‍  ഉണരുന്നത് ഡോ.സെര്‍ഫ് മനസിലാക്കി. പലതരം ദൃശ്യങ്ങള്‍ വോളണ്ടിയര്‍മാരെ കാണിച്ച് അവ  മൂലം ഉത്തേജിക്കപ്പെടുന്ന ന്യൂറോണുകളേതെന്ന് മനസിലാക്കാന്‍ ഡോ.സെര്‍ഫിനും  സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. ബില്‍ ക്ലിന്റണ്‍, ഹിലാരി ക്ലിന്റണ്‍  തുടങ്ങിയവരുടെയും ഒട്ടേറെ പ്രശസ്തരുടെയും, ഈഫല്‍ ടവര്‍ പോലുള്ള  നിര്‍മിതികളുടെയുമൊക്കെ ദൃശ്യങ്ങള്‍ ഏത് ന്യൂറോണുകള്‍ക്കാണ്  പ്രതികരണമുണ്ടാക്കുകയെന്ന് മനസിലാക്കാന്‍ ഗവേഷകര്‍ക്കായി.&lt;br /&gt;&lt;br /&gt;ഇത്തരമൊരു  ദൃശ്യവത്ക്കരണവും അതിനുണ്ടാകുന്ന സിരാകോശ പ്രതികരണവും ഒന്ന് തിരിച്ചിട്ടു നോക്കുക.  ഉറങ്ങുന്ന വേളയില്‍ ഒരു പ്രത്യേക സിരാകോശം ഉത്തേജിതമാകുന്നുവെങ്കില്‍, ആള്  മാര്‍ലിന്‍ മണ്‍ട്രോയെ സ്വപ്‌നം കാണുകയാണോ എന്ന് മനസിലാക്കാന്‍ കഴിഞ്ഞേക്കും.  മസ്തിഷ്‌ക്കപ്രവര്‍ത്തനം ഈ വിധത്തില്‍ റിക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കുന്ന  ഇലക്ട്രോണിക് ഉപകരണം രൂപപ്പെടുത്താന്‍ ഏറെ മുന്നോട്ട് പോകേണ്ടതുണ്ട്. പക്ഷേ,  അത്തരമൊരെണ്ണം സാധ്യം തന്നെയാണെന്ന് ഡോ.സെര്‍ഫ്  വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;സ്വപ്നയന്ത്രം രൂപപ്പെടുത്താനുള്ള ശ്രമവുമായി മുന്നോട്ട്  പോകാന്‍ തന്നെ ഉറച്ചിരിക്കുകയാണ് അദ്ദേഹം. ഗവേഷണത്തിന്റെ അടുത്ത പടി, ഉറക്കത്തില്‍  വോളണ്ടിയര്‍മാരുടെ മസ്തിഷ്‌ക്ക പ്രവര്‍ത്തനം നിരീക്ഷിക്കുകയാണ്. നിലവില്‍, തങ്ങള്‍  രൂപീകരിച്ചിട്ടുള്ള ഡേറ്റാബേസുമായി ഒത്തുപോകുന്ന ദൃശ്യങ്ങള്‍ മാത്രമേ ഗവേഷകര്‍ക്ക്  മനസിലാക്കാനാകൂ. എന്നാല്‍, ആ ഡേറ്റാബേസ് കൂടുതല്‍ വികസിപ്പിക്കാനാകും.&lt;br /&gt;&lt;br /&gt;ഡോ.സെര്‍ഫും കൂട്ടരും വികസിപ്പിക്കുന്ന സങ്കേതത്തിന്റെ പ്രധാന പരിമിതി,  ന്യൂറോണ്‍ പ്രതികരണങ്ങള്‍ മനസിലാക്കാന്‍ തലച്ചോറിനകത്ത് ഇലക്ട്രോഡുകള്‍  സ്ഥാപിക്കണം എന്നതാണ്. ചികിത്സയുടെ ഭാഗമായി അത്തരം ഇലക്ട്രോഡുകള്‍ തലച്ചോറില്‍  സ്ഥാപിച്ച രോഗികളുടെ മസ്തിഷ്‌ക്ക പ്രതികരണമാണ് 'നേച്ചറി'ലെ പഠനത്തിനായി ഗവേഷകര്‍  ഉപയോഗിച്ചത്.&lt;br /&gt;&lt;br /&gt;സംവേദക സങ്കേതങ്ങള്‍ (sensor technology) വികസിപ്പിക്കുന്നത്  ഇന്നത്തെ നിലയ്ക്ക് തുടര്‍ന്നാല്‍, തലച്ചോറിനകത്ത് ഇലക്ട്രോഡുകള്‍ സ്ഥാപിക്കാതെ  തന്നെ മസ്തിഷ്‌ക്ക പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ കഴിയുമെന്ന് ഡോ.സെര്‍ഫ്  വാദിക്കുന്നു. മാത്രമല്ല, അത്തരം സങ്കേതം ഒട്ടേറെ പുതിയ സാധ്യതകള്‍ മുന്നോട്ടു  വെയ്ക്കുകയും ചെയ്യും.&lt;br /&gt;&lt;br /&gt;കമ്പ്യൂട്ടറുകളുടെയോ യന്ത്രങ്ങളുടെയോ  പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നിര്‍ദേശങ്ങളായി മനുഷ്യവിചാരങ്ങള്‍ പരിവര്‍ത്തനം  ചെയ്യാനും, അതുവഴി മസ്തിഷ്‌ക്കപ്രവര്‍ത്തനം മാപ്പുചെയ്യാനും മുമ്പും ശ്രമം  നടന്നിട്ടുണ്ട്. പക്ഷേ, അത്തരം ശ്രമങ്ങളെല്ലാം പ്രധാനമായും, ചലനങ്ങളെ  നിയന്ത്രിക്കുന്ന മസ്തിഷ്‌ക്കഭാഗങ്ങള്‍ ഉന്നംവെച്ചാണ് നടന്നത്.&lt;br /&gt;&lt;br /&gt;എന്നാല്‍,  ഡോ.സെര്‍ഫിന്റെ രീതി ഇതില്‍നിന്ന് വ്യത്യസ്തമാണ്. അമൂര്‍ത്തമായ വിചാരങ്ങള്‍  നിയന്ത്രിക്കുന്ന, മസ്തിഷ്‌ക്കത്തിന്റെ കുറെക്കൂടി ഉന്നതമായ ഭാഗങ്ങളിലെ,  പ്രതികരണങ്ങള്‍ ദൃശ്യവത്ക്കരിക്കാനുദ്ദേശിച്ചുള്ളതാണ് ആ ശ്രമം.&lt;br /&gt;&lt;br /&gt;എന്നാല്‍,  ഇത്തരം പരിമിതമായ ദൃശ്യവത്ക്കരണം അക്കാദമിക താത്പര്യങ്ങള്‍ തൃപ്തിപ്പെടുത്താനല്ലാതെ  പ്രായോഗികാര്‍ഥത്തില്‍ സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യുന്നതിലേക്ക്  നയിക്കില്ലെന്ന് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും സ്വപ്‌നങ്ങളുമായി ബന്ധപ്പെട്ട  വിഷയത്തില്‍ വിദഗ്ധനുമായ ഡോ.റോഡ്രിക്ക് വണെര്‍ വിശ്വസിക്കുന്നു. (അവലംബം:&lt;a href="http://www.nature.com/news/2010/101027/full/news.2010.568.html?s=news_rss"&gt;  നേച്ചര്‍&lt;/a&gt;)&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-475350931851341722?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/475350931851341722/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=475350931851341722' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/475350931851341722'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/475350931851341722'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2010/10/blog-post_30.html' title='സ്വപ്‌നങ്ങള്‍ റിക്കോര്‍ഡ് ചെയ്യാന്‍ മാര്‍ഗം വരുന്നു!'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://2.bp.blogspot.com/_B25RyGfIAVE/TMsoE7vNAeI/AAAAAAAADvY/T-WNsswHnP4/s72-c/Pic1.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-2514937477638063786</id><published>2010-10-22T11:55:00.009+05:30</published><updated>2010-10-22T12:06:32.529+05:30</updated><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>ആഗോളശ്രമം വിജയിച്ചു; ഒരു വൈറസിന് കൂടി ഉന്‍മൂലനം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TMEvWoOBR4I/AAAAAAAADu4/qQnXs_1m9Fc/s1600/Pic1.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 258px;" src="http://3.bp.blogspot.com/_B25RyGfIAVE/TMEvWoOBR4I/AAAAAAAADu4/qQnXs_1m9Fc/s400/Pic1.gif" border="0" alt="" id="BLOGGER_PHOTO_ID_5530753883187529602" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;ആദ്യം വസൂരി വൈറസ്. 1970 കളുടെ ഒടുക്കമായിരുന്നു അത് പൂര്‍ണമായും  ഇല്ലാതായത്. മൂന്ന് പതിറ്റാണ്ട് കഴിയുന്ന വേളയില്‍ രണ്ടാമതൊരു വൈറസിനെക്കൂടി  ഭൂമുഖത്തു നിന്ന് ഉന്‍മൂലനം ചെയ്തതായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുന്നു. ഇത്തവണ  'റിന്‍ഡര്‍പെസ്റ്റ്' (rinderpest) വൈറസാണ് ചരിത്രമാകുന്നത്. ലോകത്തിന്റെ വിവിധ  ഭാഗങ്ങളില്‍ ലക്ഷക്കണക്കിന് കന്നുകാലികളെ ബാധിക്കുക വഴി ക്ഷാമത്തിനും  പട്ടിണിമരണത്തിനും കളമൊരുക്കിയിരുന്ന രോഗാണുവാണ്  റിന്‍ഡര്‍പെസ്റ്റ്.&lt;br /&gt;&lt;br /&gt;'കന്നുകാലി പ്ലേഗ്' (cattle plague) എന്നതിന്  ജര്‍മനിലുള്ള വിളിപ്പേരാണ് റിന്‍ഡര്‍പെസ്റ്റ്. അഞ്ചാംപനി (measles) വരുത്തുന്നവയുടെ  കുടുംബക്കാരാണെങ്കിലും, ഈ വൈറസ് മനുഷ്യനെ ബാധിക്കാറില്ല. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക  മുതലായ മേഖലകളില്‍ ആയിരക്കണക്കിന് വര്‍ഷങ്ങളായി മാംസത്തിനും പാലിനും ഉഴവിനും  ഭാരംവലിക്കാനുമുപയോഗിക്കുന്ന വളര്‍ത്തുമൃഗങ്ങള്‍ക്ക് വന്‍ഭീഷണിയായിരുന്നു ഈ വൈറസ്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a href="http://en.wikipedia.org/wiki/Rinderpest"&gt;&lt;span class="Apple-style-span" style="font-size: large;"&gt;റിന്‍ഡര്‍പെസ്റ്റ് &lt;/span&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;ബാധിക്കുന്ന മാടുകള്‍ക്കിടയിലെ മരണനിരക്ക് 80  ശതമാനത്തിലേറെയാണ്. വസൂരിബാധ മൂലമുള്ള മനുഷ്യരിലെ മരണനിരക്കിനെക്കാള്‍ കൂടുതല്‍.  ഇത്തരമൊരു വൈറസിനെ ഉന്‍മൂലനം ചെയ്യാന്‍ കഴിഞ്ഞത്, 'മനുഷ്യസമൂഹത്തിനാകെ  അഭിമാനിക്കാന്‍ പോന്ന കാര്യമാണെ'ന്ന് അമേരിക്കന്‍ കാര്‍ഷികവകുപ്പിലെ ഡോ.വില്ല്യം  ആര്‍. വൈറ്റ് 'ന്യൂയോര്‍ക്ക് ടൈംസി'നോട് പറഞ്ഞു. 'വളരെക്കാലമായി  സങ്കല്‍പ്പിനാവാത്തത്ര ദുരിതത്തിന് കാരണമായിട്ടുണ്ട് റിന്‍ഡര്‍പെസ്റ്റ്'-അദ്ദേഹം  ഓര്‍മിപ്പിച്ചു.&lt;br /&gt;&lt;br /&gt;റിന്‍ഡര്‍പെസ്റ്റ് വൈറസ് ബാധ ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടത് 2001 ല്‍ കെനിയയില്‍ നിന്നാണ്. കാര്‍ഷികമേഖലയില്‍ ഈ  രോഗബാധയ്‌ക്കെതിരെ ജാഗ്രത പുലര്‍ത്താനുള്ള നടപടികള്‍ അവസാനിപ്പിക്കുന്നതായി,  കഴിഞ്ഞയാഴ്ച അവസാനം യു.എന്നിന് കീഴിലുള്ള ഭക്ഷ്യകാര്‍ഷിക സംഘടന (എഫ്.എ.ഒ)  പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;വൈറസിനെ ലോകത്തു നിന്ന് ഉന്‍മൂലനം ചെയ്തിരിക്കുന്നു എന്ന  പ്രഖ്യാപനം ഔദ്യോഗികമായി 2011 മെയ് മാസത്തില്‍ നടക്കും. റിന്‍ഡര്‍പെസ്റ്റിനെ  ലക്ഷ്യംവെച്ച് 1929 ല്‍ രൂപീകൃതമായ 'വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ആനിമല്‍  ഹെല്‍ത്ത്' (O.I.E എന്ന ചുരക്കപ്പേരിലാണിത് അറിയപ്പെടുന്നത്. സംഘടനയുടെ  ഫ്രഞ്ചുനാമത്തിന്റെ ഇനിഷ്യലുകളാണിത്) ആണ് പ്രഖ്യാനം നടത്തുക.&lt;br /&gt;&lt;br /&gt;'വെറ്റിറിനറി  സയന്‍സിനെ സംബന്ധിച്ചിടത്തോളം ഇതൊരു ശ്രദ്ധേയമായ നേട്ടമാണ്. ഒട്ടേറെ രാജ്യങ്ങളുടെ  പ്രതിജ്ഞാബദ്ധതയുടെ തെളിവുമാണിത്'-&lt;/span&gt;&lt;a href="http://www.fao.org/news/story/en/item/46383/icode/"&gt;&lt;span class="Apple-style-span" style="font-size: large;"&gt;എഫ്.എ.ഒ. അതിന്റെ വാര്‍ത്താക്കുറിപ്പില്‍&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt; പറഞ്ഞു.&lt;/span&gt;&lt;div&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TMEvdGojp7I/AAAAAAAADvA/Vq3ll_ajyc4/s1600/Pic2.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 217px;" src="http://3.bp.blogspot.com/_B25RyGfIAVE/TMEvdGojp7I/AAAAAAAADvA/Vq3ll_ajyc4/s400/Pic2.gif" border="0" alt="" id="BLOGGER_PHOTO_ID_5530753994431113138" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;കഴിഞ്ഞ ഒന്‍പത് വര്‍ഷമായി വൈറസ് ബാധ ലോകത്തൊരിടത്തു നിന്നും റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, റിന്‍ഡര്‍പെസ്റ്റ് വൈറസ് ഇപ്പോഴുമുണ്ട്.  ഭാവിഗവേഷണത്തിനായി വിവിധ രാജ്യങ്ങളിലെ പരീക്ഷണശാലകളിലാണ് അവയുടെ സാമ്പിളുകള്‍  സൂക്ഷിച്ചിട്ടുള്ളത്. എന്നാല്‍, ഏതൊക്കെ പരീക്ഷണശാലകളില്‍ എത്രത്തോളം സാമ്പിളുകള്‍  സൂക്ഷിക്കപ്പെടണം എന്നകാര്യം തീരുമാനിക്കേണ്ട സംഗതിയാണ്. ലാബുകളിലെ അപകടം വഴിയോ  ഭീകരപ്രവര്‍ത്തനത്തിന്റെ ഭാഗമായോ വൈറസ് ബാധ വീണ്ടുമുണ്ടാകാന്‍, ഇങ്ങനെ  സൂക്ഷിക്കപ്പെടുന്ന ജീവനുള്ള മാതൃകകള്‍ കാരണമാകാമെന്ന് വിദഗ്ധര്‍  ഭയപ്പെടുന്നു.&lt;br /&gt;&lt;br /&gt;1980 ല്‍ &lt;/span&gt;&lt;a href="http://www.emedicinehealth.com/smallpox/article_em.htm"&gt;&lt;span class="Apple-style-span" style="font-size: large;"&gt;വസൂരി&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt; ഉന്‍മൂലനം ചെയ്തതായി ലോകാരോഗ്യ സംഘടന  പ്രഖ്യാപിച്ചെങ്കിലും, വസൂരി വൈറസുകള്‍ ഇപ്പോഴും രണ്ടിടത്ത് ജീവനോടെ  സൂക്ഷിക്കപ്പെട്ടിട്ടുണ്ട് - അമേരിക്കയില്‍ 'സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍  ആന്‍ഡ് പ്രിവന്‍ഷന്റെ (സി.ഡി.സി) അത്‌ലാന്റയിലെ ലാബിലും, റഷ്യയില്‍ മോസ്‌കോയ്ക്ക്  സമീപം കോല്‍ട്‌സൊവോയിലെ 'സ്‌റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ്  ബയോടെക്‌നോളജി വെക്ടറിലും'.&lt;br /&gt;&lt;br /&gt;1993 ഡിസംബര്‍ 30 നകം രണ്ടിടത്തും  സൂക്ഷിച്ചിട്ടുള്ള വസൂരി വൈറസുകളെ വകവരുത്താന്‍, 1986 ല്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ  ചെയ്‌തെങ്കിലും അത് നടന്നില്ല. സമയം 1999 ജൂണ്‍ 30 വരെ പിന്നീട് നീട്ടി.  അവശേഷിക്കുന്ന വസൂരി വൈറസിനെ നശിപ്പിക്കുന്ന കാര്യത്തില്‍ 2002 ല്‍ ലോകാരോഗ്യ സംഘടന  നയം മാറ്റി. ഭാവി ഗവേഷണങ്ങള്‍ക്കായി അവയെ ജീവനോടെ സൂക്ഷിക്കാന്‍ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;&lt;b&gt;&lt;span class="Apple-style-span" &gt;അല്‍പ്പം ചരിത്രം&lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;ഏഷ്യയിലാണ് റിന്‍ഡര്‍പെസ്റ്റ് വൈറസിന്റെ  ഉത്ഭവമെന്ന് കരുതുന്നു. പ്രാചീനകാലത്തെ കന്നുകാലി കച്ചവടം വഴി അത് മറ്റ്  ഭൂഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഈജിപ്തില്‍ ഈ രോഗബാധ 5000 വര്‍ഷം  മുമ്പുണ്ടായതിന് തെളിവ് ലഭിച്ചിട്ടുണ്ട്. 90 വര്‍ഷം മുമ്പ് ബ്രസീലില്‍ ചെറിയ  തരത്തിലുണ്ടായ രോഗബാധ ഉണ്ടായതൊഴിച്ചാല്‍, അമേരിക്കന്‍ ഭൂഖണ്ഡത്തിലോ, ഓസ്‌ട്രേലിയ,  ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലോ റിന്‍ഡര്‍പെസ്റ്റ് ബാധ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടിട്ടില്ല.&lt;/span&gt;&lt;div&gt;&lt;span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TMEvwGGKubI/AAAAAAAADvQ/B9ksh6GcpxM/s1600/Pic3.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 268px;" src="http://2.bp.blogspot.com/_B25RyGfIAVE/TMEvwGGKubI/AAAAAAAADvQ/B9ksh6GcpxM/s400/Pic3.gif" border="0" alt="" id="BLOGGER_PHOTO_ID_5530754320704387506" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;ആഫ്രിക്കയില്‍ ഈ കാലിരോഗം എത്തുന്നത് പത്തൊന്‍പതാം  നൂറ്റാണ്ടിന്റെ ഒടുക്കമാണ്. വന്‍നാശമാണ് ആഫ്രിക്കയില്‍ റിന്‍ഡര്‍പെസ്റ്റ്  വരുത്തിയിട്ടുള്ളത്. കാലിവളര്‍ത്തല്‍ മാത്രം ആശ്രയിച്ചു കഴിയുന്ന ഒട്ടേറെ  ജനവിഭാഗങ്ങളുള്ള നാടാണ് ആഫ്രിക്ക. കാലികള്‍ കൂട്ടത്തോടെ നശിക്കുകയെന്നാല്‍, കൊടിയ  ക്ഷാമമാണ് ഫലം. എഫ്.എ.ഒ.യുടെ കണക്ക് പ്രകാരം, ക്ഷാമം മൂത്ത് എത്യോപ്യയില്‍  മൂന്നിലൊന്ന് ഭാഗം ജനങ്ങള്‍ ഒരിക്കല്‍ മരിക്കാനിടയായത് റിന്‍ഡര്‍പെസ്റ്റ്  ബാധയെത്തുടര്‍ന്നാണ്! നൈജീരിയയില്‍ 1980 കളില്‍ 200 കോടി ഡോളറിന്റെ നാശമാണ് ഈ വൈറസ്  വരുത്തിയത്. വടക്കന്‍ പാകിസ്താനില്‍ 1994 ല്‍ അരലക്ഷം മാടുകള്‍ കൂട്ടത്തോടെ  ചത്തൊടുങ്ങി.&lt;br /&gt;&lt;br /&gt;ആഫ്രിക്കയില്‍, ഇപ്പോള്‍ എത്യോപ്യ എന്നറിയപ്പെടുന്ന  അബിസിനിയയിലാണ് വെറസ് ആദ്യം എത്തിയതെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.  അബിസിനിയയെ അധീനതയിലാക്കാന്‍ ഇറ്റലി നടത്തിയ ശ്രമത്തിന്റെ ഭാഗമായി, ഇന്ത്യയില്‍  നിന്നുള്ള കന്നുകാലി ഇറക്കുമതിയിലൂടെയാണ് രോഗമെത്തിയതെന്ന് കരുതുന്നു. എന്നാല്‍,  ഒരു തരം ജൈവയുദ്ധത്തിന്റെ മാതൃകയില്‍ മനപ്പൂര്‍വം ആ രോഗം  ആഫ്രിക്കയിലെത്തിച്ചതാണെന്ന് കരുതുന്ന വിദഗ്ധരും ഉണ്ട്.&lt;br /&gt;&lt;br /&gt;രോഗബാധ ശ്രദ്ധയില്‍  പെട്ടാല്‍ മാടുകളെ കൂട്ടത്തോടെ നശിപ്പിച്ചും, മാറ്റിപ്പാര്‍പ്പിച്ചും, ചില പ്രതിരോധ  മരുന്നുകളുപയോഗിച്ചുമൊക്കെ കര്‍ഷകരും മൃഗഡോക്ടര്‍മാരും റിന്‍ഡര്‍പെസ്റ്റിനെ  ചെറുക്കാന്‍ കാലങ്ങളായി ശ്രമിച്ചു. വാള്‍ട്ടര്‍ പ്ലോറൈറ്റ് എന്ന ബ്രിട്ടീഷ്  ഗവേഷകനാണ് 1950-കളില്‍ അദ്ദേഹം ആഫ്രിക്കയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത്  റിന്‍ഡര്‍പെസ്റ്റിനെതിരെ ഫലപ്രദമായ വാക്‌സിന്‍ രൂപപ്പെടുത്തുന്നത്.&lt;br /&gt;&lt;br /&gt;രോഗം  ഉന്‍മൂലനം ചെയ്യാനുള്ള ആഗോള ശ്രമം ഔദ്യോഗികമായി ആരംഭിക്കുന്നത് 1994 ല്‍.  വാക്‌സിനേഷനും ജാഗ്രതയും തന്നെയായിരുന്നു അതിനുള്ള ആയുധങ്ങള്‍. ആ ശ്രമം ഫലവത്തായി  എന്നതിന് തെളിവാണ്, കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ലോകത്തൊരിടത്തും റിന്‍ഡര്‍പെസ്റ്റ്  ബാധ ഉണ്ടായിട്ടില്ല എന്ന ശുഭവാര്‍ത്ത.&lt;br /&gt;&lt;br /&gt;അങ്ങനെയെങ്കില്‍, രോഗം ഉന്‍മൂലനം  ചെയ്ത കാര്യം പ്രഖ്യാപിക്കാന്‍ ഇത്ര വൈകിയതെന്ത് എന്ന് തോന്നാം. രോഗം ഉന്‍മൂലനം  ചെയ്യപ്പെട്ടു എന്ന് ഉറപ്പാക്കാന്‍ കുറച്ചു സമയമെടുക്കും. അതാണ്, പ്രഖ്യാപനം ഇതുവരെ  വൈകാന്‍ കാരണം.&lt;br /&gt;&lt;br /&gt;ലോകത്ത് ഏറ്റവുമൊടുവില്‍ സ്വാഭാവിക വസൂരി ബാധ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ടത് 1977 ഒക്ടോബര്‍ 26 നാണ്. സൊമാലിയയിലെ മെര്‍ക്കയിലെ ആസ്പത്രിയില്‍  പ്രവേശിപ്പിക്കപ്പെട്ട അലി മൗ മാലിന്‍ എന്നയാള്‍ക്കായിരുന്നു രോഗബാധ. എന്നാല്‍,  വസൂരി ഉന്‍മൂലനം ചെയ്തതായി പ്രഖ്യാപിക്കുന്നത് 1980 ലാണ്. രോഗം ഉന്‍മൂലനം  ചെയ്യപ്പെട്ടു എന്ന് ശാസ്ത്രലോകത്തിന് ഉറപ്പായത് അപ്പോഴാണ്.&lt;/span&gt;&lt;i&gt;&lt;span class="Apple-style-span" style="font-size: small;"&gt; (അവലംബം: എഫ്.എ.ഒ.,  ന്യൂയോര്‍ക്ക് ടൈംസ്).&lt;/span&gt;&lt;/i&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;കാണുക&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;ul&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2009/06/blog-post_13.html"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഉറക്കം കെടുത്തുന്ന  പകര്‍ച്ചവ്യാധികള്‍&lt;/span&gt;&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://japages.blogspot.com/2009/06/blog-post.html"&gt;&lt;span class="Apple-style-span" style="font-size: large;"&gt;സാര്‍സ്  എന്ന  ഭീഷണി&lt;/span&gt;&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2009/04/blog-post_27.html"&gt;&lt;span class="Apple-style-span" style="font-size: large;"&gt;പന്നിപ്പനി-പുതിയ  ഭീഷണി&lt;/span&gt;&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2009/05/blog-post.html"&gt;&lt;span class="Apple-style-span" style="font-size: large;"&gt;മഹാമാരികള്‍  പ്രവചിക്കാനാകുമോ&lt;/span&gt;&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-2514937477638063786?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/2514937477638063786/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=2514937477638063786' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/2514937477638063786'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/2514937477638063786'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2010/10/blog-post.html' title='ആഗോളശ്രമം വിജയിച്ചു; ഒരു വൈറസിന് കൂടി ഉന്‍മൂലനം'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_B25RyGfIAVE/TMEvWoOBR4I/AAAAAAAADu4/qQnXs_1m9Fc/s72-c/Pic1.gif' height='72' width='72'/><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-9139013324774783955</id><published>2010-09-28T23:09:00.003+05:30</published><updated>2010-09-28T23:12:50.880+05:30</updated><category scheme='http://www.blogger.com/atom/ns#' term='സാങ്കേതികം'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>രോഗനിര്‍ണയം എളുപ്പമാക്കാന്‍ 'രാമന്‍ സങ്കേതം'</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TKIoh2WUCeI/AAAAAAAADuA/YswOhNBkEXI/s1600/painless-laser.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 340px; height: 313px;" src="http://4.bp.blogspot.com/_B25RyGfIAVE/TKIoh2WUCeI/AAAAAAAADuA/YswOhNBkEXI/s400/painless-laser.jpg" border="0" alt="" id="BLOGGER_PHOTO_ID_5522020655099546082" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; font-size: large; "&gt;എക്‌സ്‌റേ യന്ത്രങ്ങള്‍ക്കു പകരം, കൊണ്ടുനടക്കാവുന്ന ഫൈബര്‍-ഓപ്ടിക്‌സ് ഉപകരണങ്ങള്‍ രോഗനിര്‍ണയത്തിന് ഉപയോഗിക്കാവുന്ന കാലം വരുന്നു. അവയില്‍ നിന്നുള്ള ലേസറുകളുടെ സഹായത്തോടെ ചെലവു കുറഞ്ഞ രീതിയില്‍ രോഗനിര്‍ണയം സാധ്യമാകും. അര്‍ബുദം, അസ്ഥിക്ഷയം പോലുള്ള പ്രശ്‌നങ്ങള്‍ കൃത്യതയോടെ വേഗം തിരിച്ചറിയാന്‍ കഴിയും. മെഡിക്കല്‍രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കാന്‍ പോകുന്ന ഇത്തരം സങ്കേതം അഞ്ച് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് ഗവേഷകര്‍ പറയുന്നു. 82 വര്‍ഷം മുമ്പ് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി.വി.രാമന്‍ കണ്ടെത്തിയ പ്രതിഭാസത്തിന്റെ സഹായത്തോടെയാണ് പുതിയ സങ്കേതം രംഗത്തെത്തുന്നത്.&lt;br /&gt;&lt;br /&gt;'രാമന്‍ പ്രഭാവം' എന്ന പ്രതിഭാസത്തിന്റെ പിന്തുണയോടെയുള്ള '&lt;a href="http://content.piacton.com/Uploads/Princeton/Documents/Library/UpdatedLibrary/Raman_Spectroscopy_Basics.pdf"&gt;രാമന്‍ സ്‌പെക്ട്രോസ്‌കോപ്പി&lt;/a&gt;' (Raman spectroscopy) സങ്കേതമാണ് രോഗനിര്‍ണയം എളുപ്പത്തിലാക്കാന്‍ പോകുന്നത്. ശരീരത്തിനുള്ളിലെ രോഗാവസ്ഥകള്‍ മനസിലാക്കാന്‍ ഭാവിയില്‍ എക്‌സ്‌റേ വേണ്ടിവരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, എക്‌സ്‌റേ കൊണ്ട് കഴിയാത്ത കാര്യങ്ങളും 'രാമന്‍' സങ്കേതം സാധ്യമാക്കും. സ്തനാര്‍ബുദം, ദന്തക്ഷയം, അസ്ഥിക്ഷയം തുടങ്ങിയ പ്രശ്‌നങ്ങള്‍ തുടക്കത്തില്‍ തന്നെ തിരിച്ചറിയാന്‍ ഈ സങ്കേതം സഹായിക്കും. വേദനയുളവാക്കാത്ത ഇത്തരം ലേസര്‍ ഉപകരണങ്ങളായിരിക്കും ഭാവിയില്‍ ഡോക്ടര്‍മാരുടെ മുഖ്യ സഹായി.&lt;br /&gt;&lt;br /&gt;തന്മാത്രകളില്‍ തട്ടി ചിതറിത്തെറിക്കുന്ന പ്രകാശത്തിന്റെ (ലേസറിന്റെ) തീവ്രതയും തരംഗദൈര്‍ഘ്യവും തിരിച്ചറിഞ്ഞ്, തന്മാത്രകളുടെ പ്രത്യേകത മനസിലാക്കുകയാണ് രാമന്‍ സ്‌പെക്ട്രോസ്‌കോപ്പിയില്‍ ചെയ്യുന്നത്. രാസവ്യവസായരംഗത്തും ഔഷധനിര്‍മാണ മേഖലയിലും ഇപ്പോള്‍ തന്നെ രാമന്‍ സങ്കേതം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മനുഷ്യശരീരത്തിലെ അസ്ഥികളെക്കുറിച്ച് പഠിക്കാന്‍ രാമന്‍ സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിച്ചത്, അമേരിക്കയില്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ഡോ. മൈക്കല്‍ മൊറീസ് ആണ്. രണ്ടുവര്‍ഷമായി അദ്ദേഹം ഈ സങ്കേതം ഉപയോഗിച്ച് പഠനം നടത്തുന്നു.&lt;br /&gt;&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TKIonMAv4SI/AAAAAAAADuI/OHt-SwUJ8qw/s1600/Raman-Spectrometry.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 397px; height: 223px;" src="http://4.bp.blogspot.com/_B25RyGfIAVE/TKIonMAv4SI/AAAAAAAADuI/OHt-SwUJ8qw/s400/Raman-Spectrometry.jpg" border="0" alt="" id="BLOGGER_PHOTO_ID_5522020746814021922" /&gt;&lt;/a&gt;ഇതുവരെ മൃതശരീരങ്ങളിലാണ് ഡോ.മൊറീസ് പഠനം നടത്തിയത്. എന്നാല്‍, ജീവനുള്ള ശരീരങ്ങളിലും രാമന്‍ സങ്കേതം ഫലപ്രദമാകുമെന്ന് അദ്ദേഹം കരുതുന്നു. ''സെക്കന്‍ഡുകളേ വേണ്ടൂ പരിശോധനാഫലം ലഭിക്കാന്‍'. നിലവിലുള്ള പല രോഗനിര്‍ണയ സങ്കേതങ്ങളെയും ഒഴിവാക്കാന്‍ രാമന്‍ സങ്കേതം സഹായിക്കും. ഏറ്റവും വലിയ മെച്ചം എന്താണെന്നു ചോദിച്ചാല്‍, മുറിവുണ്ടാക്കാതെ സാധാരണയിലും വളരെ വേഗത്തില്‍, കൃത്യതയോടെ രോഗനിര്‍ണയം സാധ്യമാകും എന്നതാണെന്ന് അദ്ദേഹം പറഞ്ഞതായി ബി.ബി.സി.ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.&lt;br /&gt;&lt;br /&gt;രോഗിയായിരിക്കുമ്പോള്‍, അല്ലെങ്കില്‍ രോഗം ആരംഭിക്കുന്ന വേളയില്‍, ഒരാളുടെ ശരീരത്തിലെ കോശകലകളുടെ രാസപരമായ പ്രത്യേകതകള്‍ ആരോഗ്യമുള്ള സമയത്തെ അപേക്ഷിച്ച് വ്യത്യസ്തമായിരിക്കും. പരിശോധിക്കപ്പെടുന്ന കോശകലകളുടെ പ്രത്യേകതയനുസരിച്ച് 'രാമന്‍ വര്‍ണ്ണരാജി' (രാമന്‍ സ്‌പെക്ട്രം)യും വ്യത്യാസപ്പെട്ടിരിക്കും-ഡോ.മൊറീസ് അറിയിക്കുന്നു. ''തന്മാത്രാതലത്തിലുള്ള ഒരു 'കൈമുദ്ര'യാണ് രാമന്‍ സങ്കേതം നല്‍കുക'. അത് മിനിറ്റുകള്‍ കൊണ്ട് പരിശോധിച്ച് രോഗാവസ്ഥ മനസിലാക്കാനാകും.&lt;br /&gt;&lt;br /&gt;രക്തപരിശോധന വേണ്ട ചില സാഹചര്യങ്ങള്‍ പോലും രാമന്‍ സങ്കേതമുപയോഗിക്കുന്ന ലേസര്‍ കൊണ്ട് ഒഴിവാക്കാനായേക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഉദാഹരണത്തിന് കൊളസ്റ്ററോള്‍ പരിശോധിക്കാന്‍, കൈയില്‍ ത്വക്കിനടുത്ത് രക്തക്കുഴല്‍ വരുന്ന ഒരു സ്ഥലത്ത് ലേസര്‍ പ്രയോഗിച്ചാല്‍ മതിയാകും-ഡോ. മൊറീസ് പറയുന്നു. മമോഗ്രാഫിക്ക് പകരം സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ പുതിയ സങ്കേതം സഹായിക്കുമെന്നും ഗവേഷകര്‍ കരുതുന്നു. ചെറിയ ഡോസിലുള്ള എക്‌സ്‌റേ ഉപയോഗിച്ചാണ് മമോഗ്രാഫി നടത്തുന്നത്. ബ്രിട്ടനില്‍ ഡിഡ്‌കോട്ടിലെ റൂഥര്‍ഫോര്‍ഡ് അപ്ലെറ്റണ്‍ ലബോറട്ടറിയിലെയും ഗ്ലൂസെസ്റ്റര്‍ഷൈര്‍ റോയല്‍ ഹോസ്പിറ്റലിലെയും ഗവേഷകര്‍, സ്തനാര്‍ബുദ സൂചനകള്‍ മനസിലാക്കാന്‍ ഇപ്പോള്‍ രാമന്‍ സ്‌പെക്ട്രോസ്‌കോപ്പി ഉപയോഗിക്കുന്നുണ്ട്. (കടപ്പാട് : ബി.ബി.സി.ന്യൂസ്)&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-9139013324774783955?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/9139013324774783955/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=9139013324774783955' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/9139013324774783955'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/9139013324774783955'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2010/09/blog-post_28.html' title='രോഗനിര്‍ണയം എളുപ്പമാക്കാന്‍ &apos;രാമന്‍ സങ്കേതം&apos;'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_B25RyGfIAVE/TKIoh2WUCeI/AAAAAAAADuA/YswOhNBkEXI/s72-c/painless-laser.jpg' height='72' width='72'/><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-5994427615092789901</id><published>2010-09-10T22:34:00.027+05:30</published><updated>2010-09-17T22:51:52.840+05:30</updated><category scheme='http://www.blogger.com/atom/ns#' term='ജനിതകം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രചരിത്രം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>വിത്തുകളുടെ ഉത്ഭവകേന്ദ്രങ്ങള്‍</title><content type='html'>&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span"&gt;നിക്കോലേയ്  വാവിലോവിന്റെ കഥ&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TIpnUQoaPyI/AAAAAAAADsg/dwf8BsoqSAk/s1600/Pic1.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 352px; height: 400px;" src="http://4.bp.blogspot.com/_B25RyGfIAVE/TIpnUQoaPyI/AAAAAAAADsg/dwf8BsoqSAk/s400/Pic1.gif" border="0" alt="" id="BLOGGER_PHOTO_ID_5515334291428097826" /&gt;&lt;/a&gt;&lt;/div&gt;&lt;div&gt;&lt;i&gt;&lt;b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ലോകത്തിന്റെ ക്ഷാമം തീര്‍ക്കാന്‍ വിത്തുകളുടെ  ഉത്ഭവസ്ഥാനങ്ങള്‍ തേടി അഞ്ചു ഭൂഖണ്ഡങ്ങള്‍ താണ്ടിയ സോവിയറ്റ് ശാസ്ത്രജ്ഞനാണ്  നിക്കോലേയ് വാവിലോവ്. കാര്‍ഷികസംസ്‌കൃതിയുടെ ഭാഗമായ ജനിതകവൈവിധ്യത്തില്‍ നിന്നു  വേണം ഭക്ഷ്യക്ഷാമത്തിനുള്ള മറുമരുന്ന് കണ്ടെത്താനെന്ന് ഉറച്ചു വിശ്വസിച്ച  പ്രതിഭാശാലി. ശാസ്ത്രത്തിന്റെ ശരിയായ പാതയില്‍ സഞ്ചരിക്കുകയും വ്യാജശാസ്ത്രത്തെ  അംഗീകരിക്കാതിരിക്കുകയും ചെയ്തതിന് സ്റ്റാലിന്‍ ഭരണകൂടം വധശിക്ഷക്കു വിധിച്ച്  പട്ടിണിക്കിട്ടു കൊന്ന മഹാശാസ്ത്രജ്ഞന്‍. ലോകത്തിന്റെ ക്ഷാമം മാറ്റാന്‍ ജീവിതം  ഉഴിഞ്ഞുവെച്ച അദ്ദഹം തടവറയില്‍ വിശന്നു മരിച്ചു. വിത്തുകളുടെയും വിളകളുടെയും  വൈവിധ്യം കാത്തുസൂക്ഷിക്കേണ്ടത്, ഭാവി തലമുറകളെ സംബന്ധിച്ച് എത്ര  പ്രധാനപ്പെട്ടതാണെന്ന കാര്യം ഒരു പ്രവാചകനെപ്പോലെ വാവിലോവ് ചൂണ്ടിക്കാട്ടുന്നത്  ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ്. പുതിയ നൂറ്റാണ്ടില്‍ ലോകം മറ്റൊരു  ഭക്ഷ്യപ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്കകള്‍ പങ്കിടുന്ന അവസരത്തില്‍ വാവിലോവിന്റെ  പ്രസക്തി ഏറുകയാണ്. ആന്താരാഷ്ട്ര ജൈവവൈവിധ്യവര്‍ഷമായി യു.എന്‍.പ്രഖ്യാപിച്ചിട്ടുള്ള  2010 ല്‍ വാവിലോവിനെ അനുസ്മരിക്കുന്നത് തീര്‍ച്ചയായും നമുക്ക് കൂടുതല്‍ ദിശാബോധം  നല്‍കും.&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/i&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt; &lt;/span&gt;&lt;/span&gt;&lt;b&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;span class="Apple-style-span"&gt;Post # 500&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;br /&gt;രക്തസാക്ഷികള്‍ നമുക്കെന്നും ആവേശമാണ്. രക്തസാക്ഷിത്വം  ശാസ്ത്രത്തിന്റെ പേരിലാകുമ്പോള്‍ പ്രത്യേകിച്ചും. ശാസ്ത്രത്തിന് വേണ്ടി  &lt;span&gt;ത്യാഗമനുഷ്ഠിച്ചവരുടെയും &lt;/span&gt;അവഗണിക്കപ്പെട്ടവരുടെയും കഥ കേള്‍ക്കാന്‍, അതില്‍നിന്ന്  പാഠങ്ങളുള്‍ക്കൊള്ളാന്‍ നമ്മള്‍ എപ്പോഴും താത്പര്യം കാട്ടുന്നു.  ആധുനികശാസ്ത്രത്തിന് അടിത്തറ പാകിയ&lt;/span&gt;&lt;/span&gt;&lt;a href="http://kurinjionline.blogspot.com/2008/12/blog-post_22.html"&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt; ഗലീലിയോ ഗലീലിയെ&lt;/span&gt;&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt; കത്തോലിക്കസഭ മതദ്രോഹവിചാരണ  നടത്തി തടവറയിലടച്ച ചരിത്രം ലോകം ഇന്നും ചര്‍ച്ചചെയ്യുന്നത് അതുകൊണ്ടാണ്. കാര്യമായ  ശാസ്ത്രസംഭാവനകള്‍ നല്‍കിയിട്ടില്ലെങ്കില്‍ കൂടി, സൂര്യകേന്ദ്രിതസിദ്ധാന്തം  പ്രചരിപ്പിച്ചതിന്റെ പേരില്‍ 17-ാം നൂറ്റാണ്ടില്‍ കത്തോലിക്കസഭ ചുട്ടുകൊന്ന  ഗിയോര്‍ഡാനോ ബ്രൂണോയെ ശാസ്ത്രചരിത്രത്തിലെ ഏറ്റവും വലിയ രക്തസാക്ഷികളിലൊരാളായി  പലരും വിശേഷിപ്പിക്കുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍, അമേരിക്കന്‍  വ്യവസ്ഥാപിത ശാസ്ത്രമേഖലയോട് ഏറ്റുമുട്ടേണ്ടി വന്നിട്ടും തന്റെ ഗവേഷണവുമായി  മുന്നോട്ടു പോവുകയും, ആഗോളതാപനം സംബന്ധിച്ച് ഏറ്റവും നിര്‍ണായക തെളിവ്  ഹാജരാക്കുകയും ചെയ്ത &lt;/span&gt;&lt;/span&gt;&lt;a href="http://kurinjionline.blogspot.com/2008/01/blog-post.html"&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ചാള്‍സ് കീലിങും&lt;/span&gt;&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;, ജീവന്റെ തന്മാത്രയെന്ന്  വിശേഷിപ്പിക്കപ്പെടുന്ന ഡി.എന്‍.എ.യുടെ ഘടന ('ഡബിള്‍ ഹിലിക്‌സ്') കണ്ടെത്തുന്നതില്‍  നിര്‍ണായക പങ്കുവഹിച്ചിട്ടും അവഗണിക്കപ്പെട്ട &lt;/span&gt;&lt;/span&gt;&lt;a href="http://japages.blogspot.com/2010/01/blog-post.html"&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;റോസ്‌ലിന്‍ഡ് ഫ്രാങ്ക്‌ലിനും&lt;/span&gt;&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;,  താന്‍കൂടി നടത്തിയ കണ്ടെത്തലുകളുടെ പേരില്‍ പലതവണ നോബല്‍ സമ്മാനം  നല്‍കപ്പെട്ടിട്ടും തുടര്‍ച്ചയായി അവഗണനയേല്‍ക്കേണ്ടി വരുന്ന മലയാളിയായ  ഇ.സി.ജി.സുദര്‍ശനുമൊക്കെ മറ്റൊരര്‍ഥത്തില്‍ ഈ പട്ടികയില്‍ ഇടംനേടിയവരാണ്.&lt;br /&gt;&lt;br /&gt;അതേസമയം, ഇതിലൊന്നും സാധാരണഗതിയില്‍ ഉള്‍പ്പെടാതെ പോകുന്ന ഒരു  പേരുണ്ട്-നിക്കോലേയ് ഇവാനോവിച്ച് വാവിലോവ്. ഇരുപതാം നൂറ്റാണ്ട് കണ്ടെ ഏറ്റവും  സമുന്നതനായ കാര്‍ഷിക ജനിതകശാസ്ത്രജ്ഞന്‍! രണ്ടാം ഡാര്‍വീനിയന്‍ വിപ്ലവമെന്ന്  വിശേഷിപ്പിക്കപ്പെടുന്ന 'നവഡാര്‍വിനിസ'ത്തിന്റെ പ്രയോക്താക്കളില്‍ പ്രമുഖന്‍.  കാര്‍ഷികസസ്യങ്ങളുടെ ഉത്ഭവകേന്ദ്രങ്ങള്‍ തേടി ഭൂഖണ്ഡങ്ങള്‍ താണ്ടിയ  മഹാശാസ്ത്രജ്ഞന്‍. വിത്തുകളുടെ വൈവിധ്യം കാത്തുസൂക്ഷിക്കുകയും പഠിക്കുകയും ചെയ്യുക  വഴി ക്ഷാമങ്ങള്‍ അകറ്റാമെന്ന് വിശ്വസിച്ചയാള്‍. അതിനായി ലോകത്തെ ആദ്യ  വിത്തുബാങ്കിന് രൂപംനല്‍കിയ വ്യക്തി. യഥാര്‍ഥ ശാസ്ത്രത്തിനായി നിലകൊണ്ടതിന്റെ  പേരില്‍, ജോസഫ് സ്റ്റാലിന്റെ ഭരണകൂടം വധശിക്ഷയ്ക്ക് വിധിക്കുകയും പട്ടിണിക്കിട്ട്  കൊല്ലുകയും ചെയ്ത സോവിയറ്റ് ശാസ്ത്രജ്ഞരില്‍ ഏറ്റവും പ്രമുഖന്‍. ലോകത്തിന്റെ  പട്ടിണി മാറ്റാന്‍ ജീവിതകാലം മുഴുവന്‍ ദൂരങ്ങള്‍ താണ്ടിയ വാവിലോവ്, ഒടുവില്‍  തടവറയിലെ ഏകാന്തതയില്‍ വിശന്നു മരിച്ച ചരിത്രം പക്ഷേ, അധികമാര്‍ക്കും അറിയില്ല. ഈ  ശാസ്ത്രജ്ഞന്‍ തന്റെ സമര്‍പ്പിത ജീവിതംകൊണ്ട് സൃഷ്ടിച്ച അടിത്തയ്ക്കു മേലാണ്,  ലോകത്തിന്റെ വിളവിജ്ഞാനം ഇന്ന് നിലകൊള്ളുന്നതെന്നും അറിയാവുന്നവര്‍ ഏറെയില്ല.  ഗലീലിയോയെയും ബ്രൂണയേയും നാഴികയ്ക്ക് നാല്പതുവട്ടം ഉരുവിട്ടു ശീലിച്ച നമ്മള്‍,  വാവിലോവിനെ അറിഞ്ഞില്ല. സോവിയറ്റ് യൂണിയന്റെ കാലത്ത് മാക്‌സിം ഗോര്‍ക്കിയും  മിഖായേല്‍ ഷോളോഖോവുമൊക്കെ യഥേഷ്ടം ശ്ലാഹിക്കപ്പെട്ടപ്പോള്‍, ഫയദോര്‍  ഡോസ്‌റ്റോയെവ്‌സ്‌കിയെപ്പോലുള്ള അപൂര്‍വ പ്രതിഭാധനന്‍മാര്‍  അവഗണിക്കപ്പെട്ടതുപോലെ!&lt;br /&gt;&lt;br /&gt;സസ്യശാസ്ത്രം, കാര്‍ഷികശാസ്ത്രം, ജനിതകശാസ്ത്രം,  സസ്യഭൂമിശാസ്ത്രം എന്നിവയുടെ വളര്‍ച്ചയ്ക്ക് കരുത്തു പകര്‍ന്ന ഒട്ടേറെ സുപ്രധാന  സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ച ഗവേഷകനാണ് വാവിലോവ്. അതുവഴി കാര്‍ഷിക  ജനിതകശാസ്ത്രത്തിന്റെ അടിത്തറയ്ക്ക് അദ്ദേഹം രൂപംനല്‍കി. ജീവപരിണാമത്തിന്റെ  അടിസ്ഥാനം പ്രകൃതിനിര്‍ധാരണമാണെന്ന സിദ്ധാന്തം &lt;/span&gt;&lt;/span&gt;&lt;a href="http://kurinjionline.blogspot.com/2007/05/blog-post_06.html"&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ചാള്‍സ് ഡാര്‍വിന്‍ 1859 ല്‍  അവതരിപ്പിച്ചെങ്കിലും&lt;/span&gt;&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;, അരനൂറ്റാണ്ടിന് ശേഷം ജനിതകശാസ്ത്രത്തിന്റെ കടന്നുവരവോടെയാണ്  പരിണാമസിദ്ധാന്തത്തിന് പുതുജീവന്‍ ലഭിക്കുന്നത്. ഡാര്‍വിന് ശേഷം ഡാര്‍വിനിസം  യഥാര്‍ഥത്തില്‍ കരുത്താര്‍ജിച്ചത് ജനിതശാസ്ത്രത്തിന്റെ പിന്തുണയോടെയായിരുന്നു.  പ്രകൃതിനിര്‍ധാരണം ആവശ്യപ്പെടുന്ന തരത്തില്‍ ജനിതകശാസ്ത്രവും പരിണാമവും തമ്മില്‍  ബന്ധിപ്പിക്കാന്‍ ഗ്രിഗര്‍ മെന്‍ഡലിന്റെ തത്വങ്ങള്‍ സഹായിക്കുമെന്ന്  തെളിയിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ പുതിയൊരു  വിജ്ഞാനവിപ്ലവത്തിന് അത് തിരികൊളുത്തി. 'നവഡാര്‍വിനിസം' (neo-Darwinian synthesis)  അഥവാ രണ്ടാം ഡാര്‍വീനിയന്‍ വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആ മുന്നേറ്റത്തിന്  ചുക്കാന്‍ പിടിച്ച പ്രമുഖരിലൊരാളാണ് സോവിയറ്റ് ശാസ്ത്രജ്ഞനായ വാവിലോവെന്ന്  ഇന്ത്യന്‍ ഗവേഷകനായ വിദ്യാനന്ദ് നഞ്ചുന്‍ഡിയ പറയുന്നു (കറണ്ട് സയന്‍സ്, VOL. 63,  10&amp;amp;25 നവംബര്‍ 1992). പ്രകൃതിയില്‍ കാണപ്പെടുന്ന ജനിതകവകഭേദങ്ങള്‍ സംബന്ധിച്ച  പഠനത്തിലൂടെയാണ് ഡാര്‍വീനിയന്‍ സിദ്ധാന്തത്തിന്റെ മുന്നോട്ടുള്ള ഗതിക്ക് വാവിലോവ്  ശക്തിപകര്‍ന്നത്.&lt;br /&gt;&lt;br /&gt;വാവിലോവിന്റെ സംഭാവനകളില്‍ ഏറ്റവും പ്രധാനം എന്ന്  വിലയിരുത്തപ്പെടുന്നത് 'വിളകളുടെ ഉത്ഭവകേന്ദ്രങ്ങള്‍' സംബന്ധിച്ച സിദ്ധാന്തമാണ്.  ഭൂമുഖത്തെ അഞ്ച് പ്രാചീന പര്‍വതമേഖലകളില്‍ തദ്ദേശ സസ്യയിനങ്ങളില്‍ നിന്ന് മനുഷ്യന്‍  ചെടികളെ മെരുക്കി പുതിയ വിളകളാക്കിയെന്ന് വാവിലോവ് 1926 ല്‍ ('The Centres or  Origin of Cultivated Plants') അഭിപ്രായപ്പെട്ടു. ആ സിദ്ധാന്തം പിന്നീട് രണ്ടു  ഘട്ടങ്ങളിലായി പരിഷ്‌ക്കരിച്ച്, ഭൂമുഖത്തെ &lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;എട്ട്‌ &lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;വൈവിധ്യകേന്ദ്രങ്ങളാണ്  കാര്‍ഷികസസ്യങ്ങളുടെ ഉത്ഭവസ്ഥാനങ്ങളെന്ന നിഗമനത്തില്‍ അദ്ദേഹമെത്തി. ലോകമെങ്ങും  വിത്തുകളുടെ ഉത്ഭവസ്ഥാനങ്ങള്‍ തേടി നടത്തിയ ഐതിഹാസികമായ പര്യടനങ്ങളില്‍ നിന്നാണ്  ഇത്തരമൊരു ഉള്‍ക്കാഴ്ച വാവിലോവ് നേടിയത്. പല സ്ഥലത്തും സ്വതന്ത്രമായ നിലയ്ക്ക് കൃഷി  ആരംഭിക്കുകയാണുണ്ടായതെന്ന് തന്റെ പഠനങ്ങളിലൂടെ വാവിലോവിന് ബോധ്യമായി. ഓരോ  വിളകള്‍ക്കും വിത്തിനും പതിനായിരക്കണക്കിന് വര്‍ഷങ്ങളുടെ സാംസ്‌കാരികവും ജൈവികവുമായ  ചരിത്രമുണ്ട്. അതിനാല്‍ ഓരോ വിത്തിനങ്ങളും അമൂല്യമാണ്. അത്തരം ഒട്ടേറെ വിത്തുകളും  വിളകളും ഭീഷണിയിലാണെന്നും, കാര്‍ഷികമേഖലയില്‍ സംഭവിക്കുന്ന 'ജനിതകചോര്‍ച്ച'  (genetic erosion) ചെറുക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ അവയില്‍ പലതും  അപ്രത്യക്ഷമാകുമെന്നും വാവിലോവ് മനസിലാക്കി. (നിലവിലുള്ള വിത്തിനങ്ങള്‍  നഷ്ടപ്പെടുന്നതല്ലാതെ, പുതിയ ഒരു വിത്തോ വിളയോ സൃഷ്ടിക്കാന്‍ ആധുനിക മനുഷ്യന്  കഴിഞ്ഞിട്ടില്ലെന്ന കാര്യം ഓര്‍ക്കുക). വംശനാശത്തിന്റെ പുതിയ കാലത്തെക്കുറിച്ച്  ചര്‍ച്ച തുടങ്ങും മുമ്പു തന്നെ പ്രവാചകനെപ്പോലെ അദ്ദേഹം ഇക്കാര്യം ലോകത്തിന്  മുന്നില്‍ അവതരിപ്പിച്ചു. കാര്‍ഷികസസ്യങ്ങളുടെ ഉത്ഭവം തേടുന്നതിനൊപ്പം, അവയുടെ  വന്യബന്ധുക്കളെക്കുറിച്ച് പഠിക്കുകയെന്നതും വാവിലോവിന്റെ താത്പര്യമായിരുന്നു.  ജനിതകശാസ്ത്രത്തിന്റെ സഹായത്തോടെ ലോകത്തെവിടെയും, തണുപ്പിലും ചൂടിലും ചതുപ്പിലും  വരണ്ട പ്രദേശത്തുമൊക്കെ വിളയുന്ന വിത്തുകള്‍ വികസിപ്പിക്കാന്‍ അത് സാഹായിക്കുമെന്ന്  അദ്ദേഹം വാദിച്ചു, അതുവഴി ലോകത്തെ ക്ഷാമങ്ങളും പട്ടിണിയും മാറ്റാമെന്നും.  'മാനവരാശിക്ക് മുഴുവനും വേണ്ടിയുള്ള ദൗത്യം' എന്നാണ് അതിനെ വാവിലോവ്  വിശേഷിപ്പിച്ചത് (ആനന്ദ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, 2009 സപ്തംബര്‍ 13-19).&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ബാല്യം, വിദ്യാഭ്യാസം&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;br /&gt;മോസ്‌കോയ്ക്ക് 130 കിലോമീറ്റര്‍ വടക്കുള്ള  ഇവാന്‍കോവോയില്‍ നിന്നാണ് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ വാവിലോവ്  കുടുംബം മോസ്‌കോയിലേക്ക് കുടിയേറിയത്. പട്ടിണിയും വറുതിയും നേരിട്ട തന്റെ  പൂര്‍വികരെ അപേക്ഷിച്ച് നല്ല നിലയ്‌ക്കെത്താന്‍ ഇവാന്‍ വാവിലോവിനെ സഹായിച്ചത്,  മോസ്‌കോയില്‍ ബിസിനസ് മേഖലയില്‍ ചുവടുറപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞതുകൊണ്ടാണ്.  എന്നാല്‍, റഷ്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാലമായിരുന്നില്ല അത്. ഒരു വശത്ത്  തുടരെ പ്രത്യക്ഷപ്പെടുന്ന ക്ഷാമങ്ങളും പട്ടിണിയും. മറുവശത്ത് സര്‍ ഭരണകൂടത്തിന്റെ  ധൂര്‍ത്തും ധാരാളിത്തവും. റിയാസാന്‍ പ്രവിശ്യയിലെ ഗ്രാമാന്തരങ്ങളില്‍ പട്ടിണിയാല്‍  ഉഴറുന്നവരെ സഹായിക്കാന്‍ ലിയോ ടോള്‍സ്‌റ്റോയിയും മകളും ചേര്‍ന്ന സൂപ്പ് കിച്ചണുകള്‍  നടത്തിയിരുന്ന കാലം. റഷ്യന്‍ വിപ്ലവത്തിന്റെ വിത്തുകള്‍ വീണു തുടങ്ങുന്ന ആ  കലുഷിതകാലത്താണ്, ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക ശാസ്ത്രജ്ഞന്റെ ജനനം. ഇവാന്‍  വാവിലോവിന്റെയും അലക്‌സാന്‍ഡ്ര മിഖായേലോവ്‌നയുടെയും മകനായി 1887 സപ്തംബര്‍ 25 ന്  മോസ്‌കോയില്‍ നിക്കോലേയ് ഇവാനോവിച്ച് വാവിലോവ് (എന്‍.ഐ.വാവിലോവ്) ജനിച്ചു. ഇവാനും  അലക്‌സാന്‍ഡ്രയ്ക്കും പിറന്ന ഏഴു മക്കളില്‍ മൂന്നുപേരും ചെറുപ്പത്തിലേ മരിച്ചു.  അവശേഷിച്ചത് വാവിലോവ് ഉള്‍പ്പടെ നാലുപേര്‍. കുടുംബം താരതമ്യേന സുരക്ഷിതമായ  അവസ്ഥയിലായിരുന്നെങ്കിലും, ക്ഷാമത്തിന്റെ ക്രൂരതയ്ക്ക് തന്റെ പല ബന്ധുക്കളും  ഇരയാകുന്നത് വാവിലോവ് ചെറുപ്പത്തിലേ കണ്ടു. വാവിലോവിന് വെറും നാലുവയസ്സ് മാത്രം  പ്രായമുള്ളപ്പോള്‍, വോള്‍ഗയില്‍ നിന്നാരംഭിച്ച് മധ്യ റഷ്യയിലാകമാനം പടര്‍ന്ന കൊടിയ  ക്ഷാമം ഏതാണ്ട് രണ്ടുകോടിയോളം പേരുടെ നിലനില്‍പ്പ് അപകടത്തിലാക്കി. 1891-1892  കാലത്തെ ആ വറുതിയില്‍ നാലുലക്ഷം പേരാണ് മരിച്ചത്. ക്ഷാമത്തിനെതിരെ ശാസ്ത്രത്തിന്റെ  മാര്‍ഗം തേടാനും ലോകത്തെ ആദ്യത്തെ വിത്തുബാങ്കിന് രൂപംനല്‍കാനും പില്‍ക്കാലത്ത് ഈ  ബാല്യകാലാനുഭവങ്ങള്‍ വാവിലോവിനെ പ്രേരിപ്പിച്ചിട്ടുണ്ടാകണം.&lt;br /&gt;&lt;br /&gt;കാലം അത്ര  നന്നല്ലെങ്കിലും ഇവാന് ഒരുകാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. തന്റെ  മക്കള്‍ക്കെല്ലാം മുന്തിയ വിദ്യാഭ്യാസം ലഭിക്കണം. അത് അദ്ദേഹം നിര്‍വഹിച്ചു. തന്റെ  പാത പിന്തുടര്‍ന്ന് മക്കളും ബിസിനസ് രംഗത്ത് വരണം എന്നായിരുന്നു ആ പിതാവിന്റെ  ആഗ്രഹം. അതുപക്ഷേ, നടന്നില്ല. നാലുപേരും ശാസ്ത്രത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത്.  ശാസ്ത്രത്തിന്റെ വ്യത്യസ്തമായ ശാഖകളില്‍ ഓരോരുത്തരും പ്രാഗത്ഭ്യം കാട്ടി.  വാവിലോവിന്റെ സഹോദരിമാരില്‍ ഒരാളായ അലെക്‌സാന്‍ഡ്രിയ പേരെടുത്ത ഡോക്ടറായി, മറ്റൊരു  സഹോദരി ലിഡിയ അറിയപ്പെടുന്ന ബാക്ടീരിയോളജിസ്റ്റും. ഏക സഹോദരന്‍ സെര്‍ജിയുടെ മേഖല  ഭൗതികശാസ്ത്രമായിരുന്നു. വാവിലോവ് കാര്‍ഷികശാസ്ത്രവും ജനിതകശാസ്ത്രവും  തിരഞ്ഞെടുത്തു. 1906 ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം,  മോസ്‌കോയിലെ 'പെട്രോവ്‌സ്‌കി അഗ്രികള്‍ച്ചറല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലാ'ണ് വാവിലോവ്  ചേര്‍ന്നത്. റഷ്യന്‍ കാര്‍ഷിക മേഖലയെ സംബന്ധിച്ചിടത്തോളം ഒരേസമയം ആവേശജനകവും  വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ടുകള്‍.  ലോകത്ത് ഏറ്റവുമധികം ഗോതമ്പ് ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന  രാജ്യമായിരുന്നു റഷ്യ. എന്നാല്‍, ഉത്പാദനക്ഷമതയുടെ കാര്യത്തില്‍ മറ്റു രാജ്യങ്ങളെ  അപേക്ഷിച്ച് പിന്നിലും. റഷ്യയില്‍ ഒരു ഹെക്ടറില്‍ നിന്നുള്ള ഗോതമ്പുത്പാദനം,  അമേരിക്കയെ അപേക്ഷിച്ച് മൂന്നില്‍ രണ്ടും, ഫ്രാന്‍സിനെ അപേക്ഷിച്ച് പകുതിയില്‍  താഴെയും, ജര്‍മനിയിലേതിന്റെ മൂന്നിലൊന്നും മാത്രമായിരുന്നു. വാവിലോവ്  പെട്രോവ്‌സ്‌കി ഇന്‍സ്റ്റിട്ട്യൂട്ട് വിടുമ്പോഴേക്കും, രാജ്യത്തെ ധാന്യോത്പാദനം  അഞ്ചു വര്‍ഷം മുമ്പത്തെ അപേക്ഷിച്ച് മോശമായ അവസ്ഥയിലെത്തി. മറ്റൊരു ക്ഷാമത്തിന്റെ  അലയൊലികള്‍ അകലെ നിന്നെത്തുന്നത് കേള്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഒരു  കാര്‍ഷികശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം എത്ര വലിയ വെല്ലുവിളിയാണ് അത്തരമൊരു  കാലഘട്ടം സമ്മാനിക്കുകയെന്ന് ഊഹിക്കാവുന്നതേയുള്ളു.&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TIpny3mHxdI/AAAAAAAADso/YEk-4uCB5nc/s1600/Pic2.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 282px;" src="http://3.bp.blogspot.com/_B25RyGfIAVE/TIpny3mHxdI/AAAAAAAADso/YEk-4uCB5nc/s400/Pic2.gif" border="0" alt="" id="BLOGGER_PHOTO_ID_5515334817283556818" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഒരിനം ഫംഗസ് രോഗത്തെ  (yellow rust) ചെറുക്കാന്‍ ശേഷിയുള്ള സങ്കരയിനം ഗോതമ്പ് രൂപപ്പെടുത്തുന്നതില്‍  ശാസ്ത്രലോകം വിജയിക്കുന്നത് 1905 ലാണ്. ഗ്രിഗര്‍ മെന്‍ഡല്‍ കണ്ടെത്തിയ  ജനിതകനിയമങ്ങളുടെ സഹായത്തോടെ, ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനും കേംബ്രിഡ്ജ് സ്‌കൂള്‍  ഓഫ് അഗ്രികള്‍ച്ചറിലെ ഗവേഷകനുമായിരുന്ന റോളന്‍ഡ് ബിഫിന്‍ ആയിരുന്നു ആ  മുന്നേറ്റത്തിന് പിന്നില്‍. കാര്‍ഷികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം  ആവേശജനകമായിരുന്നു, വിളപരിഷ്‌ക്കരണ രംഗത്ത് നാഴികക്കല്ലായി മാറിയ ആ മുന്നേറ്റം.  രോഗങ്ങള്‍ക്കും കീടങ്ങള്‍ക്കുമെതിരെയുള്ള വിളകളുടെ പ്രതിരോധശേഷിയായിരുന്നു  പെട്രോവ്‌സ്‌കി ഇന്‍സ്റ്റിട്ട്യൂട്ടില്‍ വര്‍ഷങ്ങളോളം വാവിലോവിന്റെ പഠനവിഷയം.  മേല്‍പ്പറഞ്ഞ മുന്നേറ്റം വിദ്യാര്‍ഥിയായ വാവിലോവിനെ ആഴത്തില്‍ സ്വാധീനിച്ചു. 1908  ല്‍ ബാച്ചിലേഴ്‌സ് പ്രബന്ധം വാവിലോവ് സമര്‍പ്പിച്ചു. മോസ്‌കോയുടെ പരിസരപ്രദേശത്ത്  ശീതകാല വിളകളെ ഒച്ചുകള്‍ ആക്രമിക്കുന്നതിനെക്കുറിച്ചും, വിളകള്‍ അത്  ചെറുക്കുന്നതിനെക്കുറിച്ചുമുള്ള പഠനമാണ് അതിനായി നടത്തിയത്. തൊട്ടടുത്ത വര്‍ഷം  വാവിലോവിന്റെ ആദ്യ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടു ('On Darwinism and  Experimental Morphology' എന്നായിരുന്നു പ്രബന്ധത്തിന്റെ പേര്). തന്റെ  ഗവേഷണജീവതത്തിനിടെ പ്രസിദ്ധീകരിക്കാന്‍ പോകുന്ന 350 ഓളം പ്രബന്ധങ്ങളുടെയും  ലേഖനങ്ങളുടെയും ഗ്രന്ഥങ്ങളുടെയും തുടക്കമായിരുന്നു അത്. ഒച്ചുകളെക്കുറിച്ചുള്ള  പഠനത്തിനാണ് വാവിലോവിന് ആദ്യ അവാര്‍ഡ് കിട്ടുന്നത്. പെട്രോവ്‌സ്‌കി  ഇന്‍സ്റ്റിട്ട്യൂട്ടില്‍ ബിരുദപഠനം പൂര്‍ത്തിയാക്കുന്ന 1911 ലായിരുന്നു അത്.  അതിനടുത്ത വര്‍ഷം വാവിലോവ് വിവാഹിതനായി. കാര്‍ഷിക വിദ്യാര്‍ഥിയായ ഇകതെരീന ആയിരുന്നു  വധു. വിദേശത്ത് പോയി പഠനം നടത്താന്‍, പെട്രോവ്‌സ്‌കി ഇന്‍സ്റ്റിട്ട്യൂട്ടില്‍  അവരുടെ അധ്യാപകനും അഭ്യുദയകാംക്ഷിയുമായിരുന്ന ഡിയോനാസസ് ലിയോപോഡോവിച്ച്  റുഡ്‌സിന്‍കാസ് ചെറുപ്പക്കാരായ ആ ദമ്പതിമാരെ പ്രേരിപ്പിച്ചു. 1913 ല്‍ ഇരുവരും  ഇംഗ്ലണ്ടിലേക്ക് യാത്രയായി.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ജനിതകശാസ്ത്രത്തിന്റെ ലോകം&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TIpoPELWN6I/AAAAAAAADsw/EOFQTNY3X3g/s1600/Pic3-william-bateson.gif"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 154px; height: 236px;" src="http://3.bp.blogspot.com/_B25RyGfIAVE/TIpoPELWN6I/AAAAAAAADsw/EOFQTNY3X3g/s400/Pic3-william-bateson.gif" border="0" alt="" id="BLOGGER_PHOTO_ID_5515335301697255330" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ജനിതകശാസ്ത്രം  അക്കാലത്ത് അതിന്റെ ബാല്യത്തിലായിരുന്നു. 'ജനറ്റിക്‌സ്' (genetics) എന്ന പദം പോലും  1905 ല്‍ മാത്രമാണ് ശാസ്ത്രസരണിയിലേക്ക് എത്തിയത്. ഗ്രിഗര്‍ മെന്‍ഡലിനെ  'കണ്ടെത്തുക' വഴി ജനിതകശാസ്ത്രപഠനത്തിന് ശരിയായ ദിശാബോധം നല്‍കുകയും ജീന്‍സഞ്ചയം  (gene pool) എന്ന സങ്കല്‍പ്പം അവതരിപ്പിക്കുകയും ചെയ്ത വില്യം ബാറ്റെസണ്‍ ആണ്  ജനറ്റിക്‌സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത്. അദ്ദേഹം അക്കാലത്ത് കേംബ്രിഡ്ജിലെ  മെര്‍ട്ടണ്‍ കോളേജില്‍ 'ജോണ്‍ ഇന്നെസ് ഹോര്‍ട്ടിക്കള്‍ച്ചറല്‍  ഇന്‍സ്റ്റിട്ട്യൂട്ടി'ലെ ഡീന്‍ ആയിരുന്നു. ബാറ്റെസണിന് കീഴില്‍  ഹോര്‍ട്ടിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലും, റീഡിങ് യൂണിവേഴ്‌സിറ്റിയിലുമായാണ്  വാവിലോവും ഇകതെരീനയും 1913-14 കാലത്ത് പരിശീലനം നേടിയത്. അക്കാദമിക് രംഗത്ത്  ബാറ്റെസണ്‍ വാവിലോവിനെ ഏറെ സ്വാധീനിച്ചു. ആ ദമ്പതിമാരും ബാറ്റെസണും തമ്മില്‍  ദീര്‍ഘകാല സൗഹൃദം ഉടലെടുത്തു. ഇംഗ്ലണ്ടിലുള്ള സമയത്ത് ഇടവേളകളില്‍ ഫ്രാന്‍സും  ജര്‍മനിയും സന്ദര്‍ശിക്കാനും ഇരുവരും സമയം കണ്ടെത്തി. അക്കാലത്ത് ലോകത്തെ ഏറ്റവും  വലിയ വിത്തുകമ്പനികളിലൊന്ന് ഫ്രാന്‍സിലെ വില്‍മോറിന്‍-ആന്‍ഡ്രിയൂസ് ആയിരുന്നു.  ഫ്രാന്‍സിലെ കൃഷിയിടങ്ങള്‍ക്കായി മുന്തിയ വിത്തിനങ്ങള്‍ തിരഞ്ഞുപിടിക്കുന്നതില്‍  രണ്ടു നൂറ്റാണ്ടിന്റെ പരിചയമുള്ള ആ വിത്തുകമ്പനി ഫ്രാന്‍സില്‍ വാവിലോവ്  സന്ദര്‍ശിച്ചു. ബാറ്റെസണിന്റെ സഹചാരിയും പ്രശസ്ത പരിണാമ ജനിതകശാസ്ത്രജ്ഞനുമായ  ഏണസ്റ്റ് ഹേക്കലിനെ സന്ദര്‍ശിക്കുകയാണ് ജര്‍മനിയില്‍ വാവിലോവും ഇകതെരീനയും ചെയ്തത്.  1914 ല്‍ ഒന്നാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഇരുവരും റഷ്യയിലേക്ക് മടങ്ങി.&lt;br /&gt;&lt;br /&gt;പെട്രോവ്‌സ്‌കി ഇന്‍സ്റ്റിട്ട്യൂട്ടില്‍ വെച്ചു തന്നെ പരമ്പരാഗത  കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കുന്നതിലും കര്‍ഷകരുമായി ആശയവിനിമയം നടത്തുന്നതിലും  വിത്തുകള്‍ ശേഖരിക്കുന്നതിലും വാവിലോവ് ഉത്സുകനായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള  മടക്കയാത്രയില്‍ വിവിധ സ്‌റ്റോപ്പുകളില്‍ നിന്നായി അസംഖ്യം സസ്യയിനങ്ങളും  വിത്തുകളും വാവിലോവ് സമ്പാദിച്ചു. 20 വയസ്സ് തികയുംമുമ്പു തന്നെ ലോകത്തെ ഏറ്റവും  വലിയ വിത്തുബാങ്കിനായുള്ള പ്രവര്‍ത്തനം അദ്ദേഹം ആരംഭിച്ചിരുന്നു എന്നുസാരം. ഏത്  വിത്തിനങ്ങള്‍ക്കാണ് കീടങ്ങളെയും രോഗങ്ങളെയും ചെറുക്കാന്‍ കൂടുതല്‍  ശേഷിയുള്ളതെന്നറിയാന്‍ വിത്തുകളും വിളകളും ശേഖരിച്ച് പഠിച്ചാലേ സാധിക്കൂ. ഈ  ബോധ്യമായിരുന്നു വാവിലോവിനെ മുന്നോട്ടു നയിച്ചത്. പ്രതികൂല സാഹചര്യങ്ങളെ  നേരിടാനുള്ള ഒരു വിളയുടെ കഴിവ് അറിയാന്‍ അതിന്റെ സ്വാഭാവിക പരിസ്ഥിതിയും അവിടുത്തെ  കാലാവസ്ഥയും മനസിലാക്കേണ്ടതുണ്ട്. മാത്രമല്ല, ഇക്കാര്യത്തില്‍ പ്രാചീനകര്‍ഷകര്‍  എന്താണ് ചെയ്തിരുന്നതെന്ന് അറിയുകയും പ്രധാനമാണ്. ഇത്തരത്തില്‍ സമഗ്രമായ ഒരു  വീക്ഷണമാണ് വാവിലോവ് വളര്‍ത്തിയെടുത്തത്. വിത്തുകളുടെ ഉത്ഭവവും അവയുടെ വ്യാപനവും  മനസിലാക്കുകയെന്നത് കേവലം ചരിത്ര ജിജ്ഞാസയകറ്റാനുള്ള ഉപാധിയായിരുന്നില്ല  വാവിലോവിനെന്നര്‍ഥം. പരിണാമശാസ്ത്രത്തിന്റെ വെളിച്ചത്തില്‍ വിത്തുകളെ  മനസിലാക്കാനും, അതുവഴി പ്രതിരോധശേഷിയുള്ളവയെ തിരിച്ചറിയാനുമുള്ള അങ്ങേയറ്റം  ശാസ്ത്രീയമായ പദ്ധതിയായിരുന്നു അത്. ലോകമെങ്ങും വിത്തുകളെ അവയുടെ  ഉത്ഭവകേന്ദ്രങ്ങളില്‍ തേടാനും, കാര്‍ഷികസസ്യങ്ങളുടെ വന്യബന്ധുക്കളെക്കുറിച്ച്  പഠിക്കാനുമുള്ള ബൗദ്ധിക ലൈസന്‍സ് വാവിലോവിനു ലഭിച്ചത് ഈ വീക്ഷണം വഴിയാണ്.  ക്ഷാമത്തിന് പരിഹാരം പ്രകൃതിയില്‍ തന്നെ തേടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്  അതാണ്.&lt;br /&gt;&lt;br /&gt;ജര്‍മന്‍, ഇംഗ്ലീഷ്, ലാറ്റിന്‍, ഫ്രഞ്ച്, ഇറ്റാലിയന്‍ ഭാഷകള്‍  പഠിക്കാന്‍ കാര്‍ഷിക വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ വാവിലോവ് ശ്രമിച്ചിരുന്നു.  പ്രത്യേകം ഇംഗ്ലീഷ് ക്ലാസുകളിലും പങ്കെടുത്തു. അതിനാല്‍, ലണ്ടനിലെത്തുമ്പോള്‍  ആശയവിനിമയം പ്രശ്‌നമേ ആയില്ല. മരിക്കുന്ന സമയമായപ്പോഴേക്കും ഏതാണ്ട് 15 ഭാഷകള്‍  വാവിലോവിന് വശമായിരുന്നു. ലോകപര്യടനത്തിനിടെ ഓരോ വിദൂരദേശത്തെയും ഭാഷകളില്‍  തദ്ദേശീയ വിത്തിനങ്ങളും മറ്റും എന്തുപേരു ചൊല്ലിയാണ് വിളിക്കുന്നതെന്ന് അദ്ദേഹം  മനസിലാക്കി രേഖപ്പെടുത്തി സൂക്ഷിച്ചു. ഭാഷയെന്നത് കേവലമൊരു ആശയവിനിമയ ഉപാധിയായി  മാത്രമായിരുന്നില്ല വാവിലോവിന്. ഭാഷാവൈവിധ്യം ഏറെയുള്ളിടത്ത് വിളവൈവിധ്യവും  കൂടുതലാണെന്ന കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഉദാഹരണത്തിന്  ഇറ്റലിയുടെ വടക്കന്‍ പ്രദേശത്തും മധ്യഭാഗത്തും കാണപ്പെടുന്ന 551 ഇനം വിളകള്‍ക്ക്  കര്‍ഷകര്‍ 10672 പ്രാദേശികനാമങ്ങള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, 578 വിളയിനങ്ങളുള്ള  കൊറിയയില്‍, അവയ്ക്ക് 497 പ്രാദേശിക നാമങ്ങളേ കണ്ടെത്താനാകൂ. സവിശേഷതയുള്ള വിളകളുടെ  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ തദ്ദേശിയ പേരുകള്‍ ഉണ്ടാകുന്നതെന്ന്  വാവിലോവ് ഊഹിച്ചു. കൂടുതല്‍ തദ്ദേശിയ പേരുകള്‍ വിളകള്‍ക്കുണ്ടെന്നു പറഞ്ഞാല്‍  അതിനര്‍ഥം, അത്ര നിശിതമായ തിരഞ്ഞെടുപ്പ് അവിടെ കര്‍ഷകര്‍ കാലങ്ങളായി  നടത്തിയിട്ടുണ്ട് എന്നാണ്. ഇത്തരം വിഷയങ്ങള്‍ ഭാഷാ നരവംശശാസ്ത്രജ്ഞരുടെയും  വംശീയജീവശാസ്ത്രജ്ഞരുടെയും (ethnobiologists) സജീവശ്രദ്ധയാകര്‍ഷിക്കുന്നതിനും  എഴുപത് വര്‍ഷം മുമ്പായിരുന്നു ഈ മേഖലയില്‍ വാവിലോവിന്റെ അന്വേഷണങ്ങളെന്നോര്‍ക്കുക.  പര്യടനവേളകളില്‍ ദിവസവും എത്ര വൈകിയാലും അന്നന്നത്തെ അന്വേഷണങ്ങളും കണ്ടെത്തലുകളും  സൂക്ഷ്മവിശദാംശങ്ങളോടെ എഴുതി സൂക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു. പുതിയ  വിത്തിനങ്ങളോ വിത്തുകളുടെ വകഭേദങ്ങളോ ശ്രദ്ധയില്‍ പെട്ടാല്‍, അതിന്റെ സവിശേഷതകളും  പ്രാദേശികനാമവും ഉള്‍പ്പടെ എല്ലാ വിവരങ്ങളും നോട്ടുബുക്കില്‍ എഴുതി സൂക്ഷിക്കും.  രാത്രി വൈകും വരെ ക്ഷമയോടെ കുറിപ്പുകള്‍ തയ്യാറാക്കിയിരുന്ന വാവിലോവിന്റെ ചിത്രം  സഹപ്രവര്‍ത്തകരുടെ മനസില്‍ മായാതെ കിടന്നു. പരമാവധി മൂന്നര മണിക്കൂറാണ് ദിവസവും  അദ്ദേഹം ഉറങ്ങിയിരുന്നത്!&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;'ഇന്ത്യാനാ ജോണ്‍സ്'&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;br /&gt;കാര്‍ഷികസസ്യങ്ങളുടെ  പ്രാചീന ഉത്ഭവകേന്ദ്രങ്ങള്‍ തേടി അഞ്ചു ഭൂഖണ്ഡങ്ങളില്‍ 64 രാജ്യങ്ങളിലായി 115  പഠനപര്യവേക്ഷണങ്ങള്‍ വാവിലോവ് സംഘടിപ്പിച്ചു. അവയില്‍ ബഹുഭൂരിപക്ഷവും  അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെയാണ് നടന്നത്. കുറെ പര്യടനങ്ങള്‍  അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സഹപ്രവര്‍ത്തകര്‍ നടത്തി. പ്രാചീന  സംസ്‌കാരങ്ങള്‍ കരുത്താര്‍ജിച്ചത് നദീതടങ്ങളിലാണ്. എന്നാല്‍, മനുഷ്യന്‍  കാര്‍ഷികസസ്യങ്ങളെ മെരുക്കി വളര്‍ത്തിയിട്ടുണ്ടാവുക അത്തരം നദീതടങ്ങളിലാവില്ല  എന്നായിരുന്നു വാവിലോവിന്റെ നിഗമനം. കാലാവസ്ഥാ വൈവിധ്യവും ദുര്‍ഘട ഭൂപ്രകൃതിയുമുള്ള  പര്‍വതമേഖലകളിലെ പ്രാചീന കൃഷിയിടങ്ങളിലാണ് ആദിമവിത്തുകള്‍ തേടേണ്ടതെന്ന് വാവിലോവ്  വിശ്വസിച്ചു. അഞ്ചു ഭൂഖണ്ഡങ്ങളിലെയും വിദൂരപര്‍വത പ്രദേശങ്ങളിലെ  പ്രാചീനകൃഷിയിടങ്ങള്‍ വാവിലോവ് ലക്ഷ്യമാക്കിയത് അതുകൊണ്ടാണ്. പ്രതികൂലാവസ്ഥകളെ  നേരിടേണ്ടതും, അതിനാല്‍ സ്വാഭാവികമായും അങ്ങേയറ്റം അപകടം നിറഞ്ഞതുമായിരുന്നു  വാവിലോവ് നടത്തിയ ഓരോ പര്യടനങ്ങളും. അതും യാത്രാസൗകര്യങ്ങളോ ആശയവിനിമയ ഉപാധികളോ  കാര്യമായി പുരോഗമിക്കാത്ത കാലത്ത്. 'ക്രിസ്‌റ്റെന്‍സന്‍ ഫണ്ടി'ന്റെ കെ.ബി.വില്‍സണ്‍  അഭിപ്രായപ്പെട്ടതുപോലെ, കോവര്‍കഴുതയായിരുന്നു വാവിലോവിന്റെ ഏറ്റവും പ്രധാനപ്പെട്ട  'ശാസ്ത്രീയോപകരണം'! ആഭ്യന്തരയുദ്ധങ്ങളെയും പ്രളയങ്ങളെയും കവര്‍ച്ചക്കാരെയും  പോലീസിനെയും സ്ഥാപിത താത്പര്യക്കാരെയുമൊക്കെ അദ്ദേഹത്തിന്  അതിജീവിക്കേണ്ടതുണ്ടായിരുന്നു. പലപ്പോഴും ജീവന്‍ പണയംവെച്ചുള്ള യാത്രകള്‍.  വിത്തുകള്‍ക്ക് വേണ്ടി ഇത്രയും ത്യാഗമനുഷ്ഠിച്ച മറ്റൊരു മനുഷ്യന്‍  ചരിത്രത്തിലുണ്ടാകില്ല. ഒരര്‍ഥത്തില്‍ വാവിലോവ് മറ്റൊരു 'ഇന്ത്യാനാ ജോണ്‍സ്'  ആയിരുന്നു, പ്രാചീന വിത്തിനങ്ങള്‍ തേടി ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത  പര്യടനത്വര ബാധിച്ചയാള്‍.&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TIpogRo1svI/AAAAAAAADs4/YiQ1QlCqS24/s1600/Pic4.gif"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 400px; height: 192px;" src="http://3.bp.blogspot.com/_B25RyGfIAVE/TIpogRo1svI/AAAAAAAADs4/YiQ1QlCqS24/s400/Pic4.gif" border="0" alt="" id="BLOGGER_PHOTO_ID_5515335597368390386" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;വാവിലോവിന്റെ പര്യടനങ്ങളുടെ സ്വഭാവം  മനസിലാക്കാന്‍, 1916 ല്‍ ഇരുപത്തിയൊന്‍പതാം വയസ്സില്‍ നടത്തിയ ആദ്യ പഠനയാത്ര  തന്നെയാണ് മികച്ച ഉദാഹരണം. 'ലോകത്തിന്റെ മേല്‍ക്കൂര'യെന്ന് വിശേഷിപ്പിക്കപ്പെടുന്ന  പാമീര്‍ പീഠഭൂമിയിലേക്ക് (ഇപ്പോള്‍ താജിക്കിസ്താനിലാണ് ഈ സ്ഥലം) പ്രാചീന വിത്തുകള്‍  തേടിയുള്ള യാത്രയായിരുന്നു അത്. സര്‍ ഭരണത്തിന് അറുതി വരുത്തിക്കൊണ്ട് മഹത്തായ  ഒക്ടോബര്‍ വിപ്ലവം അടുത്തെത്തുന്ന സമയം. അതിര്‍ത്തിയില്‍ റഷ്യന്‍ പട്ടാളക്കാരെ  പിടികൂടിയ രോഗത്തിന്റെ കാരണം തിരക്കി ഇറാനിലും പാമീര്‍ മേഖലയിലും പര്യടനം നടത്താന്‍  1916-ല്‍ റഷ്യന്‍ കാര്‍ഷികമന്ത്രാലയം വാവിലോവിനോട് ആവശ്യപ്പെട്ടു. ഇറാന്‍  അതിര്‍ത്തിയിലെ റഷ്യന്‍ സൈനിക ക്യാമ്പില്‍ നടത്തിയ അന്വേഷണത്തില്‍, സൈനികര്‍ക്കുള്ള  ഗോതമ്പില്‍ ഒരിനം വിഷപ്പുല്ലിന്റെ വിത്തുകള്‍ കലരുന്നുണ്ടെന്നും അതാണ്  രോഗകാരണമെന്നും വാവിലോവ് കണ്ടെത്തി. ഔദ്യോഗിക ചുമതല ശരിക്കു പറഞ്ഞാല്‍ അതോടെ  പൂര്‍ത്തിയായി. വാവിലോവിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തനായ സൈനിക കമാന്‍ഡര്‍  അദ്ദേഹത്തിന് പേര്‍ഷ്യന്‍ കൃഷിയിടങ്ങളിലൂടെ യഥേഷ്ടം സഞ്ചരിച്ച് പഠനം നടത്താനുള്ള  പിന്തുണ വാഗ്ദാനം ചെയ്തു. പക്ഷേ, പര്യടനത്തിന്റെ തുടക്കത്തില്‍ തന്നെ വാവിലോവും  സംഘവും യുദ്ധമേഖലയില്‍ അകപ്പെടുകയും, ജര്‍മന്‍ ചാരനെന്ന് സംശയിച്ച് റഷ്യന്‍  സൈനികര്‍ അദ്ദേഹത്തെ അറസ്റ്റുചെയ്ത് തടവിലാക്കുകയും ചെയ്തു. ദിവസങ്ങളോളം  ചോദ്യംചെയ്യലിന് ശേഷം, മോസ്‌കോയില്‍ നിന്നുള്ള നിര്‍ദേശം വന്ന ശേഷമാണ് വാവിലോവിനെ  മോചിപ്പിച്ചത്. (പിന്നീടുള്ള യാത്രകളിലും വാവിലോവ് പല രാജ്യങ്ങളില്‍ വെച്ച്  അറസ്റ്റിലായിട്ടുണ്ട്).&lt;br /&gt;&lt;br /&gt;രോഗപ്രതിരോധ ശേഷിയുള്ള പേര്‍ഷ്യന്‍ ഗോതമ്പ്  തേടിയായിരുന്നു പാമീറിലേക്കുള്ള ആ യാത്ര. വിത്തു ശേഖരണത്തില്‍ മുഴുകി കിഴക്കു  ഭാഗത്തേക്ക് സഞ്ചരിച്ച വാവിലോവ് ഒട്ടേറെ ദുര്‍ഘടങ്ങള്‍ യാത്രയില്‍ നേരിട്ടു. ഒരി  ക്കള്‍ കീര്‍ഗിസ് വഴികാട്ടികള്‍ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി. മറ്റൊരവസരത്തില്‍ ഒരു  ജനക്കൂട്ടം ആക്രമിക്കുകയും, വാവിലോവ് പ്രാദേശിക പോലീസിന്റെ പിടിയിലാവുകയും ചെയ്തു.  കിര്‍ഗിസ്താനും മംഗോളിയയും ലക്ഷ്യമിട്ടെങ്കിലും, പോലീസ് പിടിയിലായതോടെ പരിപാടി  മാറ്റി. മോചിതനായ വാവിലോവ് തെക്കോട്ട് നീങ്ങി പട്ടുപാതയിലൂടെ യാത്ര ചെയ്ത് 1916  ആഗസ്‌തോടെ മധ്യേഷ്യയില്‍ പാമീര്‍ പര്‍വതമേഖലയിലെത്തി. രണ്ടുമാസം ആ പ്രദേശത്ത്  പര്യടനം നടത്തുകയും വിത്തുകള്‍ ശേഖരിക്കുകയും ചെയ്ത വാവിലോവിന് ഒരുകാര്യം  ബോധ്യമായി. വിളകളുടെ പരിണാമത്തെ സംബന്ധിച്ചിടത്തോളം പ്രകൃതി ഒരുക്കിയിരിക്കുന്ന  ശരിക്കുമൊരു പരീക്ഷണശാലയാണ് പാമീര്‍. അവിടെ വ്യത്യസ്ത വിതാനങ്ങളില്‍ വ്യത്യസ്ത  വിളകള്‍ വളരുന്നത് അദ്ദേഹം നിരീക്ഷിച്ചു. ഓരോ സ്ഥലത്തെത്തുമ്പോഴും ബാരോമീറ്ററിന്റെ  സഹായത്തോടെ അന്തരീക്ഷമര്‍ദം അളക്കുകയും, ആ വിതാനത്തില്‍ വളരുന്നത് ഏത് തരം  വിളകളാണെന്ന് കൃത്യമായി മനസിലാക്കുകയും ചെയ്തു. ശൈത്യമേറിയ വരണ്ട റഷ്യന്‍  കൃഷിയിടങ്ങള്‍ക്ക് പാമീറിലെ ഉയര്‍ന്ന വിതാനങ്ങളില്‍ വളരുന്ന വിളകള്‍  യോജിച്ചതാകുമെന്ന് വാവിലോവ് കണ്ടു. മധ്യേഷ്യന്‍ മേഖലകളില്‍ പിന്നീടും പല തവണ  അദ്ദേഹം പര്യവേക്ഷണങ്ങള്‍ നടത്തിയെങ്കിലും, പ്രതിരോധശേഷിയുള്ള പേര്‍ഷ്യന്‍ ഗോതമ്പ്  കണ്ടെത്താനായില്ല. എന്നാല്‍, മറ്റനേകം വിളകളുടെ 1373 ഇനം വിത്തുകള്‍ മധ്യേഷ്യയില്‍  നിന്ന് ശേഖരിക്കാന്‍ അദ്ദേഹത്തിനായി. അവയില്‍ പയര്‍വര്‍ഗങ്ങളും  പരിപ്പുകളുമായിരുന്നു കൂടുതല്‍. &lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TIpo5tjFP7I/AAAAAAAADtA/0qzxHC25_NU/s1600/Pic4-Indiana-Johns.gif"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 156px; height: 230px;" src="http://4.bp.blogspot.com/_B25RyGfIAVE/TIpo5tjFP7I/AAAAAAAADtA/0qzxHC25_NU/s400/Pic4-Indiana-Johns.gif" border="0" alt="" id="BLOGGER_PHOTO_ID_5515336034357166002" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;br /&gt;പ്രാചീന കാര്‍ഷികമേഖലകളും വിളകളുടെ  ഉത്ഭവകേന്ദ്രങ്ങളും തേടി 1916 ല്‍ ആരംഭിച്ച വാവിലോവിന്റെ ലോകപര്യടനങ്ങള്‍, 1933 ല്‍  സ്റ്റാലിന്‍ ഭരണകൂടത്തിന്റെ വിലക്ക് വീഴും വരെ തുടര്‍ന്നു. യൂറോപ്പിലെ ഏതാണ്ട്  എല്ലാ പ്രദേശങ്ങളിലും രണ്ട് അമേരിക്കന്‍ വന്‍കരകളിലും ഈജിപ്ഷ്യന്‍ സംസ്‌കാരം  ഉടലെടുത്ത വടക്കന്‍ ആഫ്രിക്കയിലും ലോകത്തെ ഇതര പ്രദേശങ്ങളെ അപേക്ഷിച്ച് അയ്യായിരം  വര്‍ഷം മുമ്പ് കാര്‍ഷികവൃത്തിയാരംഭിച്ച കിഴക്കന്‍ ആഫ്രിക്കന്‍ മേഖലയിലും  മൊസോപൊട്ടേമിയന്‍ സംസ്‌കാരത്തിന്റെ ഈറ്റില്ലമായ പശ്ചിമേഷ്യയിലും ഇറാനിലും  മധ്യേഷ്യയില്‍ അഫ്ഗാനിസ്താനിലും അമൂല്യമായ ആപ്പിള്‍ വനങ്ങളുള്ള കസാഖ്‌സ്താനിലും  ചൈനയിലും ജപ്പാനിലുമെല്ലാം വാവിലോവ് വിത്തുകളുടെ ആദിമകേന്ദ്രങ്ങള്‍ തേടി  സഞ്ചരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒന്നേമുക്കാല്‍ ലക്ഷത്തോളം  വിത്തുകളും കിഴങ്ങുകളും ശേഖരിച്ചു. ലോകത്തെ ഏറ്റവും വലിയ വിത്തുബാങ്ക്  രൂപപ്പെടുത്താന്‍ മാത്രമല്ല അവ ഉപയോഗിക്കപ്പെട്ടത്. 'ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ്  അപ്ലൈഡ് ബോട്ടണി ആന്‍ഡ് ന്യൂ ക്രോപ്പ്‌സി'ന് കീഴിലെ നാനൂറോളം  പരീക്ഷണകേന്ദ്രങ്ങളില്‍ ആ വിത്തിനങ്ങള്‍ നട്ടുവളര്‍ത്തി അവയുടെ സസ്യശാസ്ത്രപരവും  ജനിതകവുമായ പ്രത്യേകതകള്‍ ശാസ്ത്രീയമായി വിലയിരുത്തപ്പെട്ടു. വാവിലോവിന് കീഴില്‍  20,000 ഓളം കാര്‍ഷിക ഉദ്യോഗസ്ഥര്‍ അതിനായി പ്രവര്‍ത്തിച്ചു. ലെനിന്‍ നല്‍കിയ  പിന്തുണയുടെ ബലത്തില്‍ വാവിലോവാണ്, ലോകത്ത് അതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും  ബൃഹത്തായ ആ കാര്‍ഷിക ഗവേഷണപദ്ധതിക്ക് നേതൃത്വം നല്‍കിയത്. ഓരോ വിളയുടെയും  ജനിതകസവിശേഷതകള്‍ മനസിലാക്കുക വഴി, കുറഞ്ഞ സമയംകൊണ്ട് കൂടുതല്‍ വിളവ് നല്‍കുന്ന,  അതേസമയം രോഗപ്രതിരോധശേഷി കൂടുതലുള്ള മുന്തിയിനം വിത്തുകള്‍ കണ്ടെത്താനായിരുന്നു  ശ്രമം. കാര്‍ഷിക ഗവേഷണത്തിനൊപ്പം ജനിതകഗവേഷണവും ശക്തിപ്പെട്ടു. ഡാര്‍വിന്‍  പറഞ്ഞുവെച്ച പ്രകൃതിനിര്‍ധാരണത്തിന്റെ ഉദാഹരണങ്ങള്‍ പ്രകൃതിയില്‍ എത്ര  വേണമെങ്കിലുമുണ്ടെന്ന് വാവിലോവും സഹപ്രവര്‍ത്തകരും മനസിലാക്കി. സോവിയറ്റ്  യൂണിയനില്‍ വാവിലോവിന്റെ നേതൃത്വത്തില്‍ നടക്കുന്ന വിളപരീക്ഷണങ്ങള്‍ ലോകമെങ്ങും  ശ്രദ്ധനേടി.&lt;br /&gt;&lt;br /&gt;വാവിലോവിന്റെ പര്യടനങ്ങള്‍ മറ്റൊരര്‍ഥത്തിലും ചരിത്രത്തില്‍  ഇടംനേടുന്നുണ്ട്. അദ്ദേഹം എവിടെയെല്ലാം സന്ദര്‍ശിച്ചുവോ, അവിടെയെല്ലാം വിത്തുകള്‍  ഭാവിക്കുവേണ്ടി സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന സന്ദേശവും എത്തി. എത്യോപ്യയും  കസാഖ്‌സ്താനും പോലെയുള്ള പ്രദേശങ്ങളില്‍ വിത്തുകളെയും അവയുടെ വൈവിധ്യത്തെയും  കുറിച്ച് പഠിക്കാന്‍ വാവിലോവിന് പിന്‍ഗാമികളുണ്ടായി. ഒട്ടേറെ വിത്തുബാങ്കുകള്‍  രൂപപ്പെട്ടു. ഇന്ന് ലോകത്താകമാനം 1500 ഓളം വിത്തുബാങ്കുകളും വിത്തുശേഖരങ്ങളുമുണ്ട്.  അവയില്‍ ഏറ്റവും പ്രധാനം ആര്‍ട്ടിക്കില്‍ സ്ഥാപിച്ചിട്ടുള്ള സ്വാല്‍ബാര്‍ഡ്  ഗ്ലോബല്‍ സീഡ് വാള്‍ട്ട് (Svalbard Global Seed Vault) ആണ്. വിത്തുകള്‍  സംരക്ഷിക്കാന്‍ ഇത്രയുമൊക്കെ ശ്രമങ്ങള്‍ നടന്നിട്ടും, ഒരു നൂറ്റാണ്ടിനിടെ വിളകളുടെ  വൈവിധ്യം ആഗോളതലത്തില്‍ 75 ശതമാനവും നഷ്ടമായി എന്നാണ്, യു.എന്നിന് കീഴിലുള്ള  ഭക്ഷ്യകാര്‍ഷിക സംഘടന (FAO)യുടെ വിലയിരുത്തല്‍. ഇപ്പോഴേ സംരക്ഷിച്ചില്ലെങ്കില്‍  ഭാവിയില്‍ വിത്തുകളുണ്ടാകില്ല എന്ന വാവിലോവിന്റെ ആശങ്ക അതിന്റെ എല്ലാ അര്‍ഥത്തിലും  യാഥാര്‍ഥ്യമായിരിക്കുന്നു എന്നുസാരം! വാവിലോവിന് കീഴില്‍ പരിശീലനം നടത്തിയവരാണ്  പില്‍ക്കാലത്ത് കാര്‍ഷികജനിതകശാസ്ത്രത്തില്‍ ശ്രദ്ധേയരായ പലരും. ലോകത്തിന്റെ പല  മേഖലകളിലും സ്വതന്ത്രമായ നിലയ്ക്കാണ് കാര്‍ഷികവൃത്തി രൂപപ്പെട്ടതെന്ന വാവിലോവിന്റെ  അനുമാനം പില്‍ക്കാലത്ത് നടന്ന പഠനങ്ങള്‍ ശരിവെച്ചു. കാര്‍ഷികസസ്യങ്ങളുടെ  ഉത്ഭവസ്ഥാനങ്ങളെക്കുറിച്ച് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ അദ്ദേഹം  രേഖപ്പെടുത്തിയ വസ്തുതകള്‍ പില്‍ക്കാലത്ത് പരിഷ്‌ക്കരിക്കപ്പെട്ടെങ്കിലും, വാവിലോവ്  പറഞ്ഞ പല കാര്യങ്ങളിലും കാതലായ മാറ്റമുണ്ടായില്ല.&lt;br /&gt;&lt;br /&gt;ഏറ്റവും പുതിയ പഠനങ്ങള്‍  പറയുന്നത് സ്വതന്ത്രമായി കൃഷിയാരംഭിക്കുകയും സസ്യങ്ങളില്‍ നിന്ന് ഭക്ഷ്യവിളകളെ  മെരുക്കിയെടുക്കുയും ചെയ്ത ഒന്‍പത് പ്രധാനകേന്ദ്രങ്ങള്‍ ഭൂമുഖത്തുണ്ടെന്നാണ്.  പുരാവസ്തുഗവേഷകരുടെ അഭിപ്രായത്തില്‍ കിഴക്കന്‍ ആഫ്രിക്കയിലെ എത്യോപ്യയാണ് അതില്‍  ഏറ്റവും പഴക്കമുള്ള കേന്ദ്രം. 15000 വര്‍ഷം മുമ്പ് അവിടെ മനുഷ്യന്‍ കാര്‍ഷികവൃത്തി  തുടങ്ങി, മറ്റ് മേഖലകളിലേതിലും ഏതാണ്ട് 5000 വര്‍ഷം മുമ്പ്. പുരാതന ധാന്യവിളയായ  ടെഫ് (teff), കാപ്പി എന്നിവ ആദ്യം കൃഷിചെയ്തു തുടങ്ങിയത് ഏത്യോപ്യയിലാണ്. ഏതാണ്ട്  10500 വര്‍ഷം മുമ്പ് കൃഷിയാരംഭിച്ച തെക്കുപടിഞ്ഞാറന്‍ ഏഷ്യ (ഫെര്‍ട്ടയ്ല്‍  ക്രെസന്റ് ഉള്‍പ്പെടുന്ന പുരാതന പ്രദേശം) ആണ് ഗോതമ്പ്, പയര്‍വര്‍ഗങ്ങള്‍, ഒലിവ്  തുടങ്ങിയവയുടെ 'ജന്മദേശം'. നെല്ലും മില്ലെറ്റും 9500 വര്‍ഷം മുമ്പ് ചൈനയിലും,  കരിമ്പും വാഴയും 9000 വര്‍ഷം മുമ്പ് ന്യു ഗിനി മേഖലയിലും, ചോളം, ബീന്‍സ്, സ്‌ക്വാഷ്  (squash) എന്നിവ മീസോഅമേരിക്ക എന്നറിയപ്പെടുന്ന മധ്യഅമേരിക്കയില്‍ 5500 വര്‍ഷം  മുമ്പും കൃഷി ചെയ്യാനാരംഭിച്ചു. ഉരുളക്കിഴങ്ങ്, മരച്ചീനി എന്നിവ ആന്‍ഡീസ്, ആമസോണ്‍  പ്രദേശങ്ങളില്‍ 5500 വര്‍ഷം മുമ്പും, സൂര്യകാന്തിച്ചെടി കിഴക്കന്‍ യു.എസില്‍ 4500  വര്‍ഷം മുമ്പും പ്രത്യക്ഷപ്പെട്ടു. കൂവരക് (കേപ്പ), ആഫ്രിക്കന്‍ നെല്ല് എന്നിവ 7000  വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ സഹാറായ്ക്കും സുഡാനീസ് സാവന്നയ്ക്കുമിടയ്ക്കുള്ള  സാഹില്‍ (sahel) പ്രദേശത്താണ് കൃഷിയാരംഭിച്ചത്. മധുരക്കിഴങ്ങ്, എണ്ണപ്പന എന്നിവ  കൃഷിചെയ്യാന്‍ തുടങ്ങിയത് ആഫ്രിക്കയുടെ പടിഞ്ഞാറന്‍ ഉഷ്ണമേഖലാ പ്രദേശത്തായിരുന്നു;  5000 വര്‍ഷം മുമ്പ്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;ലെനിന്റെ പ്രിയപ്പെട്ടവന്‍&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TIppLcKF8KI/AAAAAAAADtI/M-RE9LkYhsM/s1600/Pic5-Lenin.gif"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 156px; height: 190px;" src="http://3.bp.blogspot.com/_B25RyGfIAVE/TIppLcKF8KI/AAAAAAAADtI/M-RE9LkYhsM/s400/Pic5-Lenin.gif" border="0" alt="" id="BLOGGER_PHOTO_ID_5515336338926596258" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;വിത്തുകള്‍  തേടിയുള്ള ആദ്യപര്യടനം കഴിഞ്ഞ് വാവിലോവ് മടങ്ങിയെത്തിയത് 1917 ല്‍ സരാറ്റോവ്  സര്‍വകലാശാലയിലെ കാര്‍ഷികശാസ്ത്ര വിഭാഗത്തില്‍ പ്രൊഫസര്‍ സ്ഥാനം  ഏറ്റെടുക്കാനായിരുന്നു. കാല്‍നൂറ്റാണ്ടിന് ശേഷം താന്‍ പട്ടിണി കിടന്നു  മരിക്കേണ്ടിയിരുന്ന അതേ സരാറ്റോവില്‍ വെച്ചാണ്, 1918 നവംബര്‍ ഏഴിന് വാവിലോവിന്റെ  പുത്രനായ ഒലിഗ് നിക്കോലേയ്‌വിച്ച് വാവിലോവ് പിറക്കുന്നത്. വാവിലോവിന്റെ ഒടുങ്ങാത്ത  വിജ്ഞാനത്വരയും യാത്രകളും ഭാര്യ ഇകതെരീനയുമായുള്ള ബന്ധം ഉലച്ചു. പുത്രന്‍ പിറന്ന്  ഏതാണ്ട് ഏഴു വര്‍ഷക്കാലം ഇകതെരീന ഭര്‍തൃഭവനത്തില്‍ കഴിഞ്ഞു. വാവിലോവ് തുര്‍ച്ചയായി  പര്യടനങ്ങളിലായിരുന്നതിനാല്‍, ഏതാണ്ട് ഒറ്റയ്ക്കുള്ള ജീവിതമാണ് അവര്‍ നയിച്ചത്. ആ  ബന്ധത്തിന് അങ്ങനെ മുന്നോട്ടു പോകാന്‍ കഴിയില്ലായിരുന്നു. 1926 ല്‍ വാവിലോവുമായി  വേര്‍പിരിഞ്ഞ് മകന്‍ ഒലിഗുമായി ഇകതെരീന ക്യാനഡയിലേക്ക് കുടിയേറി. വില്ല്യം  ബാറ്റെസണ്‍ ആണ് അതിന് ഇകതെരീനയെ സഹായിച്ചത്! (പിതാവിനെപ്പോലെ സാഹസികനായിരുന്നു  മകന്‍ ഒലിഗും. പര്‍വതമേഖലകളായിരുന്നു അവന്റെയും ഇഷ്ടസങ്കേതങ്ങള്‍. ശാസ്ത്രത്തിലും  പര്‍വതാരോഹണത്തിലും തത്പരനായ ഒലിഗ് തിരികെ ജന്മനാട്ടിലെത്തുകയും, 1946 ഫിബ്രവരി  നാലിന്, 27-ാം വയസ്സില്‍ റഷ്യയിലെ കാക്കാസസ് മേഖലയില്‍ പര്‍വതാരോഹണത്തിനിടെ  മരിക്കുകയും ചെയ്തു. വാവിലോവ് തടവറയില്‍ മരിച്ച വിവരം പാശ്ചാത്യലോകം അറിയുന്ന  ഏതാണ്ട് അതേ സമയത്തായിരുന്നു അത്!).&lt;br /&gt;&lt;br /&gt;1921 വരെ വാവിലോവ് സരാറ്റോവില്‍  പ്രൊഫസറായി പ്രവര്‍ത്തിച്ചു. വാവിലോവിന്റെ പഠന പര്യടനങ്ങള്‍ക്ക് ലെനിന്‍ എല്ലാ  പിന്തുണയും നല്‍കി. റഷ്യന്‍ വിപ്ലവം നടന്ന് അധികം വൈകാതെ ലെനിന്‍ഗ്രാഡിലെ  'ഇന്‍സ്റ്റിട്ട്യൂട്ട് ഓപ് അപ്ലൈഡ് ബോട്ടണി ആന്‍ഡ് ന്യൂ ക്രോപ്പ്‌സി'ന്റെ  ചെയര്‍മാനായി വാവിലോവ് നിയമിക്കപ്പെട്ടു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കുറഞ്ഞ  സമയം കൊണ്ടുതന്നെ ലോകപ്രശസ്ത സ്ഥാപനമായി അത് മാറി. 1926 വാവിലോവിന്റെ ജീവിതത്തിലെ  സുപ്രധാനമായ ഒരു വര്‍ഷമായിരുന്നു. കാര്‍ഷികരംഗത്തെ ഗവേഷണമികവിന് ലെനിന്‍ പുരസ്‌കാരം  അദ്ദേഹം നേടുന്നതും, കാര്‍ഷികസസ്യങ്ങളുടെ ഉത്ഭവകേന്ദ്രങ്ങള്‍ സംബന്ധിച്ച പ്രശസ്തമായ  സിദ്ധാന്തം അവതരിപ്പിക്കുന്നതും, ആദ്യ ഭാര്യ ഇകതെരീനയുമായി വേര്‍പിരിയുന്നതും  യെലിനയെ വിവാഹം കഴിക്കുന്നതും, ഇറ്റലിയിലെ പോ താഴ്‌വര പോലുള്ള സുപ്രധാന  കാര്‍ഷികമേഖലകളില്‍ പര്യടനം നടത്തുന്നതുമൊക്കെ ആ വര്‍ഷമായിരുന്നു. 1922-1929  കാലത്ത് 'ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എക്‌സ്‌പെരിമെന്റല്‍ അഗ്രോണമി'യുടെ മേധാവിയും  വാവിലോവ് ആയിരുന്നു. 1930 ല്‍ അത് 'വി.ഐ.ലെനിന്‍ ഓള്‍-യൂണിയന്‍ അക്കാദമി ഓഫ്  അഗ്രിക്കള്‍ച്ചര്‍' ആയി മാറി. 1930-1935 കാലത്ത് അതിന്റെ ആദ്യ പ്രസിഡന്റായി  വാവിലോവ് പ്രവര്‍ത്തിച്ചു. 1930 മുതല്‍ 1940 വരെ 'ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ്  ജനറ്റിക്‌സി'ന്റെ ഡയറക്ടറും അദ്ദേഹം തന്നെയായിരുന്നു. 1931-1940 കാലത്ത്  'ഓള്‍-യൂണിയന്‍ ജ്യോഗ്രഫിക് സൊസൈറ്റി'യുടെ പ്രസിഡന്റും വാവിലോവ് സേവനമനുഷ്ടിച്ചു.  കാര്‍ഷിക ഗവേഷണരംഗത്ത് ഏറ്റവും വലിയ സോവിയറ്റ് ശാസ്ത്രജ്ഞനായി അദ്ദേഹം  അവരോധിക്കപ്പെട്ടതിന്റെ തെളിവുകളാണ് ഈ പദവികള്‍. പ്രത്യേയശാസ്ത്രപരമായ  സംഘര്‍ഷങ്ങള്‍ വിജ്ഞാന വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കരുത് എന്ന  അഭിപ്രായക്കാരനായിരുന്നു വാവിലോവ്. അതിനാല്‍, മുതലാളിത്ത രാഷ്ട്രമായ അമേരിക്കയില്‍  പോലും അദ്ദേഹത്തിന് സുഹൃത്തുക്കളായ ഒട്ടേറെ ശാസ്ത്രജ്ഞരുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;1924  ല്‍ വഌഡിമിര്‍ ലെനിന്‍ അന്തരിച്ചു, ജോസഫ് സ്റ്റാലിന്‍ സോവിയറ്റ് യൂണിയന്റെ  പരമാധികാരിയായി ചുമതലയേറ്റു. അതോടെ, ലെനിനിന്റെ വലംകൈയായി പ്രവര്‍ത്തിച്ച പലരുടെയും  അവസ്ഥ പരുങ്ങലിലായി. ലെവ് കമേനേവ്, ഗ്രിഗറി സിനോവ്യൂവ്, ലിയോണ്‍ ട്രോസ്‌കി  എന്നിങ്ങനെയുള്ള വിപ്ലവനേതാക്കളുടെ അനുഭവമാണ് ഏറ്റവും നല്ല ഉദാഹരണം. സ്വാഭാവികമായും  ആ പട്ടികയില്‍ ഇടംനേടാനായിരുന്നു വാവിലോവിന്റെയും വിധി. കര്‍ഷകരുടെ പരമ്പരാഗത  കാര്‍ഷികവിജ്ഞാനം ബഹുമാനിച്ചുകൊണ്ടുള്ള ഒരു സമീപനരീതിയാണ് വാവിലോവ്  വളര്‍ത്തിയെടുത്തത്. സ്റ്റാലിന്‍ നടപ്പാക്കിയ കാര്‍ഷികപരിഷ്‌ക്കാരങ്ങളുമായി  ഒത്തുപോകുന്നതായിരുന്നില്ല ആ സമീപനം. കര്‍ഷകരുടെ പക്കല്‍നിന്ന് കൃഷിയിടങ്ങള്‍  ബലമായി പിടിച്ചെടുത്ത് പൊതുസ്വത്താക്കി മാറ്റിക്കൊണ്ട് സ്ഥാപിച്ച  കൂട്ടുകൃഷിയിടങ്ങള്‍ കര്‍ഷകരുടെ ഒരു വിധത്തിലുള്ള ക്രിയാത്മകതയെയും  പ്രതിഫലിപ്പിച്ചിരുന്നില്ല. കൃഷിയെന്നത്, ഒരു ഫാക്ടറിയിലെ യാന്ത്രിക  ഏര്‍പ്പാടുപോലെയായി പരിണമിച്ചു. സ്വാഭാവികമായും ധാന്യോത്പാദനം കുറഞ്ഞു.  വിപ്ലവത്തിന് മുമ്പ് റഷ്യന്‍ കര്‍ഷകര്‍ വര്‍ഷംതോറും 16 ലക്ഷം മുതല്‍ 21 ലക്ഷം  കിലോഗ്രാം ധാന്യം വരെ ഉത്പാദിപ്പിച്ചിരുന്നിടത്ത്, സ്റ്റാലിന്റെ പരിഷ്‌ക്കാരങ്ങളുടെ  ഫലമായി അത് എട്ടു ലക്ഷം കിലോഗ്രാമായി ചുരുങ്ങി. കഠിനമായ വരള്‍ച്ച കൂടിയായതോടെ 1930  കളുടെ ആദ്യവര്‍ഷങ്ങളില്‍ വിപ്ലവാനന്തരമുള്ള ഏറ്റവും കൊടിയ ക്ഷാമത്തിന്റെ പിടിയിലായി  സോവിയറ്റ് യൂണിയന്‍. 1934 ല്‍ ക്ഷാമത്തിന് അറുതിയാകുമ്പോഴേക്കും, സര്‍ക്കാരിന്റെ  നയങ്ങളും പട്ടിണിയും മൂലം ലക്ഷക്കണക്കിന് കര്‍ഷകര്‍ രാജ്യംവിട്ടിരുന്നു. നാലു കോടി  കര്‍ഷകര്‍ കൊടുംപട്ടിണിയിലായി. ഏതാണ്ട് 50 ലക്ഷത്തോളം പേര്‍ പട്ടിണി മൂലം മരിച്ചു.  രാഷ്ട്രീയവും സാമ്പത്തികവുമായ തീരുമാനങ്ങളുടെ ഫലമായിരുന്നു ആ ക്ഷാമമെന്ന്  അംഗീകരിക്കാന്‍ സ്റ്റാലിന്‍ തയ്യാറായില്ല. അദ്ദേഹം അതിനൊരു കാരണക്കാരനെ തിരഞ്ഞു.  ലെനിന്റെ പ്രിയപ്പെട്ടവനും രാജ്യത്തെ കാര്‍ഷിക ഗവേഷണത്തിന് നേതൃത്വം  കൊടുക്കുന്നയാളുമായ വാവിലോവ് അതിന് 'യോഗ്യനാ'യി പരിണമിച്ചു!&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവസാനത്തിന്റെ  ആരംഭം&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TIppZwVc5eI/AAAAAAAADtQ/l4fKN6Z6pAY/s1600/Pic6-Stalin.gif"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 156px; height: 190px;" src="http://4.bp.blogspot.com/_B25RyGfIAVE/TIppZwVc5eI/AAAAAAAADtQ/l4fKN6Z6pAY/s400/Pic6-Stalin.gif" border="0" alt="" id="BLOGGER_PHOTO_ID_5515336584861115874" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;രാജ്യത്തിന് പുറത്തു പോകാന്‍ വാവിലോവിന് അവസാനമായി അനുവാദം ലഭിച്ചത്  1932 ലാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ വിത്തുകളെക്കുറിച്ച് പഠിക്കാനുള്ള യാത്ര  ഏറെക്കാലമായി അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. 1931 അവസാനം വാവിലോവ് അവധിക്ക്  അപേക്ഷിക്കുമ്പോള്‍ തന്നെ രാജ്യം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുന്നതിന്റെ  സൂചനകളുണ്ടായിരുന്നു. എന്നാല്‍, അത് 50 ലക്ഷത്തോളം പേരുടെ ജീവനപഹരിക്കുന്ന  തരത്തിലൊരു കൊടിയ ദുരന്തമാകുമെന്ന് വാവിലോവിനും ഊഹിക്കാനായില്ല. 1932-ല്‍ യാത്ര  തിരിച്ച അദ്ദേഹം എട്ടു മാസംകൊണ്ട് ക്യൂബയുള്‍പ്പടെ 14 തെക്കെയമേരിക്കന്‍  രാജ്യങ്ങളില്‍ പര്യവേക്ഷണം നടത്തി വിത്തുകളെയും വിളകളെയും കുറിച്ച് പഠിച്ചു. യാത്ര  തിരിക്കുന്നതിന് മുമ്പുതന്നെ സ്റ്റാലിന്റെ വിശ്വസ്തരുടെ പക്കല്‍ നിന്നും  വാവിലോവിനെതിരെ എതിര്‍പ്പ് ഉയര്‍ന്നു തുടങ്ങിയിരുന്നു. രാജ്യം ക്ഷാമത്തിന്റെ  വറുതിയിലായിരിക്കുമ്പോള്‍ കാര്‍ഷിക ഗവേഷണത്തിന്റെ മേധാവി 'സ്ഥലങ്ങള്‍ കണ്ട്  നടക്കുന്നത്' സ്വാഭാവികമായും വിമര്‍ശിക്കപ്പെട്ടു. വാവിലോവ് ലാറ്റിനമേരിക്കയില്‍  നിന്ന് തിരിച്ചെത്തും മുമ്പ് 'പീപ്പിള്‍സ് കമ്മിസരിയറ്റ് ഓഫ് ഇന്റേണല്‍ അഫയേഴ്‌സ്'  (സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബി.യുടെ മുന്‍ഗാമിയാണ് 'എന്‍.കെ.വി.ഡി.'യെന്ന  ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന ആ സംഘടന) അദ്ദേഹത്തിന്റെ പേരില്‍ ഒരു ഫയല്‍  തുറന്നു. ക്ഷാമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എത്രയും വേഗം ഭക്ഷ്യസുരക്ഷ  സാധ്യമാകുമോ എന്ന ചിന്ത സോവിയറ്റ് നേതാക്കളിലും ശാസ്ത്രജ്ഞരിലും അപ്പോഴേക്കും  ശക്തിപ്പെട്ടു. എന്നാല്‍, വാവിലോവിനോ അദ്ദേഹം ശേഖരിച്ച വിത്തുകളുടെ വന്‍ശേഖരത്തിനോ  പെട്ടന്നൊരു മാര്‍ഗം നല്‍കുക സാധ്യമായിരുന്നില്ല. ക്ഷാമങ്ങള്‍ ഇല്ലാതാക്കാനുള്ള  ദീര്‍ഘകാല പദ്ധത ിയായിരുന്നു വാവിലോവിന്റെ പക്കലുള്ളത്.&lt;br /&gt;&lt;br /&gt;ഇവിടെയാണ്,  സ്റ്റാലിന്റെ പ്രിയങ്കരനായ ട്രോഫിം ലിസെങ്കോ രംഗത്തെത്തുന്നത്. കാര്‍ഷികോത്പാദനം  വര്‍ധിപ്പിക്കാന്‍ കുറുക്കു വഴിയുണ്ടെന്ന് അവകാശപ്പെട്ട ലിസെങ്കോ, 1934  ആയപ്പോഴേക്കും സോവിയറ്റ് നാട്ടിലെ ഏറ്റവും സമുന്നതനായ കാര്‍ഷികശാസ്ത്രജ്ഞന്‍ എന്ന  പദവി കരസ്ഥമാക്കി. വാവിലോവിനെ അപേക്ഷിച്ച് ലിസെങ്കോയ്ക്ക് അനുകൂലമായിരുന്നു  സാഹചര്യങ്ങള്‍. കാര്യമായ ശാസ്ത്രഗവേഷണ പരിചയമില്ലെങ്കിലും, കര്‍ഷക പശ്ചാത്തലമുള്ള  വ്യക്തിയായിരുന്നു ലിസെങ്കോ. വാവിലോവാണെങ്കിലോ സമ്പന്ന കുടുംബത്തില്‍  നിന്നുള്ളയാളും. 'ശരിയായ ശാസ്ത്രം മാക്‌സിസം മാത്രം' എന്നാണ് ലിസെങ്കോ  പറഞ്ഞിരുന്നത്. മാക്‌സിസത്തെ സേവിക്കാനുള്ളതാണ് ബാക്കി ശാസ്ത്രശാഖകളെല്ലാം!  മുതലാളിത്ത രാജ്യങ്ങള്‍ അംഗീകരിക്കുന്ന ഡാര്‍വിനിസം തെറ്റാണെന്ന് ലിസെങ്കോ  വാദിച്ചു. പ്രകൃതിനിര്‍ധാരണമല്ല ജീവപരിണാമത്തിന് നിദാനം. പരിസ്ഥിതികളുടെ സമ്മര്‍ദം  മൂലം ആര്‍ജിക്കുന്ന ഗുണങ്ങളാണ് തലമുറയില്‍ നിന്ന് തലമുറയിലേക്ക് പകരുന്നത്.  പരിണാമത്തിന് പിന്നില്‍ ആര്‍ജിതഗുണങ്ങളാണെന്ന സിദ്ധാന്തം പതിനെട്ടാം നൂറ്റാണ്ടില്‍  ജീന്‍ ബാപ്റ്റിസ്റ്റ് ലാമാര്‍ക്കാണ് അവതരിപ്പിച്ചത്. ഉദാഹരണത്തിന് ജിറാഫിന്റെ  കാര്യമെടുക്കാം. പൊക്കമുള്ള മരങ്ങളില്‍ നിന്ന് ഭക്ഷണം തേടാന്‍ കഴുത്തു നീട്ടി  നീട്ടിയാണ് ജിറാഫ് ഇപ്പോഴത്തെ നിലയ്‌ക്കെത്തിയത്. പരിസ്ഥിതിക്കനുസരിച്ച് ലഭിച്ച  ഗുണം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടപ്പോള്‍ കഴുത്തു നീണ്ട ജിറാഫുണ്ടായി!  ശാസ്ത്രലോകം അതിനകം തള്ളിക്കളഞ്ഞ ലാമര്‍ക്കിസം പക്ഷേ, സ്റ്റാലിന് കീഴില്‍  ശക്തിപ്പെട്ട പ്രത്യയശാസ്ത്രത്തിന് അനുകൂലമായ ഒന്നായിരുന്നു. 'ആര്‍ജിതഗുണങ്ങളുടെ  സഹായമില്ലാതെ പരിണാമം സംഭവിക്കില്ല' എന്ന വാദത്തെക്കുറിച്ച് നോബല്‍ പുരസ്‌കാര  ജേതാവ് ഹെര്‍മന്‍ മുള്ളര്‍ അക്കാലത്ത് സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ  കാര്‍ഷിക സെക്രട്ടറിയോട് തിരക്കി. 'ന്യൂനപക്ഷങ്ങള്‍ ഭരണകക്ഷിയിലുള്ളവരെക്കാള്‍  ജനിതകമായി പിന്നിലാണ് എന്നാണോ ഇതില്‍നിന്ന് മനസിലാക്കേണ്ടത്' എന്നായിരുന്നു ചോദ്യം.  അതിന് സെക്രട്ടറി പി.എന്‍.യാക്കോലേവ് നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു-'എല്ലാ  അര്‍ഥത്തിലും വംശീയ ന്യൂനപക്ഷങ്ങള്‍ ഞങ്ങളെക്കാള്‍ പിന്നിലാണ്.....എന്നാല്‍,  സോഷ്യലിസത്തിന്‍ കീഴില്‍ രണ്ടോ മൂന്നോ തലമുറ ജീവിച്ചുകഴിയുമ്പോള്‍, അവരുടെ ജീനുകളും  പരിഷ്‌ക്കരിക്കപ്പെടും. എല്ലാവരും തുല്യരാകും'! (ഏതാണ്ട് ഒരേ കാലയളവില്‍ രണ്ട്  ഏകാധിപതികള്‍ക്ക് -സ്റ്റാലിനും ഹിറ്റ്‌ലര്‍ക്കും- കീഴില്‍ ഡാര്‍വിനിസം എങ്ങനെയാണ്  പരിഗണിക്കപ്പെട്ടത് എന്നകാര്യം കൗതുകമുണര്‍ത്തുന്നു. സ്റ്റാലിന്റെ  മേല്‍നോട്ടത്തില്‍ ഡാര്‍വിനിസം നിരസിക്കപ്പെട്ടപ്പോള്‍, നാസി ആശയങ്ങള്‍ക്കനുസരിച്ച്  സ്റ്റാലിന്‍ അതിനെ ദുര്‍വ്യാഖ്യാനം ചെയ്തു. ഡാര്‍വിനിസത്തിന്റെ അന്തസത്ത തന്നെ  സംശയിക്കപ്പെടാന്‍ ഹിറ്റ്‌ലറുടെ നടപടി വഴിവെച്ചു). &lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/TIppwdAn_TI/AAAAAAAADtY/WEmztp34et4/s1600/Pic7-Lysenko.gif"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 147px; height: 213px;" src="http://1.bp.blogspot.com/_B25RyGfIAVE/TIppwdAn_TI/AAAAAAAADtY/WEmztp34et4/s400/Pic7-Lysenko.gif" border="0" alt="" id="BLOGGER_PHOTO_ID_5515336974810479922" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;br /&gt;ലിസെങ്കോയുടെ ആശയങ്ങള്‍  അംഗീകരിക്കാനോ ഡാര്‍വീനിയന്‍ തത്വങ്ങള്‍ തള്ളിക്കളയാനോ വാവിലോവ് തയ്യാറല്ലായില്ല.  ലിസെങ്കോയുടേത് വ്യാജശാസ്ത്രമാണെന്ന് മറ്റാരേക്കാളും ബോധ്യമുള്ളത് വാവിലോവ്  തന്നെയായിരുന്നു. ലിസെങ്കോ രംഗത്തെത്തിയതോടെ, വാവിലോവിന്റെ ഗവേഷണങ്ങള്‍ക്ക്  സ്റ്റാലിന്‍ ഭരണകൂടത്തിന്റെ ചങ്ങല വീണു. വിദേശയാത്രകള്‍ വിലക്കപ്പെട്ടു. ലെനിന്‍  രൂപംനല്‍കുകയും, വാവിലോവ് നേതൃത്വം വഹിക്കുകയും ചെയ്ത വിശാലമായ സോവിയറ്റ്  കാര്‍ഷികഗവേഷണ സംവിധാനം, എന്തുകൊണ്ട് ലക്ഷങ്ങള്‍ പട്ടിണിയാല്‍ മരിക്കുന്നത്  തടഞ്ഞില്ല എന്നകാര്യം അന്വേഷിക്കാന്‍ പീപ്പിള്‍സ് കമ്മീഷന്‍ കൗണ്‍സിലിനെ  സ്റ്റാലിന്‍ ചുമതലയേല്‍പ്പിച്ചു. 1934 മെയിലായിരുന്നു അത്. വാവിലോവിനെ  കാത്തിരിക്കുന്ന അനിവാര്യമായ വിധിയെക്കുറിച്ചുള്ള വ്യക്തമായ സൂചനയായി ആ നടപടി.  വാവിലോവ് നേതൃത്വം നല്‍കുന്ന വിത്തുഗവേഷണം പാശ്ചാത്യ ഗവേഷകരെപ്പോലും  അസൂയപ്പെടുത്തുന്ന കാര്യം സ്റ്റാലിന്‍ ഭരണകൂടം കണ്ടതായി നടിച്ചില്ല. കൗണ്‍സിലിലെ  സഖാക്കള്‍ക്ക് അംഗീകരിക്കാനാവുന്നതായിരുന്നില്ല, വാവിലോവ് മുന്നോട്ടുവെച്ച  ശാസ്ത്രത്തിന്റെ വഴികളും ദീര്‍ഘകാല പദ്ധതികളും. ഭാവിയില്‍ ക്ഷാമങ്ങള്‍ ഒഴിവാക്കാന്‍  സോവിയറ്റ് കാര്‍ഷികഗവേഷണം പുനസംഘടിപ്പിക്കണമെന്ന് ശുപാര്‍ശയോടെ രണ്ടു  മാസത്തിനുള്ളില്‍ അവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വാവിലോവിന്റെ സമീപനം  'അങ്ങേയറ്റം അപര്യാപ്തം' എന്നാണ് കൗണ്‍സില്‍ വിലയിരുത്തിയത്. ഒരു  വര്‍ഷത്തിനുള്ളില്‍ വാവിലോവ് തരംതാഴ്ത്തപ്പെട്ടു. 1935 ല്‍ 'സെന്‍ട്രല്‍  എക്‌സിക്യുട്ടീവ് കമ്മറി'യിലെ സമുന്നത പദവിയില്‍ നിന്ന് അദ്ദേഹം പുറത്തായി.  അതേസമയം, ലിസെങ്കോയ്ക്ക് സ്റ്റാലിന്റെ പ്രശംസ യഥേഷ്ടം  ലഭിക്കുന്നുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;1936 ആയപ്പോഴേക്കും സഞ്ചാരസ്വാതന്ത്ര്യം പോലും  ഏതാണ്ട് നിക്ഷേധിക്കപ്പെട്ട അവസ്ഥയിലായി വാവിലോവ്. ലോകമെങ്ങും താന്‍ നടത്തിയ  യാത്രകളിലെ വിവരങ്ങള്‍ മുഴുവന്‍ സമാഹരിച്ച് World Varietal Resources of Grain  Crops എന്ന പേരിലുള്ള ബൃഹത്ഗ്രന്ഥത്തിന്റെ രചന വാവിലോവ് ആരംഭിച്ചു.  സഹപ്രവര്‍ത്തകനായ കോസ്റ്റാന്റിന്‍ പാന്‍ഗെലോയ്ക്ക് വാവിലോവ് എഴുതി, 'വേഗം  ജോലിയെടുക്കുക. കഴിയുന്നതും വേഗം പ്രസിദ്ധീകരണത്തിന് തയ്യാറാക്കുക'. ആ  തിടുക്കത്തിന് കാരണമുണ്ടായിരുന്നു, തങ്ങളുടെ സഹപ്രവര്‍ത്തകരായ ഒന്നര ഡസനോളം  ജനിതകശാസ്ത്രജ്ഞര്‍ ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷമായ വിവരം വാവിലോവും  പാന്‍ഗെലോയും നിസ്സഹായതയോടെ മനസിലാക്കിയിരുന്നു. ലിസെങ്കയോടുള്ള എതിര്‍പ്പായിരുന്നു  അവരുടെ മേലുള്ള കുറ്റം. 1937 ല്‍ ഏഴാമത്തെ അന്താരാഷ്ട്ര ജനിതകശാസ്ത്ര കോണ്‍ഗ്രസ്സ്  മോസ്‌കോയില്‍ സംഘടിപ്പിക്കാന്‍ വാവിലോവ് കുറെക്കാലമായി പ്രവര്‍ത്തിക്കുകയായിരുന്നു.  പക്ഷേ, അത് അനുവദിക്കപ്പെട്ടില്ല. പകരം എഡിന്‍ബറോയിലാണ് സമ്മേളനം നടന്നത്.  സമ്മേളനത്തിന്റെ ഓണററി പ്രസിഡന്റായി വാവിലോവ് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും, അതില്‍  പങ്കെടുക്കാന്‍ അദ്ദേഹത്തിന് അനുവാദം നിഷേധിക്കപ്പെട്ടു. 1939 ഒടെ കാര്യങ്ങള്‍  വ്യക്തമായി. ജനിതകശാസ്ത്രത്തിന് സോവിയറ്റ് സര്‍ക്കാരിന്റെ പിന്തുണ ഇല്ല. 1939  മാര്‍ച്ച് മാസത്തില്‍ ഓള്‍ യൂണിയന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് പ്ലാന്റ് ബ്രീഡിങില്‍  വെച്ച് വാവിലോവ് ലിസെങ്കോയുമായി മുഖാമുഖം ഏറ്റുമുട്ടി. ആ സംഭവത്തിന് ശേഷം ഒരോ  നിമിഷവും ഭയന്നാണ് വാവിലോവ് ജീവിച്ചത്.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;തടവറയിലെ  അന്ത്യം&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;br /&gt;ലിസെങ്കോയുമായുള്ള വിധിനിര്‍ണായകമായ ആ ഏറ്റുമുട്ടല്‍ കഴിഞ്ഞ് ഒരു  വര്‍ഷമായി. വാവിലോവ് ഏത് നിമിഷവും അറസ്റ്റുചെയ്യപ്പെടാം എന്ന്  അധികാരകേന്ദ്രങ്ങളിലുള്ളവര്‍ക്ക് അറിയാമായിരുന്നു. കൃഷിവകുപ്പിന്റെ ചുമതലയുള്ള  പീപ്പിള്‍സ് കമ്മിസറിയറ്റിലെ വാവിലോവിന്റെ മുന്‍മേധാവി അദ്ദേഹത്തോട് പോളണ്ടിന്റെ  അതിര്‍ത്തിയില്‍ യുക്രൈന്റെ പടിഞ്ഞാറന്‍ ഭാഗത്ത് കാര്‍പാത്യന്‍ പര്‍വമേഖലയില്‍ ഒരു  പര്യവേക്ഷണത്തിന് തയ്യാറാകാന്‍ ആവശ്യപ്പെട്ടു. 1940 ജൂലായ് 23 ന് വാവിലോവ് അതു  സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് കൈപ്പറ്റി. വീര്‍പ്പുമുട്ടലില്‍ നിന്ന് ആശ്വാസം  നേടാനുള്ള ഏറ്റവും മുന്തിയ മാര്‍ഗം, വിത്തുകള്‍ തേടി വിദൂര പര്‍വതമേഖലയില്‍  അലയുകയാണെന്ന കാര്യം വാവിലോവിന് അറിയാമായിരുന്നു. അത്യുത്സാഹത്തോടെ അദ്ദേഹം  യാത്രയ്ക്ക് സന്നാഹങ്ങള്‍ ഒരുക്കി. സംഘാംഗങ്ങളെ അദ്ദേഹം തന്നെ നിശ്ചയിച്ചു. ജൂലായ്  26 ന് കീവില്‍ യുക്രൈന്‍ അക്കാദമി ഓഫ് സയന്‍സസിലെത്തി അദ്ദേഹം സംഘാംഗങ്ങളുമായി  സന്ധിച്ചു. സോവിയറ്റ് നിര്‍മിത സെഡാനില്‍ പര്‍വതമേഖലയിലേക്ക് യാത്രയായ ആ  ശാസ്ത്രജ്ഞന്‍, പടിഞ്ഞാറന്‍ യുക്രൈനില്‍ കീവിനും ല്‌വോവിനുമിടയ്ക്കുള്ള പ്രദേശത്തെ  കൃഷിയിടങ്ങളില്‍ വിത്തുകള്‍ തിരഞ്ഞ് സഞ്ചരിച്ചു. തന്റെ ഏറ്റവും പ്രിയപ്പെട്ട  പ്രവര്‍ത്തനം അദ്ദേഹം അവസാനമായി ആസ്വദിക്കുകയായിരുന്നു. 1940 ആഗസ്ത് ആറിന്  ചെര്‍ണോവ്‌സ്‌കിക്കും പോളണ്ട്-റുമാനിയ അതിര്‍ത്തിക്കുമിടയ്ക്ക് കാര്‍പാത്യന്‍  പര്‍വതനിരയുടെ ഏറ്റവും വിദൂരമായ കൃഷിയിടങ്ങളില്‍ വിത്തുകള്‍ തിരയുകയായിരുന്ന  വാവിലോവിനെ തേടി ഒരു കറുത്ത സെഡാനെത്തി. ആ വാഹനത്തിലെത്തിയവര്‍, മോസ്‌കോയില്‍  അത്യാവശ്യമായി ഒരു മീറ്റിങിനെന്ന് പറഞ്ഞ് അദ്ദേഹത്തെ കൊണ്ടുപോയി.  സഹപ്രവര്‍ത്തകരാരും പിന്നീട് വാവിലോവിനെ കണ്ടിട്ടില്ല.&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TIpqXY2ZMMI/AAAAAAAADtg/wYheAgWmbDE/s1600/Pic8-In-prison.gif"&gt;&lt;img style="float:left; margin:0 10px 10px 0;cursor:pointer; cursor:hand;width: 142px; height: 187px;" src="http://3.bp.blogspot.com/_B25RyGfIAVE/TIpqXY2ZMMI/AAAAAAAADtg/wYheAgWmbDE/s400/Pic8-In-prison.gif" border="0" alt="" id="BLOGGER_PHOTO_ID_5515337643708723394" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;അടുത്ത രണ്ടു  വര്‍ഷക്കാലം വാവിലോവ് ആയിരക്കണക്കിന് മണിക്കൂറുകള്‍ ചോദ്യംചെയ്യലിന് വിധേയനായി.  ദിവസവും നിന്ന നില്‍പ്പില്‍ പത്തു മുതല്‍ 13 മണിക്കൂര്‍ വരെയാണ് അധികൃതര്‍  അദ്ദേഹത്തെ ഭേദ്യം ചെയ്തത്. കാര്‍പാത്യന്‍ പര്‍വതമേഖലയില്‍ നിന്ന് പോളണ്ടിലൂടെ  രക്ഷപ്പെടാന്‍ ശ്രമിച്ചു, ബ്രിട്ടന് വേണ്ടിയും സോവിയറ്റ് വിരുദ്ധ സംഘടനകള്‍ക്കു  വേണ്ടിയും ചാരപ്രവര്‍ത്തനം നടത്തി, തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ അദ്ദേഹത്തിന് മേല്‍  ആരോപിക്കപ്പെട്ടു. ആവശ്യത്തിന് വിത്തുണ്ടാക്കാതിരിക്കക വഴി സോവിയറ്റ്  കാര്‍ഷികമേഖലയെ 'മനപ്പൂര്‍വം' തകര്‍ത്തു എന്നതായിരുന്നു ഏറ്റവും ക്രൂരമായ ആരോപണം.  1931-32 കാലത്ത് ആവശ്യത്തിന് വിത്തില്ലാതെ വന്നതാണ് കഠിനമായ ക്ഷാമത്തിന്  കാരണമായതെന്ന് കോടതി നിഗമനത്തിലെത്തി. എന്നുവെച്ചാല്‍, ഒടുവില്‍ സ്റ്റാലിന് ഒരു  ബലിയാടിനെക്കിട്ടി എന്നര്‍ഥം. 1941 ജൂലായ് 9 ന് വിധി വന്നു, 'നിക്കോലേയ് വാവിലോവ്  പരമാവധി ശിക്ഷ അര്‍ഹിക്കുന്നു-അയാളെ വെടിവെച്ചു കൊല്ലുകയും വസ്തുവകകള്‍  കണ്ടുകെട്ടുകയും ചെയ്യുക'. സോവിയറ്റ് സുപ്രീംകോടതിയുടെ മിലിട്ടറി കൊളിജിയം  പുറപ്പെടുവിച്ച വിധി പക്ഷേ, എന്തുകൊണ്ടോ നടപ്പായില്ല. വാവിലോവിനെ വെടിവെച്ചു  കൊന്നില്ല. പകരം, മോസ്‌കോയില്‍ നിന്ന് ഏതാണ്ട് 900 കിലോമീറ്റര്‍ അകലെ, രണ്ടു  പതിറ്റാണ്ടു മുമ്പ് വാവിലോവ് അക്കാദമിക് പ്രവര്‍ത്തനം ആരംഭിച്ച സരാറ്റോവിലേക്ക്  അദ്ദേഹത്തെ മാറ്റി. (റഷ്യയില്‍ ഭക്ഷ്യോത്പാദനം കൂട്ടാനുള്ള പ്രവര്‍ത്തനത്തില്‍  വാവിലോവ് ഏര്‍പ്പെട്ടിരിക്കുന്നതായി പത്രപ്രസ്താവന ഇറക്കാന്‍ അധികൃതര്‍ മറന്നില്ല).  വാവിലോവിനെ വിട്ടയയ്ക്കാന്‍ സഹായിച്ചേക്കുമെന്ന പ്രതീക്ഷയില്‍ അദ്ദേഹത്തിന്  ബ്രിട്ടീഷ് റോയല്‍ സൊസൈറ്റി ഫെലോഷിപ്പ് നല്‍കപ്പെട്ടു.&lt;br /&gt;&lt;br /&gt;സ്റ്റാലിന്റെ  ക്രോധത്തിനിരയായി ജയിലിലടയ്ക്കപ്പെട്ട ഒട്ടേറെ സഹപ്രവര്‍ത്തകരെ സരാറ്റോവിലെ  ജയിലില്‍ വാവിലോവ് കണ്ടുമുട്ടി. റഷ്യന്‍ പത്രപ്രവര്‍ത്തകനായ മാര്‍ക്ക്  പൊപ്പോവ്‌സ്‌കി വിവരിച്ചിരിക്കുന്നതു പ്രകാരം, ജയിലില്‍ വാവിലോവ്  സഹപ്രവര്‍ത്തകര്‍ക്ക് ആശ്വാസമായിരുന്നു. കഴിയുമ്പോഴൊക്കെ അവരെ ആഹ്ലാദിപ്പിക്കാനും  രസിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു. തങ്ങളുടെ ദുര്‍വിധിയോര്‍ത്ത് വിലപിക്കുന്നതിന്  പകരം ചരിത്രം, ജീവശാസ്ത്രം, തടിവ്യവസായം തുടങ്ങിയ വിഷയങ്ങളില്‍ ഒരു 'പ്രഭാഷണ  പരമ്പര' തന്നെ വാവിലോവ് തടവറയില്‍ സംഘടിപ്പിച്ചു! ഒരോരുത്തരും ഊഴമിട്ട് പ്രഭാഷണം  നടത്തണമായിരുന്നു. താഴ്ന്ന ശബ്ദത്തിലേ അവര്‍ക്ക് സംസാരിക്കാന്‍  കഴിയുമായിരുന്നുള്ളു. കാരണം, ശബ്ദം ജയില്‍വാര്‍ഡന്റെ ചെവിയിലെത്താന്‍ പാടില്ല.  തങ്ങളെ വിട്ടയയ്ക്കും എന്ന് ഒരുവേള വാവിലോവ് പ്രതീക്ഷിച്ചു, വീണ്ടും  ഗവേഷണത്തിലേര്‍പ്പെടാമെന്ന് അദ്ദേഹം ആശിച്ചു. എന്നാല്‍, 1942 ആയപ്പോഴേക്കും  കാര്യങ്ങള്‍ വ്യക്തമായി. അദ്ദേഹത്തെ കുറെശ്ശെയായി പട്ടിണിക്കിട്ട് കൊല്ലാനാണ്  പദ്ധതി. ഭക്ഷണം പിടിച്ചു പറിക്കുന്ന സ്വഭാവമുള്ള ഒരു മാനസിക രോഗിയെ വാവിലോവിന്റെ  സെല്ലില്‍ അധികൃതര്‍ പാര്‍പ്പിച്ചത് യാദൃശ്ചികമായിട്ട് ആയിരുന്നില്ല! ആവശ്യത്തിന്  ഭക്ഷണം കിട്ടാതെ വയറിളക്കവും നീരുവീക്കവും പിടിച്ച് എല്ലുംതോലുമായ വാവിലോവ്, 1943  ജനവരി 26 ന് തടവറയില്‍ അന്ത്യശ്വാസം വലിച്ചു. ലോകത്തിന്റെ വിശപ്പുമാറ്റാന്‍  മറ്റാരെക്കാളും കൂടുതല്‍ പരിശ്രമിച്ച ആ മഹാശാസ്ത്രജ്ഞന്‍ അങ്ങനെ വിടവാങ്ങി. 1945  ല്‍ സോവിയറ്റ് അക്കാദമി ഓഫ് സയന്‍സിന്റെ അംഗത്വ ലിസ്റ്റില്‍ നിന്ന് അദ്ദേഹത്തിന്റെ  പേര് നീക്കം ചെയ്തു.&lt;br /&gt;&lt;br /&gt;വാവിലോവ് തടവറയില്‍ കഴിയുന്ന 1941 കാലത്താണ് നാസി  സൈന്യം സോവിയറ്റ് യൂണിയനെ ആക്രമിക്കുന്നത്. വാവിലോവും കൂട്ടരും സ്ഥാപിച്ച  വിത്തുബാങ്ക് സ്ഥിതിചെയ്യുന്ന ലെനിന്‍ഗ്രാഡ് (പഴയ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്)  നാലുവര്‍ഷക്കാലം നാസിപ്പടയുടെ ബ്ലോക്കേഡില്‍ പെട്ടു. നാസിപ്പട അവിടെയെത്തും മുമ്പ്  ലെനിന്‍ഗ്രാഡില്‍ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ഹെര്‍മിറ്റേജിലെ കലാസൃഷ്ടികളുടെ  അമൂല്യശേഖരം അവിടെ നിന്ന് സോവിയറ്റ് അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.  എന്നാല്‍, ഹെര്‍മിറ്റേജിന് ഏതാനും ബ്ലോക്കുകള്‍ക്കപ്പുറത്ത് സെന്റ് ഐസക്‌സ്  സ്‌ക്വയറില്‍ സ്ഥിതിചെയ്യുന്ന വിത്തുബാങ്കിലെ 3.8 ലക്ഷം അമൂല്യ വിത്തുകളുടെ  കാര്യത്തില്‍ സ്റ്റാലിന്‍ ഭരണകൂടത്തിന് താത്പര്യം തോന്നിയില്ല. വാവിലോവ്  ഉള്‍പ്പടെയുള്ള റഷ്യന്‍ ശാസ്ത്രജ്ഞര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്  ശേഖരിച്ച ആ വിത്തുകള്‍ സംരക്ഷിക്കേണ്ട ചുമതല, ബ്ലോക്കേഡിന്റെ സമയത്ത്  അവിടുണ്ടായിരുന്ന ശാസ്ത്രജ്ഞരുടേത് മാത്രമായി. വാവിലോവിനെ സ്‌നേഹിക്കുകയും  ആദരിക്കുകയും ചെയ്യുന്ന സഹപ്രവര്‍ത്തകര്‍, അദ്ദേഹം സ്ഥാപിച്ച ആ വിത്തുബാങ്ക്  സംരക്ഷിക്കാനായി ജീവന്‍ പണയംവെച്ച് പ്രവര്‍ത്തിച്ചു. 1944 ല്‍ ബ്ലോക്കേഡിന്  അറുതിയാകുമ്പോഴേക്കും ലെനിന്‍ഗ്രാഡില്‍ ഏഴുലക്ഷം പേര്‍ ഭക്ഷണം കിട്ടാതെ വിശന്നു  മരിച്ചിരുന്നു. വിശപ്പുകൊണ്ട് എന്തുംചെയ്യുന്ന സ്ഥിതിയിലുള്ള ജനങ്ങളില്‍ നിന്നും  നാസപ്പടയില്‍ നിന്നുമാണ് ആ വിത്തുകളെ കാക്കുകയും ജീവിപ്പിക്കുകയും ചെയ്യേണ്ട കടമ  ശാസ്ത്രജ്ഞരുടെ ചുമലില്‍ വീണത്. വാവിലോവിന്റെ ഏറ്റവും വിശ്വസ്തരായ ഏഴ്  സഹപ്രവര്‍ത്തകര്‍ വിത്തുബാങ്ക് സംരക്ഷിക്കുന്നതിനിടെ വീണു മരിച്ചു. വിശന്നു  മരിച്ചിട്ടും ആ വിത്തുകളൊന്നു പോലും ആഹാരമാക്കാന്‍ അവര്‍ തയ്യാറായില്ല. (900  കിലോമീറ്റര്‍ അകലെ സരാറ്റോവിലെ ജയിലില്‍ ആ വിത്തുബാങ്കിന്റെ സ്ഥാപകനും വിശന്നു  മരിക്കുകയാണെന്ന് അന്നാരും അറിഞ്ഞില്ല). വാവിലോവിന്റെ സഹപ്രവര്‍ത്തകര്‍ ജീവന്‍  കൊടുത്ത് സംരക്ഷിച്ച ആ വിത്തുബാങ്കാണ് ഇപ്പോള്‍ ആ മഹാശാസ്ത്രജ്ഞന്റെ ഏറ്റവും വലിയ  സ്മാരകം; സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ഇപ്പോള്‍ VIR എന്ന ചുരുക്കപ്പേരില്‍  'എന്‍.ഐ.വാവിലോവ് ഓള്‍-റഷ്യന്‍ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ്  പ്ലാന്റ് ഇന്‍ഡസ്ട്രി' പ്രവര്‍ത്തിക്കുന്നു.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;പാടങ്ങളില്‍ വിളയുന്ന  'വാവിലോവ്'&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TIpqni5taxI/AAAAAAAADto/oMeLsAU6HRg/s1600/Pic9.gif"&gt;&lt;img style="float:right; margin:0 0 10px 10px;cursor:pointer; cursor:hand;width: 142px; height: 195px;" src="http://4.bp.blogspot.com/_B25RyGfIAVE/TIpqni5taxI/AAAAAAAADto/oMeLsAU6HRg/s400/Pic9.gif" border="0" alt="" id="BLOGGER_PHOTO_ID_5515337921284893458" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;1953 മാര്‍ച്ച് അഞ്ചിന് സ്റ്റാലിന്‍ യുഗം അവസാനിച്ചു. അതോടെ  സോവിയറ്റ് നാടുകളില്‍ വാവിലോവിനോടുണ്ടായിരുന്ന എതിര്‍പ്പിന്റെ ശക്തി കുറഞ്ഞു.  എങ്കിലും ലിസെങ്കോയുടെ മേധാവിത്വം ഒരു പതിറ്റാണ്ടുകൂടി തുടര്‍ന്നു. സോവിയറ്റ്  ശാസ്ത്രജ്ഞരുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് 1964 ലാണ് ലിസെങ്കോയിസത്തിന്  അറുതിയുണ്ടാകുന്നത്. പക്ഷേ, അപ്പോഴേക്കും ലിസെങ്കോ വരുത്തിയ നാശം  ചില്ലറയല്ലായിരുന്നു. വാവിലോവിന്റെ നേതൃത്വത്തില്‍ ലോകത്ത് ഏറ്റവും മികച്ച  ജനിതകഗവേഷണം നടന്നിരുന്ന സ്ഥലം സോവിയറ്റ് യൂണിയനായിരുന്നു. ലിസെങ്കോ ആ ഗവേഷണങ്ങളെ  പതിറ്റാണ്ടുകള്‍ പിന്നോട്ടു നയിച്ചു. പിന്നീട് ഒരുകാലത്തും ജനിതകഗവേഷണ രംഗത്ത്  ശക്തിയാകാന്‍ സോവിയറ്റ് യൂണിയനോ റഷ്യയ്‌ക്കോ കഴിഞ്ഞില്ല. ലിസങ്കോയിസത്തിന്  അറുതിയായതോടെ, വാവിലോവ് തുടങ്ങിവെച്ച വിളഗവേഷണവും മറ്റും ശക്തിപ്പെടുത്താന്‍  അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു.  യു.എസ്.എസ്.ആര്‍. അക്കാദമി ഓഫ് സയന്‍സ് 1965 ല്‍ 'വാവിലോവ് അവാര്‍ഡും', 1968 ല്‍  'വാവിലോവ് മെഡലും' ഏര്‍പ്പെടുത്തി. ഒട്ടേറെ പുസ്‌കങ്ങള്‍ വാവിലോവിന്റെ ജീവിതത്തെയും  പഠനങ്ങളെയും കുറിച്ച് പുറത്തു വന്നു. വാവിലോവിന്റെ സ്മരണ ഇന്ന് റഷ്യന്‍  ശാസ്ത്രലോകത്തിന് ആവേശവും അഭിമാനവും സമ്മാനിക്കുന്നു. ആ മഹാശാസ്ത്രജ്ഞന്റെ  പിന്തുടര്‍ച്ച നിലനില്‍ക്കുന്നത് പക്ഷേ, ഇത്തരം സ്മാരകങ്ങളില്‍ മാത്രമല്ല.  റഷ്യയിലും മറ്റ് പലരാജ്യങ്ങളിലും ഇന്ന് ലക്ഷണങ്ങളുടെ വിശപ്പടക്കുന്ന  കാര്‍ഷികവിളകളാണ് വാവിലോവിന്റെ യഥാര്‍ഥ സ്മാരകങ്ങള്‍.&lt;br /&gt;&lt;br /&gt;1930 ല്‍ രണ്ടാം തവണ  അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിക്കുന്ന വേളയില്‍, പടിഞ്ഞാറന്‍ ടെക്‌സാസിലെ  ഊഷരപ്രദേശത്ത് വളരുന്ന ഒട്ടേറെ സൂര്യകാന്തിയിനങ്ങള്‍ വാവിലോവിന്റെ സവിശേഷ ശ്രദ്ധ  പിടിച്ചുപറ്റുകയുണ്ടായി. അമേരിക്കന്‍ വിത്തുഗവേഷകര്‍ തികച്ചും അവഗണിച്ചു കളഞ്ഞ ആ  തദ്ദേശയിനങ്ങളില്‍ ഒരെണ്ണം 'Helianthus lenticularis' എന്നു ശാസ്ത്രീയനാമമുള്ള  ഇനമായിരുന്നു. അതിന്റെ കുറെ വിത്തുകള്‍ വാവിലോവ് സ്വദേശത്തെത്തിച്ചു. കൂടുതല്‍  പാചകയെണ്ണ നല്‍കുന്ന സൂര്യകാന്തി വിത്ത് രൂപപ്പെടുത്താന്‍  ശ്രമത്തിലേര്‍പ്പെട്ടിരുന്ന വി.എസ്.പുസ്‌തോവൊയിറ്റ് ആ ടെക്‌സാസ് ഇനത്തെ, Helianthus  annuus എന്ന തദ്ദേശയിനവുമായി സമ്മേളിപ്പിച്ച് മുന്തിയ സങ്കരയിനം സൂര്യകാന്തിക്ക്  രൂപംനല്‍കാന്‍ ശ്രമിച്ചു. 30 വര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍, അപൂരിതകൊഴുപ്പുകളുടെ  (polyunsaturated oils) കാര്യത്തില്‍ മറ്റ് സൂര്യകാന്തിയിനങ്ങളെ ബഹുദൂരം  കടത്തിവെട്ടുന്ന ഒരു സങ്കരയിനം പുസ്‌തോവൊയിറ്റ് പുറത്തിറക്കി. സ്വാഭാവികമായും  സോവിയറ്റ് യൂണിയനില്‍ ആ സൂര്യകാന്തിയിനം വ്യാപകമായി കൃഷിചെയ്തു. പോഷകാംശം കൂടിയ  പാചകയെണ്ണയുടെ ലഭ്യതയാണ് അതുവഴി വര്‍ധിച്ചത്. 1972 ല്‍ സോവിയറ്റ് യൂണിയന്‍  സന്ദര്‍ശിച്ച ഒരുസംഘം ടെക്‌സാസ് കര്‍ഷകര്‍ ക്രാസ്‌നോഡാര്‍  വിളപരീക്ഷണകേന്ദ്രത്തിലുമെത്തി. ആ മുന്തിയ സൂര്യകാന്തിയിനത്തിന്റെ കുറച്ച്  വിത്തുകള്‍ പുസ്‌തോവൊയിറ്റിന്റെ മകള്‍ അവര്‍ക്ക് സമ്മാനിച്ചു. പതിറ്റാണ്ടുകള്‍ക്കു  മുമ്പ് പടിഞ്ഞാറന്‍ ടെക്‌സാസില്‍ നിന്ന് വാവിലോവ് വിത്തുകള്‍ ശേഖരിച്ചതിന്  സമീപത്ത്, ആ കര്‍ഷകര്‍ പുതിയയിനം സൂര്യകാന്തി കൃഷി ചെയ്തു. രാജ്യാതിര്‍ത്തികളും  പ്രത്യേയശാസ്ത്രത്തിന്റെ അതിര്‍വരമ്പുകളും ഭേദിച്ച് വാവിലോവിന്റെ സാന്നിധ്യം  വ്യാപിക്കുന്നതിന് ഒരുദാഹരണം മാത്രമാണിത്. വിത്തുകളുടെ കാര്യത്തില്‍ മികച്ച വിളവ്  നല്‍കുന്നതിനൊപ്പം, മുന്തിയ പോഷകഗുണവും വാവിലോവിന്റെ പരിഗണനയായിരുന്നു എന്നും ഈ  ഉദാഹരണം വ്യക്തമാക്കുന്നു.&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TIpq2c0EFLI/AAAAAAAADtw/UPlCnlBCxtY/s1600/Pic10.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 227px;" src="http://2.bp.blogspot.com/_B25RyGfIAVE/TIpq2c0EFLI/AAAAAAAADtw/UPlCnlBCxtY/s400/Pic10.jpg" border="0" alt="" id="BLOGGER_PHOTO_ID_5515338177348637874" /&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;പട്ടിണിയും ക്ഷാമവും അവസാനിപ്പിക്കാനാണ് താന്‍  ശ്രമിക്കുന്നതെന്ന് വാദിച്ചപ്പോള്‍, സ്റ്റാലിന്‍ ഭരണകൂടം അക്കാര്യം  സമ്മതിച്ചുകൊടുത്തില്ലെങ്കിലും, വാവിലോവ് പറഞ്ഞത് എത്ര സത്യമായിരുന്നുവെന്ന്  പില്‍ക്കാലത്ത് സോവിയറ്റ് യൂണിയന്‍ നന്ദിപൂര്‍വം മനസിലാക്കി. രണ്ടാംലോകമഹായുദ്ധം  സോവിയറ്റ് യൂണിയനേല്‍പ്പിച്ച പ്രഹരവും, ജനിതകശാസ്ത്രത്തോട് സ്റ്റാലിന്‍ ഭരണകൂടം  സ്വീകരിച്ച നിഷേധനിലപാടും മൂലം, വാവിലോവും കൂട്ടരും ലോകത്തുനിന്നെമ്പാടും ശേഖരിച്ച  അമൂല്യമായ വിത്തിനങ്ങളില്‍ 75000 ഇനങ്ങള്‍ മാത്രമേ ശരിയായി വിലയിരുത്താനും  പഠിക്കാനും സാധിച്ചുള്ളു. യുദ്ധം അവസാനിച്ചപ്പോഴേക്കും ആ വിത്തിനങ്ങളില്‍  ഒട്ടേറെയെണ്ണം ഉപയോഗശൂന്യമായിക്കഴിഞ്ഞിരുന്നു. എങ്കിലും ഒട്ടേറെ മുന്തിയ  വിത്തിനങ്ങള്‍ക്ക് രൂപംനല്‍കാന്‍ സോവിയറ്റ് ശാസ്ത്രജ്ഞര്‍ക്കായി. വാവിലോവ്  വിടവാങ്ങി കാല്‍നൂറ്റാണ്ട് പിന്നിട്ടപ്പോഴേക്കും, അദ്ദേഹത്തിന്റെ  വിത്തുശേഖരമുപയോഗിച്ച് രൂപപ്പെടുത്തിയ നാനൂറിലേറെ പുതിയ വിത്തിനങ്ങള്‍ റഷ്യയിലും  കിഴക്കന്‍ യൂറോപ്പിലും മധ്യേഷ്യയിലും വ്യാപകമായി കൃഷിചെയ്യുന്ന സ്ഥിതിയായി. ആ  മേഖലയെ വേട്ടയാടിക്കൊണ്ടിരുന്ന കൊടിയ ക്ഷാമങ്ങള്‍ പഴങ്കഥയായി. സോവിയറ്റ്  ഭക്ഷ്യസുരക്ഷയില്‍ വാവിലോവിന്റെ സ്വാധീനമെത്രയെന്ന് വിലയിരുത്താന്‍ റഷ്യന്‍  ഭക്ഷ്യചരിത്രകാരനായ ജി.എ.ഗോലുബേവ് 1979 ല്‍ ഒരു ശ്രമം നടത്തുകയുണ്ടായി. അദ്ദേഹം  കണ്ടെത്തിയ വസ്തുത ഇതായിരുന്നു : സോവിയറ്റ് യൂണിയനിലെ കൃഷിയിടങ്ങളില്‍ 80 ശതമാനം  പ്രദേശത്തും കൃഷിചെയ്യുന്നത് VIR ലെ ശേഖരമുപയോഗിച്ച് രൂപപ്പെടുത്തിയ  വിത്തിനങ്ങളാണ്. 'വാവിലോവ്' എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന ആ വിത്തിനങ്ങളുടെ  സഹായത്തോടെ, 'യു.എസ്.എസ്.ആറിന് വര്‍ഷംതോറും 50 ലക്ഷം ടണ്ണിലേറെ ഭക്ഷ്യവസ്തുക്കള്‍  അധിക ഉത്പാദനം സാധ്യമാകുന്നു. അതുവഴി 100 കോടി റൂബിള്‍ കൂടുതല്‍ വരുമാനം നേടാനും  സാധിക്കുന്നു'. ഇതിലും വലിയൊരു ശ്രദ്ധഞ്ജലി വാവിലോവിന് ലഭിക്കാനില്ല!&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;അവലംബം&lt;/span&gt;&lt;/span&gt;&lt;/b&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: small;"&gt;1. Where Our food comes from - Retracing Nikolay Vavilov's  Quest to End Famine(2009), Gary Paul Nabhan, Oisland Press,  Washington&lt;br /&gt;2.&lt;/span&gt;&lt;/span&gt;&lt;a href="http://www2.bioversityinternational.org/publications/pgrnewsletter/article.asp?id_article=6&amp;amp;id_issue=124"&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: small;"&gt;The significance of Vavilov's scientific expeditions and  ideas for development and use of legume genetic resources&lt;/span&gt;&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: small;"&gt;, PGR Newsletter, Issue  No.124, page 23 to  32&lt;br /&gt;3.  N.I.Vavilov, Martyr to Genetic Truth ; James F.Crow, Genetics, v.134(1), May  1993&lt;br /&gt;4. ആനന്ദ്, വിത്തും ചുറ്റികയും-ശാസ്ത്രത്തിന്റെയും  പ്രത്യേയശാസ്ത്രത്തിന്റെയും വഴികള്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, സപ്തംബര്‍ 13,  2009&lt;br /&gt;5. J.Donald Hughes, An environmental history of the world:  humankind's changing role in the community of life, Volume 2 (Routledge, Oxford,  2002)&lt;br /&gt;6. Dr. Gregory Moiseyevich Levin, Pomegranate Roads: A Soviet  Botanist's Exile from Eden, Translate by Margaret Hopstein (Floreant Press,  Forestville, 2006)&lt;br /&gt;7.&lt;/span&gt;&lt;/span&gt;&lt;a href="http://www.vir.nw.ru/history/vavilov.htm"&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: small;"&gt;Biography of Nikolai I.  Vavilov&lt;/span&gt;&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;span class="Apple-style-span" style="font-size: small;"&gt;&lt;br /&gt;8. Guns, Germs and  Steel - A Short History of everybody for the last 13000 years (2005); Jared  Diamond, Vintage Books, London&lt;br /&gt;9. J.B.S.Haldane: His life and science;  Vidyanand Nanjundiah, Current Science, VOL.63, 10&amp;amp;25 November  1992&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span&gt;&lt;span class="Apple-style-span" style="font-size: small;"&gt;&lt;span class="Apple-style-span"&gt;10. &lt;/span&gt;&lt;a href="http://www.vaviblog.com/"&gt;&lt;span class="Apple-style-span"&gt;Vaviblog&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span"&gt;&lt;br /&gt;11. &lt;/span&gt;&lt;a href="http://www.galtoninstitute.org.uk/"&gt;&lt;span class="Apple-style-span"&gt;Genetic  Geographies. A Historical Comparison of Agrarian Modernization and Eugenic  Thought in Germany, the Soviet Union, and the United States&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span"&gt;; Michael Flitner,  The Galton Institute NEWSLETTER, Issue No.57, December  2005&lt;/span&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-5994427615092789901?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/5994427615092789901/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=5994427615092789901' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/5994427615092789901'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/5994427615092789901'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2010/09/blog-post.html' title='വിത്തുകളുടെ ഉത്ഭവകേന്ദ്രങ്ങള്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_B25RyGfIAVE/TIpnUQoaPyI/AAAAAAAADsg/dwf8BsoqSAk/s72-c/Pic1.gif' height='72' width='72'/><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-1291330641116414859</id><published>2010-07-25T13:40:00.005+05:30</published><updated>2010-07-25T13:50:55.786+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍'/><category scheme='http://www.blogger.com/atom/ns#' term='കണികാശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='പ്രപഞ്ചം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>'ദൈവകണം' : എല്‍.എച്ച്.സി.യില്‍ നിന്ന് ശുഭസൂചന</title><content type='html'>&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;b&gt;&lt;i&gt;&lt;span class="Apple-style-span"  style="color:#330099;"&gt;ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടെത്താന്‍ സഹായിക്കുമെന്നു കരുതുന്ന ഒരിനം  പിണ്ഡമേറിയ കണം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ &lt;span style="font-family:AnjaliOldLipi;font-size:130%;"&gt;പരീക്ഷണത്തില്‍ &lt;/span&gt;പ്രത്യക്ഷപ്പെട്ടതായി  സൂചന. അത് ശരിയെങ്കില്‍, ടോപ് ക്വാര്‍ക്ക് എന്ന കണത്തെ അമേരിക്കയ്ക്ക് വെളിയില്‍  ആദ്യമായി കണ്ടെത്തുകയാണ്.&lt;/span&gt;&lt;/i&gt;&lt;/b&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/TEvycQJakxI/AAAAAAAADq4/z3ZaVvvRwBc/s1600/Top-Atlass.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 269px;" src="http://1.bp.blogspot.com/_B25RyGfIAVE/TEvycQJakxI/AAAAAAAADq4/z3ZaVvvRwBc/s400/Top-Atlass.gif" border="0" alt="" id="BLOGGER_PHOTO_ID_5497754337320538898" /&gt;&lt;/a&gt;സര്‍വവ്യാപിയാണ്, എന്നാല്‍ ആരും ഇതുവരെ  കണ്ടിട്ടില്ല- പിണ്ഡത്തിന് അടിസ്ഥാനമെന്ന് കണികാശാസ്ത്രം പറയുന്ന &lt;a href="http://www.exploratorium.edu/origins/cern/ideas/higgs.html"&gt;ഹിഗ്ഗ്‌സ്  ബോസോണുകളെ&lt;/a&gt; അതിനാല്‍ 'ദൈവകണം' എന്ന് വിശേഷിപ്പിക്കുന്നു. ജനീവയ്ക്കും സമീപം  സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ്  ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി)ന്റെ അവതാര ലക്ഷ്യങ്ങളിലൊന്നു തന്നെ ഹിഗ്ഗ്‌സ്  ബോസോണുകളെ കണ്ടെത്തുക എന്നതാണ്.&lt;br /&gt;&lt;br /&gt;പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന  'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജ് ശരിയാകണമെങ്കില്‍, ഹിഗ്ഗ്‌സ്  ബോസോണുകളുടെ അസ്തിത്വം തെളിയിക്കപ്പെട്ടേ തീരൂ. അതിന് സാധിച്ചാല്‍,  ഭൗതികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വലിയൊരു വിജയനിമിഷമാകും അത്.  സാധിച്ചില്ലെങ്കിലോ, എല്ലാം പുതിയതായി തുടങ്ങേണ്ടി വരും. ദ്രവ്യത്തിന്റെ  മൗലികസ്വാഭാവത്തെക്കുറിച്ച് പുതിയ സിദ്ധാന്തങ്ങള്‍ തന്നെ രൂപീകരിക്കേണ്ടി വരും.&lt;br /&gt;&lt;br /&gt;ഏതായാലും, ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട്  ശുഭസൂചനകള്‍ എല്‍.എച്ച്.സിയില്‍ നിന്ന് എത്തിത്തുടങ്ങി. ശാസ്ത്രത്തിന്  അറിയാവുന്നതില്‍ ഏറ്റവും പിണ്ഡമേറിയ ഉപആറ്റോമിക കണം &lt;a href="http://en.wikipedia.org/wiki/Top_quark"&gt;'ടോപ് ക്വാര്‍ക്ക്' &lt;/a&gt;(top quark)  ആണ്. ആ കണം ഇതുവരെ അമേരിക്കയിലലല്ലാതെ മറ്റൊരിടത്തും പരീക്ഷണങ്ങളില്‍  കണ്ടെത്തിയിട്ടില്ല. എന്നാല്‍, ടോപ് ക്വാര്‍ക്ക് എന്നു കരുതാവുന്ന ഒട്ടേറെ കണങ്ങളെ  യൂറോപ്പില്‍ ആദ്യമായി കണ്ടെത്തിയെന്നാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വിവരം.  എല്‍.എച്ച്.സിയില്‍ നടക്കുന്ന കണികാപരീക്ഷണത്തില്‍ നിന്ന് കൂടുതല്‍ ഫലം  ലഭിക്കുന്നതോടെ ഇക്കാര്യം സ്ഥിരീകരിക്കാനാകുമെന്ന് ഗവേഷകര്‍  കരുതുന്നു.&lt;br /&gt;&lt;br /&gt;ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താനുള്ള ശ്രമത്തെ മുന്നോട്ടു  നയിക്കാന്‍ ടോപ് ക്വാര്‍ക്കുകള്‍ സഹായിക്കുമെന്ന് കണികാശാസ്ത്രജ്ഞനായ ഡോ.ആര്‍നൗഡ്  ലൂകോട്ടി പറയുന്നു. എല്‍.എച്ച്.സിയിലെ രണ്ട് പ്രധാന പരീക്ഷണങ്ങളായ 'അറ്റ്‌ലസ്',  'കോംപാക്ട് മ്യുവോണ്‍ സോളിനോയിഡി' (സി.എം.എസ്) എന്നിവയില്‍ നിന്ന് ടോപ്  ക്വാര്‍ക്കുകളെക്കുറിച്ച് തെളിവുകിട്ടിയെന്ന കാര്യം, പാരീസില്‍ ഹൈ എന്‍ര്‍ജി  ഫിസിക്‌സ് സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തി (ICHEP)ലാണ് ഗവേഷകര്‍  അവതരിപ്പിച്ചത്. ജൂലായ് 22 മുതല്‍ 28 വരെയാണ് സമ്മേളനം.&lt;br /&gt;&lt;br /&gt;യൂറോപ്യന്‍  കണികാപരീക്ഷണകേന്ദ്രമായ 'സേണ്‍' ആണ് എല്‍.എച്ച്.സിയുടെ ചുമതല വഹിക്കുന്നത്.  ഭൂമിക്കയിടില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി.  മനുഷ്യനിര്‍മിതമായ ഏറ്റവും വലുതും സങ്കീര്‍ണവുമായി പരീക്ഷണ ഉപകരണമാണ്. 27  കിലോമീറ്റര്‍ വൃത്താകൃതിയില്‍ അത്യുന്ന ഊര്‍ജനിലയില്‍, എതിര്‍ദിശയില്‍  സഞ്ചരിക്കുന്ന കണികാധാരകളെ നാലു സ്ഥാനങ്ങളില്‍ പരസ്പരം കൂട്ടയിടിപ്പിച്ച് അതില്‍  നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് എല്‍.എച്ച്.സിയില്‍  ചെയ്യുക.&lt;br /&gt;&lt;br /&gt;കണികാകൂട്ടിയിടികള്‍ നടക്കുന്നിടത്ത് സംഭവിക്കുന്നതെന്ന്  സൂക്ഷ്മായി മനസിലാക്കാനും രേഖപ്പെടുത്താനുമായി ആറ് കണികാസംവേദകങ്ങള്‍  എല്‍.എച്ച്.സിയിലുണ്ട്. അവയില്‍ രണ്ടെണ്ണമാണ് അറ്റ്‌ലസും സി.എം.എസ്സും. ടോപ്  ക്വാര്‍ക്ക് എന്നു കരുതാവുന്ന കണങ്ങളുടെ സാന്നിധ്യമുണ്ടായ ഒന്‍പത്  കണികാകൂട്ടിയിടികള്‍ അത്‌ലസും, 3-4 കൂട്ടിയിടികള്‍ സി.എം.എസ്സും റിക്കോര്‍ഡ്  ചെയ്തതായി ഗവേഷകര്‍ പറയുന്നു.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TEvypMARvGI/AAAAAAAADrA/q7KhWdmM_fM/s1600/Top-CMS.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 397px; height: 354px;" src="http://3.bp.blogspot.com/_B25RyGfIAVE/TEvypMARvGI/AAAAAAAADrA/q7KhWdmM_fM/s400/Top-CMS.gif" border="0" alt="" id="BLOGGER_PHOTO_ID_5497754559546768482" /&gt;&lt;/a&gt;സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ദ്രവ്യത്തിന്റെ  ഘടകഭാഗങ്ങളിലൊന്നായി കണക്കാക്കുന്ന ടോപ് ക്വാര്‍ക്കിനെ ആദ്യം കണ്ടെത്തുന്നത് 1995  ല്‍, അമേരിക്കയില്‍ ഇല്ലിനോയില്‍ പ്രവര്‍ത്തിക്കുന്ന ഫെര്‍മിലാബിലെ &lt;a href="http://www-bdnew.fnal.gov/tevatron/"&gt;ടെവട്രോണ്‍&lt;/a&gt;  കണികാത്വരകത്തിലാണ്. ടെവട്രോണ്‍ അതിനു ശേഷം വന്‍തോതില്‍ ടോപ് ക്വാര്‍ക്കുകള്‍  സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍, അമേരിക്കയ്ക്ക് പുറത്ത് ഒരു ലാബിലും ഈ കണത്തെ  കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.&lt;br /&gt;&lt;br /&gt;എല്‍.എച്ച്.സിയിലെ  സി.എം.എസ്.പരീക്ഷണത്തില്‍ പ്രത്യക്ഷപ്പെട്ട കണം ടോപ് ക്വാര്‍ക്കാകാന്‍ എല്ലാ  സാധ്യതയുമുണ്ടെന്ന്, കണികാശാസ്ത്രജ്ഞന്‍ ടിം ക്രിസ്ത്യന്‍സന്‍ പാരീസിലെ  സമ്മേളനത്തില്‍ പറഞ്ഞു. ടോപ് ക്വാര്‍ക്കും ഹിഗ്ഗ്‌സ് ബോസോണുകളും തമ്മില്‍ പ്രത്യേക  ഇടപഴകല്‍ നടക്കുന്നുണ്ടെന്നാണ് പലരും കരുതുന്നത്. അതിനാല്‍, ടോപ് ക്വാര്‍ക്കിന്റെ  കണ്ടെത്തല്‍ ഹിഗ്ഗ്‌സ് ബോസോണുകള്‍ വെളിപ്പെടുന്നതിലേക്ക് നയിച്ചേക്കുമെന്ന്  ഗവേഷകര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;ഹിഗ്ഗ്‌സ് ബോസോണുകളുടെ പിണ്ഡം എന്തെന്ന്  ശാസ്ത്രലോകത്തിന് നിശ്ചയമില്ല എന്നതാണ്, അവയെ കണ്ടെത്തുന്നത് ദുര്‍ഘടമാക്കുന്ന  മുഖ്യഘടകം. ടോപ് ക്വാര്‍ക്കിനെക്കാള്‍ കൂടുതലാണോ കുറവാണോ ഹിഗ്ഗ്‌സിന്റെ പിണ്ഡം  എന്ന് വ്യക്തമല്ല. സാധാരണഗതിയില്‍ അത്യുന്നത ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടിയില്‍  പ്രത്യക്ഷപ്പെടുന്ന കണങ്ങള്‍ അങ്ങേയറ്റം അസ്ഥിരമായിരിക്കും. സെക്കന്‍ഡിന്റെ  കോടിയിലൊരംശം സമയം കൊണ്ടു തന്നെ കൂടുതല്‍ സ്ഥിരതയുള്ള കണങ്ങളായി അവയ്ക്ക് 'അപചയം'  (decay) സംഭവിക്കും.&lt;br /&gt;&lt;br /&gt;ടോപ് ക്വാര്‍ക്കിനെക്കാള്‍ 'ഭാര'മേറിയതാണ്  ഹിഗ്ഗ്‌സെങ്കില്‍, കണികാകൂട്ടിയിടി നടക്കുന്ന വേളയില്‍ ഹിഗ്ഗ്‌സ് ബോസോണുകള്‍  രൂപപ്പെടുകയും നൊടിയിടയില്‍ അപചയം സംഭവിച്ച് അവ ടോപ് ക്വാര്‍ക്കും ബ്യൂട്ടി  ക്വാര്‍ക്കും (ബി-ക്വാര്‍ക്ക്) ആയി മാറും. എന്നാല്‍, ഹിഗ്ഗ്‌സ് ബോസോണിന് ടോപ്  ക്വാര്‍ക്കിലും കുറവാണ് പിണ്ഡമെങ്കില്‍, കണികാകൂട്ടിയിടിയുടെ വേളയില്‍ ടോപ്  ക്വാര്‍ക്ക് രൂപപ്പെടുകയും അത് അപചയം വഴി ഹിഗ്ഗ്‌സും ബി-ക്വാര്‍ക്കുമായി  പരിണമിക്കുകയും ചെയ്യും. രണ്ടാണങ്കിലും ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്തുന്ന  കാര്യത്തില്‍ ടോപ് ക്വാര്‍ക്കിന് സഹായിക്കാനാകും.&lt;br /&gt;&lt;br /&gt;ഹിഗ്ഗ്‌സ് ബോസോണുകള്‍  രൂപപ്പെട്ടിരിക്കാന്‍ സാധ്യതയുള്ള ചില കണികാകൂട്ടിയിടികള്‍ അമേരിക്കയിലെ  ടെവട്രോണ്‍ കണികാത്വരകത്തില്‍ സമീപകാലത്ത് രേഖപ്പെടുത്തിയിരുന്നു. അതിനാല്‍,  എല്‍.എച്ച്.സിക്ക് മുമ്പ് 'ദൈവകണം' അമേരിക്കന്‍ പരീക്ഷണശാലയില്‍ പ്രത്യക്ഷപ്പെടുമോ  എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന  വിശ്വാസത്താല്‍, ടെവട്രോണിന്റെ പ്രവര്‍ത്തനം 2014 വരെ നീട്ടുന്നതായി കഴിഞ്ഞ  ദിവസമാണ് ഫെര്‍മിലാബ് അധികൃതര്‍ പ്രസ്താവിച്ചത്. എന്നുവെച്ചാല്‍,  അത്‌ലാന്റിക്കിന്റെ ഇരുകരകളിലുമായി 'ദൈവകണം' കണ്ടെത്താനുള്ള മത്സരം മുറുകുകയാണെന്ന്  സാരം. (കടപ്പാട്: &lt;a href="http://www.symmetrymagazine.org/breaking/2010/07/23/europe-reaches-the-top-err-the-top-reaches-europe/"&gt;Symmetrybreaking&lt;/a&gt;)&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;b&gt;കാണുക&lt;/b&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2010/04/blog-post_23.html"&gt;കണികാപരീക്ഷണം :  പ്രപഞ്ചരഹസ്യത്തിലേക്ക് ഒരു ചുവടു  കൂടി&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2009/02/blog-post_18.html"&gt;'ദൈവകണം'  കണ്ടെത്താന്‍ മത്സരം  മുറുകുന്നു&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2008/08/blog-post_08.html"&gt;പ്രപഞ്ചസാരം  തേടി ഒരു  മഹാസംരംഭം&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-1291330641116414859?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/1291330641116414859/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=1291330641116414859' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/1291330641116414859'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/1291330641116414859'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2010/07/blog-post_25.html' title='&apos;ദൈവകണം&apos; : എല്‍.എച്ച്.സി.യില്‍ നിന്ന് ശുഭസൂചന'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_B25RyGfIAVE/TEvycQJakxI/AAAAAAAADq4/z3ZaVvvRwBc/s72-c/Top-Atlass.gif' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-6377894816139622641</id><published>2010-07-11T20:55:00.009+05:30</published><updated>2010-07-12T13:34:20.825+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രപഞ്ചം'/><category scheme='http://www.blogger.com/atom/ns#' term='ബഹിരാകാശം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>'ലുറ്റേഷ്യ'യെ 'റോസറ്റ' കണ്ടപ്പോള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_B25RyGfIAVE/TDnitYzrp7I/AAAAAAAADpQ/WBlSILu4XsM/s1600/Pic.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 379px; height: 400px;" src="http://4.bp.blogspot.com/_B25RyGfIAVE/TDnitYzrp7I/AAAAAAAADpQ/WBlSILu4XsM/s400/Pic.jpg" border="0" alt="" id="BLOGGER_PHOTO_ID_5492670489936242610" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;ഭൂമിയില്‍ നിന്ന് 45.4 കോടി കിലോമീറ്റര്‍ അകലെ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. 'ലുറ്റേഷ്യ'യെന്ന ക്ഷുദ്രഗ്രഹത്തെ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'റോസറ്റ'യെന്ന ദൗത്യവാഹനം അടുത്തു കണ്ടു. മനുഷ്യനിര്‍മിതമായ ഒരു വാഹനത്തിന് ആദ്യമായാണ് ഇത്രയും വലിയ ഒരു ക്ഷുദ്രഗ്രഹത്തെ ഇത്ര അടുത്ത് നിരീക്ഷിക്കാന്‍ സാധിക്കുന്നത്. &lt;/span&gt;&lt;span class="Apple-style-span" style="font-family: AnjaliOldLipi; "&gt;&lt;span class="Apple-style-span" style="font-size: large;"&gt;ആ ക്ഷുദ്രഗ്രഹത്തിന്റെ ഏതാണ് 3000 കിലോമീറ്റര്‍ അരികിലൂടെ റോസെറ്റ കടന്നുപോയി.&lt;/span&gt;&lt;/span&gt;&lt;span class="Apple-style-span" style="font-size: large;"&gt;&lt;br /&gt;&lt;br /&gt;ചൊവ്വയുടെ ഭ്രമണപഥത്തിനും അപ്പുറത്ത് ക്ഷുദ്രഗ്രഹബെല്‍റ്റെന്ന് അറിയപ്പെടുന്ന പ്രദേശത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. ഏറ്റവും നീളംകൂടിയ ഭാഗത്ത് 120 കിലോമീറ്റര്‍ നീളമുണ്ട് ലുറ്റേഷ്യയ്ക്ക്. ഉല്‍ക്കാപതനങ്ങളാലും മറ്റും കുഴികള്‍ നിറഞ്ഞ് പരുക്കനായി മാറിയിരിക്കുന്ന ലുറ്റേഷ്യയുടെ പ്രതലം റോസറ്റയുടെ ക്യാമറ വ്യക്തമായി കണ്ടു.&lt;br /&gt;&lt;br /&gt;ലുറ്റേഷ്യയ്ക്ക് സമീപത്തുകൂടി കടന്നു പോകുന്ന വേളയില്‍ ഏതാണ്ട് 400 ദൃശ്യങ്ങള്‍ വിവിധ വര്‍ണരാജികളില്‍ റോസറ്റ പകര്‍ത്തിയിട്ടുണ്ട്. അവയുടെ വിശദാംശങ്ങള്‍ വ്യക്തമാകുമ്പോള്‍, സൗരയൂഥത്തിന്റെ ചരിത്രത്തെക്കുറിച്ച് അത് കൂടുതല്‍ ഉള്‍ക്കാഴ്ച ശാസ്ത്രലോകത്തിന് നല്‍കും.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TDni3SuO_tI/AAAAAAAADpY/3QVv8oZEw-8/s1600/Pic1.png"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 350px;" src="http://3.bp.blogspot.com/_B25RyGfIAVE/TDni3SuO_tI/AAAAAAAADpY/3QVv8oZEw-8/s400/Pic1.png" border="0" alt="" id="BLOGGER_PHOTO_ID_5492670660101471954" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;1. ഏതാണ്ട് 36000 കിലോമീറ്റര്‍ അകലെ നിന്ന് റോസറ്റ പകര്‍ത്തിയ ലുറ്റേഷ്യയുടെ ചിത്രമാണിത്. പശ്ചാത്തലത്തില്‍ പൊട്ടുപോലെ കാണുന്നത് ശനി ഗ്രഹം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TDnjC9uEv6I/AAAAAAAADpg/nzi6iWFA69Y/s1600/Pic2.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://3.bp.blogspot.com/_B25RyGfIAVE/TDnjC9uEv6I/AAAAAAAADpg/nzi6iWFA69Y/s400/Pic2.jpg" border="0" alt="" id="BLOGGER_PHOTO_ID_5492670860622086050" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;2. ലുറ്റേഷ്യയ്ക്ക് അടുത്തേക്ക് എത്തുന്ന സമയത്ത് പകര്‍ത്തിയ വിവിധ ദൃശ്യങ്ങള്‍. 5.1 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നെടുത്തതാണ് ആദ്യ ദൃശ്യം. 81000 കിലോമീറ്റര്‍ അകലെ നിന്നുള്ളതാണ് ഒടുവിലത്തെ ദൃശ്യം.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TDnjN6-voGI/AAAAAAAADpo/DhJIaTRc8b0/s1600/Pic3.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 372px;" src="http://2.bp.blogspot.com/_B25RyGfIAVE/TDnjN6-voGI/AAAAAAAADpo/DhJIaTRc8b0/s400/Pic3.jpg" border="0" alt="" id="BLOGGER_PHOTO_ID_5492671048865259618" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;3. ക്ഷുദ്രഗ്രഹത്തിന് ഏറ്റവും അടുത്തേക്ക് എത്തുമ്പോള്‍ റോസറ്റ പകര്‍ത്തിയ ദൃശ്യങ്ങള്‍.&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TDnkaYrC3MI/AAAAAAAADp4/M3E0DWvDY6Q/s1600/Pic4.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 190px;" src="http://3.bp.blogspot.com/_B25RyGfIAVE/TDnkaYrC3MI/AAAAAAAADp4/M3E0DWvDY6Q/s400/Pic4.jpg" border="0" alt="" id="BLOGGER_PHOTO_ID_5492672362505755842" /&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;4. ലുറ്റേഷ്യയുടെ പ്രതലത്തിന്റെ സമീപദൃശ്യങ്ങള്‍.&lt;br /&gt;&lt;br /&gt;ഇതിന് മുമ്പ് മനുഷ്യനിര്‍മിതമായ ഒരു പേടകം അടുത്തു കണ്ട ഏറ്റവും വലിയ ക്ഷുദ്രഗ്രഹം 50 കിലോമീറ്റര്‍ വിസ്താരമുള്ള 'മഥില്‍ഡി' (Mathilde) ആയിരുന്നു. നാസയുടെ 'നിയര്‍-ഷുമാക്കര്‍' ദൗത്യം 1997 ല്‍ ആ ക്ഷുദ്രഗ്രഹത്തിന് സമീപത്തെത്തി.&lt;br /&gt;&lt;br /&gt;റോസറ്റ ഇതിനകം 'സ്റ്റീന്‍സ്' എന്ന ബഹിരാകാശ ശിലാഖണ്ഡത്തിന് സമീപത്തുകൂടി സഞ്ചരിക്കുകയുണ്ടായി, 2008 ലായിരുന്നു അത്. 'ചുരിയുമോവ്-ഗെരാസിമെന്‍കോ' എന്ന ധൂമകേതുവിലെത്താനായി യൂറോപ്പ് അയച്ച ദൗത്യമാണ് റോസറ്റ. ഈ വാല്‍നക്ഷത്രദൗത്യം 2014 ല്‍ അതിന്റെ ലക്ഷ്യസ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. (അവലംബം:&lt;/span&gt;&lt;a href="http://webservices.esa.int/blog/post/5/1247"&gt;&lt;span class="Apple-style-span" style="font-size: large;"&gt; ഇ.എസ്.എ&lt;/span&gt;&lt;/a&gt;&lt;span class="Apple-style-span" style="font-size: large;"&gt;)&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-6377894816139622641?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/6377894816139622641/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=6377894816139622641' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/6377894816139622641'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/6377894816139622641'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2010/07/blog-post_11.html' title='&apos;ലുറ്റേഷ്യ&apos;യെ &apos;റോസറ്റ&apos; കണ്ടപ്പോള്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://4.bp.blogspot.com/_B25RyGfIAVE/TDnitYzrp7I/AAAAAAAADpQ/WBlSILu4XsM/s72-c/Pic.jpg' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-8970043358636654854</id><published>2010-07-06T09:44:00.004+05:30</published><updated>2010-07-06T09:52:14.936+05:30</updated><category scheme='http://www.blogger.com/atom/ns#' term='പ്രപഞ്ചം'/><category scheme='http://www.blogger.com/atom/ns#' term='ബഹിരാകാശം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>പ്രാചീന പ്രപഞ്ചദൃശ്യം, 'പ്ലാങ്കി'ല്‍ നിന്ന്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_B25RyGfIAVE/TDKuI5pzKfI/AAAAAAAADo4/-S-XvK9lCMA/s1600/Plank+image+of+universe.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 214px;" src="http://3.bp.blogspot.com/_B25RyGfIAVE/TDKuI5pzKfI/AAAAAAAADo4/-S-XvK9lCMA/s400/Plank+image+of+universe.gif" border="0" alt="" id="BLOGGER_PHOTO_ID_5490642363656382962" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;പ്രപഞ്ചത്തിന്റെ ഉത്ഭവവും ഉള്ളടക്കവും പരിണാമവും 'അടുത്തറിയാന്‍'  വിക്ഷേപിച്ച യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ)യുടെ 'പ്ലാങ്ക് ദൗത്യ'ത്തില്‍  നിന്ന് ആകാശത്തിന്റെ പൂര്‍ണദൃശ്യം ആദ്യമായി ലഭിച്ചു. വെറും ആറു മാസം പ്ലാങ്ക്  നടത്തിയ ആകാശ സ്‌കാനിങിന്റെ ഫലമാണ് ഈ അസാധാരണ ദൃശ്യം.&lt;br /&gt;&lt;br /&gt;380,000 വര്‍ഷം  മാത്രം പ്രായമുള്ളപ്പോള്‍ പ്രപഞ്ചമാകെ നിറഞ്ഞുനിന്ന പ്രകാശത്തിന്റെ അവശിഷ്ടം  കണ്ടെത്താനുള്ള സര്‍വ്വെയാണ് പ്ലാങ്ക് നടത്തുന്നത്. മഹാവിസ്‌ഫോടനത്തിന്റെ  അവശിഷ്ടമായി പ്രപഞ്ചമെങ്ങും വ്യാപിച്ചു കിടക്കുന്ന ഫോസില്‍ വികരണത്തെ 'പ്രാപഞ്ചിക  സൂക്ഷ്മതരംഗ പശ്ചാത്തലം' (CMB) എന്നാണ് വിളിക്കുക.&lt;br /&gt;&lt;br /&gt;ആ തരംഗപശ്ചാത്തലം  അസാധാരണമാംവിധം വ്യക്തതയോടെ പകര്‍ത്താന്‍ പ്ലാങ്കിന് കഴിയുന്നുണ്ടെന്ന്, ഇപ്പോള്‍  പുറത്തു വന്ന ദൃശ്യം വ്യക്തമാക്കുന്നു. ഇതുവരെ ഒരു ദൗത്യത്തിനും സൂക്ഷ്മതരംഗ  പശ്ചാത്തലം ഇത്ര സൂക്ഷ്മമായി പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.&lt;br /&gt;&lt;br /&gt;ഈ ദൃശ്യത്തിന്റെ  മധ്യേ കുറുകെ കാണുന്ന തിളക്കമാര്‍ന്ന രേഖ ഭൂമിയും സൂര്യനും സ്ഥിതിചെയ്യുന്ന  ഗാലക്‌സിയായ ആകാശഗംഗ (ക്ഷീരപഥം) ആണ്. ചിത്രത്തിലുള്ളത് നഗ്നനേത്രങ്ങള്‍ക്കൊണ്ട്  ദൃശ്യമാകാത്തത്ര ഉയര്‍ന്ന തരംഗദൈര്‍ഘ്യമുള്ള (മൈക്രോവേവ് മുതല്‍ ഇന്‍ഫ്രാറെഡ്  വരെയുള്ള) പ്രകാശമാണ്.&lt;/span&gt;&lt;div&gt;&lt;span class="Apple-style-span"  style="font-family:AnjaliOldLipi;"&gt;&lt;span class="Apple-style-span"  style="font-size:large;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;object width="440" height="280"&gt;&lt;param name="movie" value="http://www.youtube.com/v/Otri2O1k4ec&amp;amp;hl=en_US&amp;amp;fs=1?rel=0&amp;amp;border=1"&gt;&lt;param name="allowFullScreen" value="true"&gt;&lt;param name="allowscriptaccess" value="always"&gt;&lt;embed src="http://www.youtube.com/v/Otri2O1k4ec&amp;amp;hl=en_US&amp;amp;fs=1?rel=0&amp;amp;border=1" type="application/x-shockwave-flash" allowscriptaccess="always" allowfullscreen="true" width="440" height="280"&gt;&lt;/embed&gt;&lt;/object&gt;&lt;/span&gt;&lt;/div&gt;&lt;div&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;'ശരിക്കും നമ്മുടെ ഗാലക്‌സിയിലെ വാതകപടലങ്ങളും  ധൂളികളും മാത്രമേ ഇതില്‍ ദൃശ്യമായിട്ടുള്ളു'-പ്ലാങ്ക് ദൗത്യസംഘത്തിലെ അംഗം ആന്‍ഡ്രൂ  ജഫീ അറിയിക്കുന്നു. ഗാലക്‌സികളുടെ രൂപപ്പെടല്‍ സംബന്ധിച്ച് ഉള്‍ക്കാഴ്ച ലഭിക്കാന്‍  ഇതിലെ വിശദാംശങ്ങള്‍ സഹായിക്കുമെന്ന് അദ്ദേഹം പറയുന്നു.&lt;br /&gt;&lt;br /&gt;സൂക്ഷ്മതരംഗ  പശ്ചാത്തലത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മനസിലാക്കുക വഴി, പ്രപഞ്ചത്തിന്റെ  'അതിവികാസത്തിന്' (inflation) വ്യക്തമായ തെളിവ് കണ്ടെത്തുകയെന്നതും പ്ലാങ്കിന്റെ  ലക്ഷ്യമാണ്. മഹാവിസ്‌ഫോടനം നടന്ന ആദ്യനിമിഷത്തില്‍ തന്നെ പ്രകാശത്തെക്കാള്‍  വേഗത്തിലൊരു 'അതിവികാസത്തി'ന് പ്രപഞ്ചം വിധേയമായി എന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള  തെളിവുകള്‍ സൂചന നല്‍കുന്നത്. ആ സംഭവം സൂക്ഷ്മതരംഗ പശ്ചാത്തലത്തില്‍ മുദ്രണം  ചെയ്തിട്ടുണ്ടെന്ന് കരുതുന്നു.&lt;br /&gt;&lt;br /&gt;2009 മെയില്‍ വിക്ഷേപിച്ച പ്ലാങ്ക്,  ഭൂമിയില്‍ നിന്ന് പത്തുലക്ഷത്തിലേറെ കിലോമീറ്റര്‍ അകലെ നിന്നാണ് പ്രപഞ്ചനിരീക്ഷണം  നടത്തുന്നത്. അതിശീതാവസ്ഥയില്‍ പ്രവര്‍ത്തിക്കത്തക്ക വിധമാണ് പ്ലാങ്കിലെ  ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. അതിലെ ചില ഡിറ്റെക്ടറുകള്‍  പ്രവര്‍ത്തിക്കുക മൈനസ് 273.05 ഡിഗ്രി സെല്‍സിയസ് ഊഷ്മാവിലാണ്. ദ്രവ്യത്തിന്  എത്താവുന്ന ഏറ്റവും താഴ്ന്ന താപനിലയായ കേവലപൂജ്യം മൈനസ് 274 ഡിഗ്രിയാണെന്നോര്‍ക്കുക  (അവലംബം: &lt;a href="http://www.esa.int/SPECIALS/Planck/SEMF2FRZ5BG_0.html"&gt;യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി&lt;/a&gt;).&lt;br /&gt;&lt;br /&gt;&lt;b&gt;കാണുക&lt;/b&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2009/09/blog-post_17.html"&gt;പ്രപഞ്ചദൃശ്യങ്ങള്‍  'പ്ലാങ്കി'ല്‍ നിന്ന്  ആദ്യമായി&lt;/a&gt;&lt;/li&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2009/05/blog-post_15.html"&gt;പ്രപഞ്ചത്തെ  അടുത്തറിയാന്‍ ഹെര്‍ഷലും  പ്ലാങ്കും&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;/span&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-8970043358636654854?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/8970043358636654854/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=8970043358636654854' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/8970043358636654854'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/8970043358636654854'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2010/07/blog-post.html' title='പ്രാചീന പ്രപഞ്ചദൃശ്യം, &apos;പ്ലാങ്കി&apos;ല്‍ നിന്ന്'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_B25RyGfIAVE/TDKuI5pzKfI/AAAAAAAADo4/-S-XvK9lCMA/s72-c/Plank+image+of+universe.gif' height='72' width='72'/><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-102567806226315752</id><published>2010-06-26T08:58:00.003+05:30</published><updated>2010-06-26T09:09:20.625+05:30</updated><category scheme='http://www.blogger.com/atom/ns#' term='സാങ്കേതികം'/><category scheme='http://www.blogger.com/atom/ns#' term='ജനിതകം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യം'/><title type='text'>ജിനോംയുഗത്തിന്റെ പത്തുവര്‍ഷങ്ങള്‍</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/TCV0HYUAO6I/AAAAAAAADoY/jKXWUZsUYc0/s1600/Human+genome-Pic.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 225px;" src="http://1.bp.blogspot.com/_B25RyGfIAVE/TCV0HYUAO6I/AAAAAAAADoY/jKXWUZsUYc0/s400/Human+genome-Pic.jpg" border="0" alt="" id="BLOGGER_PHOTO_ID_5486919391155076002" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;&lt;b&gt;&lt;span class="Apple-style-span"  style="color:#666600;"&gt;മനുഷ്യന്റെ പൂര്‍ണജനിതകസാരം വായിച്ചെടുക്കാന്‍ ശാസ്ത്രം  പ്രാപ്തി നേടിയിട്ട് ഇന്ന് ഒരു പതിറ്റാണ്ട് തികയുന്നു. പ്രവചിക്കപ്പെട്ടതുപോലെ  കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കിലും, ജീവശാസ്ത്രത്തിന്റെ ചരിത്രത്തെ രണ്ടായി പകുത്തു  മാറ്റാന്‍ മാനവജിനോമിന്റെ കണ്ടെത്തലിന് കഴിഞ്ഞു. &lt;/span&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;പതിനെട്ട് രാജ്യങ്ങളില്‍  18 സമയങ്ങളില്‍ അതാത് രാജ്യത്തെ ഭരണാധികാരികളും ഗവേഷകരും ചേര്‍ന്ന് നടത്തിയ  വിചിത്രമായ ഒരു പ്രഖ്യാപനത്തിന് 2000 ജൂണ്‍ 26 -ന് ലോകം സാക്ഷിയായി. പ്രഖാപനം  തുടങ്ങിയത് ജപ്പാനില്‍ നിന്നാണ് (അവിടെയാണല്ലോ ആദ്യം പകലെത്തുക). സമയരേഖകള്‍  പിന്നിട്ട് മുന്നേറിയ പ്രഖ്യാപനം ഒടുവില്‍ അമേരിക്കയില്‍ അവസാനിച്ചു. എല്ലാം  രാജ്യങ്ങളും നടത്തിയത് ഒരേ പ്രഖ്യാപനത്തിന്റെ ആവര്‍ത്തനമായിരുന്നു-മനുഷ്യന്റെ  ജനിതകസാരം (മാനവജിനോം) കണ്ടെത്തുന്നതില്‍ തങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന്!  മനുഷ്യചരിത്രത്തില്‍ ആദ്യമായിട്ടാകണം ഒരു ശാസ്ത്രമുന്നേറ്റം ഇത്തരത്തില്‍  പ്രഖ്യാപിക്കപ്പെടുന്നത്.&lt;br /&gt;&lt;br /&gt;അമേരിക്ക നേതൃത്വം നല്‍കിയ പൊതുമേഖലാ സംരംഭമായ&lt;a href="http://www.ornl.gov/sci/techresources/Human_Genome/home.shtml"&gt;  'മാനവജിനോം പദ്ധതി'&lt;/a&gt;യില്‍ അംഗങ്ങളായിരുന്നു ആ 18 രാജ്യങ്ങളും. ആ രാജ്യങ്ങളിലെ  ആയിരത്തിലേറെ പ്രഗത്ഭമതികളുടെ പത്തുവര്‍ഷത്തെ കഠിനപ്രയത്‌നത്തിന്റെ ഫലമായിരുന്നു ആ  കണ്ടെത്തല്‍. മാനവജിനോം കണ്ടെത്താന്‍ ആ പൊതുമേഖലാ പദ്ധതിയോട് മത്സരിച്ച,  ജെ.ക്രെയ്ഗ് വെന്റര്‍ നേതൃത്വം നല്‍കുന്ന 'സെലേറ ജിനോമിക്‌സ്' എന്ന  സ്വകാര്യകമ്പനിയും തങ്ങള്‍ വിജയിച്ചതായുള്ള പ്രഖ്യാപനം ഒപ്പം നടത്തി. 'ജീവന്റെ  പുസ്തകം' എന്ന് ഡി.എന്‍.എ.യെ വിശേഷിപ്പിക്കാമെങ്കില്‍, 300 കോടിയിലേറെ  രാസാക്ഷരങ്ങളുള്ള ആ ഗ്രന്ഥം വായനയ്ക്ക് തയ്യാറായിരിക്കുന്നുവെന്ന് മാധ്യമങ്ങള്‍  വിലയിരുത്തി.&lt;br /&gt;&lt;br /&gt;1953-ല്‍ ഫ്രാന്‍സിസ് ക്രിക്കും ജെയിംസ് വാട്‌സണും ചേര്‍ന്ന്  &lt;a href="http://japages.blogspot.com/2010/01/blog-post.html"&gt;ഡി.എന്‍.എ.ഘടന കണ്ടെത്തിയതു മുതല്‍&lt;/a&gt; ആരംഭിച്ച ആകാംക്ഷയാണ്, 2000 ജൂണ്‍ 26-ന് പുതിയ  ഘട്ടത്തിലേക്ക് കടന്നത്. ഏതൊരു ജീവിയുടെയും ജീവല്‍പ്രവര്‍ത്തനങ്ങളുടെയാകെ ആധാരം  അതിന്റെ കോശത്തില്‍ സ്ഥിതി ചെയ്യുന്ന ഡി.എന്‍.എ.തന്മാത്രയാണ്. ജീവല്‍പ്രവര്‍ത്തനം  സംബന്ധിച്ച മുഴുവന്‍ നിര്‍ദ്ദേശങ്ങളും ഡി.എന്‍.എ.യില്‍ രാസാക്ഷരങ്ങളാല്‍  കുറിക്കപ്പെട്ടിരിക്കുന്നു. മനുഷ്യ ഡി.എന്‍.എ.യില്‍ അത്തരം 300 കോടിയിലേറെ  രാസാക്ഷരമാണുള്ളത്. അവ മുഴുവന്‍ വായിക്കാന്‍ പാകത്തില്‍ ഉരുക്കഴിച്ചെടുക്കുകയാണ്  ജിനോംപദ്ധതി ചെയ്തത്.&lt;br /&gt;&lt;br /&gt;അന്താരാഷ്ട്ര സംരംഭമായി 1990 ഒക്ടോബറില്‍ ആരംഭിച്ച  ജിനോം പദ്ധതിയും, ആ സംരംഭത്തോട് മത്സരിച്ച് 1998-ല്‍ രംഗത്തെത്തിയ സെലേറ  ജിനോമിക്‌സും &lt;a href="http://japages.blogspot.com/2010/01/1.html"&gt;2000 ജൂണ്‍ 26 ന് മാനവജിനോമിന്റെ ആദ്യകരടാണ് പുറത്തു വിട്ടത്&lt;/a&gt;.  മനുഷ്യന്‍ സംസാരിക്കുന്ന നാലായിരത്തിലേറെ ഭാഷകളില്‍നിന്ന് വ്യത്യസ്തമായി പുതിയൊരു  ഭാഷ ശാസ്ത്രത്തിന്റെ സരണിയിലേക്ക് അന്ന് കടന്നുവന്നു. 'ജീവന്റെ രചനയ്ക്ക്  ദൈവമുപയോഗിച്ച ഭാഷയാണ് മനുഷ്യന് കരഗതമായിരിക്കുന്നതെ'ന്ന് ഒരു ഉപഗ്രഹ  വാര്‍ത്താസമ്മേളനത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനൊപ്പം ഇക്കാര്യം  പ്രഖ്യാപിച്ചുകൊണ്ട് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍  വിശേഷിപ്പിച്ചു.&lt;br /&gt;&lt;br /&gt;ജിനോംരൂപരേഖയുടെ &lt;a href="http://japages.blogspot.com/2010/03/4.html"&gt;കരട് വായിക്കാന്‍ നടന്ന ശ്രമത്തിന്റെ  ആദ്യഫലം 2001 ഫിബ്രവരി 12 ന് പുറത്തുവന്നു&lt;/a&gt;. അപ്പോഴും അതില്‍ പൂരിപ്പിക്കപ്പെടാത്ത  ഭാഗങ്ങളുണ്ടായിരുന്നു. അവയെല്ലം വായിച്ചെടുത്ത് 99.99 ശതമാനവും പിഴവ് മാറ്റി  സംശുദ്ധമായ &lt;a href="http://japages.blogspot.com/2010/06/5.html"&gt;ജിനോംമാപ്പ് തയ്യാറായതായത് 2003-ലാണ്&lt;/a&gt;. മനുഷ്യ ഡി.എന്‍.എ.യിലെ 310 കോടി  രാസാക്ഷരങ്ങളെയും പൂര്‍ണമായി വായിച്ചെടുക്കുന്നതില്‍ വിജയിച്ചത് അപ്പോഴാണ്. 35,000  ഓളം ജീനുകളാണ് മനുഷ്യന്റെ ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്കാധാരമായ മുഴുവന്‍ ജൈവരാസ  പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നതെന്നും വെളിവായി. അതോടെ, മാനവജിനോം പദ്ധതിക്ക്  തിരിശ്ശീല വീഴുന്നതായി, പദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഫ്രാന്‍സിസ് കോളിന്‍സ് 2003  ഏപ്രിലില്‍ 15ന് പ്രഖ്യാപിച്ചു.&lt;br /&gt;&lt;br /&gt;&lt;a href="http://japages.blogspot.com/2010/01/2.html"&gt;സാധ്യതകളുടെ അപാര ലോകമാണ് &lt;/a&gt;മാനവജിനോമിന്റെ  കണ്ടെത്തല്‍ മുന്നോട്ടു വെച്ചത്. ചികിത്സാരംഗത്തും ഔഷധനിര്‍മാണത്തിലും ജീവശാസ്ത്ര  ഗവേഷണത്തിലും വന്‍മാറ്റങ്ങള്‍ക്ക് ജിനോം കാരണമാകുമെന്ന് വിലയിരുത്തപ്പെട്ടു.  വ്യക്തിഗതമാകുന്ന ചികിത്സ, തന്മാത്രതലത്തില്‍ തന്നെ നേരിടാന്‍ പാകത്തില്‍  മെരുങ്ങുന്ന രോഗങ്ങള്‍, ആയിരക്കണക്കിന് പുതിയ ഔഷധലക്ഷ്യങ്ങള്‍ ഒക്കെ  പ്രവചിക്കപ്പെട്ടു. അതേസമയം, സ്വാകാര്യസ്ഥാപനങ്ങള്‍ മനുഷ്യജീനുകളുടെ പേറ്റന്റുകള്‍  സ്വന്തമാക്കുക വഴിയുണ്ടാകുന്ന വെല്ലുവിളികളും, ജനിതകതകരാറുകള്‍ മുളയിലേ അറിയാന്‍  കഴിയുക വഴി ഇന്‍ഷുറന്‍സ്, പ്രൊഫഷണല്‍ രംഗങ്ങളില്‍ കടന്നുവന്നേക്കാവുന്ന  വിവേചനങ്ങളും&lt;a href="http://japages.blogspot.com/2010/02/3.html"&gt; പുതിയ നൈതിക പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്നും  പ്രവചിക്കപ്പെട്ടു&lt;/a&gt;.&lt;br /&gt;&lt;br /&gt;പത്തുവര്‍ഷം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോള്‍ കാര്യങ്ങള്‍  ആ നിലയ്ക്ക് സംഭവിച്ചിട്ടില്ല, ഉടനെയെങ്ങും സംഭവിക്കുമെന്ന് കരുതാനും വയ്യ എന്ന്  പറയേണ്ടി വരും. പക്ഷേ, മറ്റു ചിലത് സംഭവിച്ചു. ഇനി തിരിച്ചുപോകാനാകാത്ത വിധം  ജീവശാസ്ത്രഗവേഷണരംഗം മാറി. മനുഷ്യന്റെ മാത്രമല്ല, ഒട്ടേറെ മറ്റ് ജീവികളുടെയും ജിനോം  ഈ പത്തുവര്‍ഷത്തിനിടെ വെളിവായി. മനുഷ്യനുമായി മറ്റ് ജീവികളുടെ ജനിതകവ്യത്യാസം  താരതമ്യം ചെയ്യാനും, ജീവല്‍ പരിണാമത്തിന്റെ ആഴങ്ങളിലേക്ക് നമ്മുടെ നോട്ടമെത്താനും  ജിനോം വിവരങ്ങള്‍ ഇന്ന് സഹായിക്കുന്നു.&lt;br /&gt;&lt;br /&gt;13 വര്‍ഷവും130 കോടി ഡോളര്‍ മുതല്‍  മുടക്കും ആയിരക്കണക്കിന് ഗവേഷകരുടെ അധ്വാനവും വേണ്ടി വന്നു മാനവജിനോം  കണ്ടെത്താനെങ്കില്‍, ഇന്ന് ചെറിയ സമയംകൊണ്ട് ചുരുങ്ങിയ ചിലവില്‍ മാനവജിനോം മുഴുവന്‍  കൈയിലെത്തുന്ന സങ്കേതങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഭാവിയില്‍ ജീവശാസ്ത്രത്തിന്റെ  ചരിത്രം രേഖപ്പെടുത്തുന്നവര്‍, ജിനോമിന് മുമ്പും പിമ്പും എന്ന് ആ ചരിത്രത്തെ  രണ്ടായി തിരിച്ചേക്കുമെന്നതാണ് സ്ഥിതി (ജിനോമിന് ശേഷമുള്ള കാലത്തെ biology 2.0  എന്നാണ് 'ദി ഇക്കണോമിസ്റ്റ്' വാരിക വിശേഷിപ്പിക്കുന്നത്).&lt;br /&gt;&lt;br /&gt;മനുഷ്യന്‍  വടക്കുകിഴക്കന്‍ ആഫ്രിക്കയില്‍ രൂപപ്പെട്ടതു മുതല്‍ &lt;a href="https://genographic.nationalgeographic.com/genographic/index.html"&gt;ലോകമെങ്ങും വ്യാപിച്ചതിന്റെ  കുടിയേറ്റ ചരിത്രം&lt;/a&gt; ഇന്ന് ശാസ്ത്രലോകം മനസിലാക്കുന്നത്, ലോകത്തെ വിവിധ രാജ്യങ്ങളിലെ  ജനങ്ങളുടെ ജിനോം വായിച്ചാണ്. മനുഷ്യന്റെ ഏറ്റവുമടുത്ത ജനിതകബന്ധുവായ  &lt;a href="http://kurinjionline.blogspot.com/2010/05/blog-post.html"&gt;നിയാണ്ടെര്‍ത്തലുകളുടെ പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ജിനോം വായിച്ചെടുത്ത്&lt;/a&gt;  ശാസ്ത്രം പുതിയ ഇതിഹാസം രചിച്ചത് അടുത്തയിടെയാണ്. മനുഷ്യനെ 'മനുഷ്യനാക്കുന്ന' ഘടകം  എന്തെന്നറിയാനാണ് ഇത്തരം ഗവേഷണങ്ങള്‍ സഹായിക്കുക. കാലത്തിലൂടെ പിന്നിലേക്കു പോകാന്‍  ജിനോം ഇന്ന് നമ്മളെ സഹായിക്കുന്നുവെന്ന് സാരം.&lt;br /&gt;&lt;br /&gt;ജിനോം കണ്ടെത്തല്‍ ഏത്  തരത്തിലാണ് ശാസ്ത്രലോകത്തെ സ്വാധീനിക്കുന്നതെന്ന് മനസിലാക്കാന്‍ അടുത്തയിടെ  പുറത്തുവന്ന മറ്റൊരു മുന്നേറ്റം സഹായിക്കും. മാനവജിനോം കണ്ടെത്തിയതിന് നേതൃത്വം  നല്‍കിയവരിലൊരാളായ ജെ.ക്രെയ്ഗ് വെന്ററിന്റെ നേതൃത്വത്തിലുള്ള സംഘം  ചരിത്രത്തിലാദ്യമായി കൃത്രിമമായി രൂപപ്പെടുത്തിയ ജിനോം ഉപയോഗിച്ച് &lt;a href="http://kurinjionline.blogspot.com/2010/05/blog-post_21.html"&gt;ഒരു  ബാക്ടീരയത്തിന് രൂപം നല്‍കിയ&lt;/a&gt; കാര്യമാണത്. ലോകത്തെയാകെ അമ്പരപ്പിച്ച ആ കണ്ടെത്തല്‍,  'പുതിയൊരിനം ജീവന്' തുടക്കമിട്ടിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍.  ജീവപരിണാമത്തിന്റെ അടിസ്ഥാനമായ പ്രകൃതിനിര്‍ധാരണം വഴി നിയന്ത്രിക്കപ്പെടുന്നതാണ്  380 കോടി വര്‍ഷത്തെ ഭൂമിയിലെ ജീവന്റെ ചരിത്രമെങ്കില്‍, ക്രെയ്ഗ് വെന്റര്‍ രൂപം  നല്‍കിയ ജീവരൂപം അത്തരത്തില്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നല്ല!&lt;br /&gt;&lt;br /&gt;പുതിയ  ജീവരൂപങ്ങളെ വരെ സൃഷ്ടിക്കാന്‍ പാകത്തിലാണ് ജിനോംയുഗം എത്തി നില്‍ക്കുന്നത്.  യഥാര്‍ഥത്തില്‍ 2000 ജൂണ്‍ 26-ന് അവസാനിച്ചത്, മാനവജിനോം കണ്ടെത്താനുള്ള മത്സരം  മാത്രമായിരുന്നു. അല്ലാതെ അതൊരു അന്ത്യമല്ലായിരുന്നു, ശരിക്കും  തുടക്കമായിരുന്നു-പുതിയ സാധ്യതകളുടെയും പുതിയ  വെല്ലുവിളികളുടെയും.&lt;br /&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-102567806226315752?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/102567806226315752/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=102567806226315752' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/102567806226315752'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/102567806226315752'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2010/06/blog-post_26.html' title='ജിനോംയുഗത്തിന്റെ പത്തുവര്‍ഷങ്ങള്‍'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_B25RyGfIAVE/TCV0HYUAO6I/AAAAAAAADoY/jKXWUZsUYc0/s72-c/Human+genome-Pic.jpg' height='72' width='72'/><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-3914885954932811381</id><published>2010-06-23T09:40:00.004+05:30</published><updated>2010-06-23T09:51:00.184+05:30</updated><category scheme='http://www.blogger.com/atom/ns#' term='കണികാശാസ്‌ത്രം'/><category scheme='http://www.blogger.com/atom/ns#' term='പ്രപഞ്ചം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ശാസ്‌ത്രം'/><title type='text'>'പ്രേതകണ'ത്തിന്റെ വലിപ്പം</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_B25RyGfIAVE/TCGJhM2ZeUI/AAAAAAAADn0/j9nwjTcTNFQ/s1600/data+on+the+distribution+of+galaxies.jpg"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 258px;" src="http://1.bp.blogspot.com/_B25RyGfIAVE/TCGJhM2ZeUI/AAAAAAAADn0/j9nwjTcTNFQ/s400/data+on+the+distribution+of+galaxies.jpg" border="0" alt="" id="BLOGGER_PHOTO_ID_5485817024592050498" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;നിഗൂഢകണങ്ങളാണ്  ന്യൂട്രിനോകള്‍. അവയ്ക്ക് മണമോ നിറമോ ഭാരമോ വൈദ്യുതിചാര്‍ജോ ഇല്ല.  പ്രകാശവേഗത്തിലാണ് സഞ്ചാരം. അവ ആര്‍ക്കും പിടികൊടുക്കാറില്ല. ഖരമോ ദ്രാവകമോ വാതകമോ  ഏതുമാകട്ടെ, സാധാരണ ദ്രവ്യരൂപങ്ങളുമായി ന്യൂട്രിനോകള്‍ ഇടപഴകാറില്ല, അവയെ  തടഞ്ഞുനിര്‍ത്താനും കഴിയില്ല. ഒരു പ്രകാശവര്‍ഷം (ഏതാണ്ട് പത്തു ലക്ഷംകോടി  കിലോമീറ്റര്‍) ദൂരം ലഡിലൂടെ (കാരീയത്തിലൂടെ) ഒറ്റ ആറ്റത്തെപ്പോലും ഇടിക്കാതെ  കടന്നുപോകാന്‍ ന്യൂട്രിനോയ്ക്കാകും! നമ്മുടെ ഓരോരുത്തരുടെയും ശരീരത്തിലൂടെ  സൂര്യനില്‍നിന്നുള്ള 50 ലക്ഷംകോടി ന്യൂട്രിനോകള്‍ ഓരോ സെക്കന്‍ഡിലും  കടന്നുപോകുന്നു, എന്നിട്ടും നമ്മള്‍ അക്കാര്യം അറിയുന്നില്ല. ഇത്ര നിഗൂഢമായ  കണത്തിന് എന്തുകൊണ്ടും യോജിച്ച പേരാണ് 'പ്രേതകണം' (ghost particle)  എന്നത്.&lt;br /&gt;&lt;br /&gt;സംഭവം 'പ്രേതകണം' ആണെങ്കിലും, അതിന് അല്‍പ്പമെങ്കിലും  പിണ്ഡമുണ്ടാകാതെ വയ്യ. പക്ഷേ, അത് വളരെ വളരെ കുറഞ്ഞ അളവിലായതിനാല്‍ കണക്കാക്കാന്‍  ബുദ്ധിമുട്ടാണെന്ന തീര്‍പ്പിലായിരുന്നു ഇത്രകാലവും ശാസ്ത്രലോകം. ഇപ്പോഴിതാ ഒരുസംഘം  ഗവേഷകര്‍ ഗാലക്‌സി സര്‍വ്വെയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ സഹായത്തോടെ  ന്യൂട്രിനോയുടെ പിണ്ഡം ഇതുവരെയുള്ളതില്‍ ഏറ്റവും കൃത്യതയോടെ  കണക്കാക്കിയിരിക്കുന്നു. 0.28 ഇലക്ട്രോണ്‍ വോള്‍ട്ടിലും കൂടുതലല്ല  'പ്രേതകണ'ത്തിന്റെ പിണ്ഡമെന്നാണ് അവര്‍ എത്തിയിട്ടുള്ള നിഗമനം. ഇത് ഒരു ഹൈഡ്രജന്‍  ആറ്റത്തിന്റെ പിണ്ഡത്തിന്റെ നൂറുകോടിയിലൊരംശത്തിലും കുറവാണ്! &lt;a href="http://prl.aps.org/"&gt;'ഫിസിക്കല്‍ റിവ്യൂ  ലറ്റേഴ്‌സി'ലാണ്&lt;/a&gt; ഈ പഠനം പ്രസിദ്ധീകരിക്കുകയെന്ന് ബി.ബി.സി.റിപ്പോര്‍ട്ട്  ചെയ്യുന്നു.&lt;br /&gt;&lt;br /&gt;2002 -ല്‍ ന്യൂട്രിനോയുടെ പരമാവധി പരിധിയെന്ന് ഞങ്ങള്‍  നിശ്ചയിച്ചത് 1.8 ഇലക്ട്രോണ്‍ വോള്‍ട്ട്‌സ് ആണ്. അതിനാല്‍, കൃത്യതയില്‍  ഇപ്പോഴുണ്ടായിരിക്കുന്ന പുരോഗതി ആറു മടങ്ങാണ്-പഠനറിപ്പോര്‍ട്ടിന്റെ  രചയിതാക്കളിലൊരാളും &lt;a href="http://www.ucl.ac.uk/"&gt;യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ (യു.സി.എല്‍)&lt;/a&gt; പ്രൊഫസറുമായ  ഒഫെര്‍ ലഹാഫ് ചൂണ്ടിക്കാട്ടുന്നു. ഗാലക്‌സികളുടെ ബ്രഹ്മാണ്ഡവിതരണത്തോതില്‍ നിന്ന്  ന്യൂട്രിനോകള്‍ പോലുള്ള ചെറുകണങ്ങളുടെ പിണ്ഡത്തെക്കുറിച്ച് അറിയാന്‍ കഴിയുമെന്ന  കാര്യവും ശ്രദ്ധേയമാണ്-അദ്ദേഹം അഭിപ്രായപ്പെട്ടു. യു.സി.എല്ലില്‍ ഷാവുന്‍ തോമസ്  എന്ന ഗവേഷകന്‍ നടത്തിയ പി.എച്ച്.ഡി.ഗവേഷണമാണ് പുതിയ കണ്ടെത്തലിലേക്ക് നയിച്ചത്.  പ്രൊഫ. ലഹാഫ്, ഡോ.ഫിലിപ്പി അബ്ദല്ല എന്നിവരുമായി സഹകരിച്ചായിരുന്നു പഠനം.&lt;br /&gt;&lt;br /&gt;&lt;a href="http://www.sdss.org/"&gt;'സ്ലോവാന്‍ ഡിജിറ്റല്‍ സ്‌കൈ സര്‍വ്വെ'&lt;/a&gt; വഴിയാണ് പ്രപഞ്ചത്തിലെ  ഗാലക്‌സികളുടെ ഏറ്റവും വലിയ ത്രിമാന മാപ്പ് രൂപപ്പെടുത്തിയിട്ടുള്ളത്. ആ ത്രിമാന  മാപ്പില്‍ നിന്നുള്ള വിവരങ്ങളാണ് ന്യൂട്രിനോകളുടെ വലിപ്പമറിയാന്‍ ഗവേഷകര്‍  ഉപയോഗിച്ചത്. പ്രപഞ്ചത്തിലുടനീളമുള്ള ഗാലക്‌സികളുടെ വിതരണ ക്രമത്തില്‍ നിന്ന്,  ന്യൂട്രിനോ കണത്തിന്റെ പുതിയ പിണ്ഡപരിധി നിശ്ചയിക്കാന്‍ അവര്‍ക്കായി.  കടല്‍ത്തീരത്ത് തിരമാലകളുടെ പ്രവര്‍ത്തനഫലമായി വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള  മണല്‍ക്കൂനകള്‍ രൂപപ്പെടുംപോലെ, പ്രപഞ്ചത്തില്‍ ഗാലക്‌സികളുടെ വിതരണത്തില്‍  ന്യൂട്രിനോകളുടെ പ്രകാശവേഗത്തിലുള്ള 'തിരമാലപ്പാച്ചിലിന്' പങ്കുള്ളതായി ഗവേഷകര്‍  പറയുന്നു. ഈ വസ്തുത മുന്‍നിര്‍ത്തി നടത്തിയ കണക്കുകൂട്ടലാണ് ന്യൂട്രിനോയുടെ പുതിയ  പിണ്ഡപരിധി നിശ്ചയിക്കുന്നതിന് സഹായിച്ചത്.&lt;br /&gt;&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/TCGJtNcuu3I/AAAAAAAADn8/syj6Mu_dSgc/s1600/Standared+Model.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 385px;" src="http://2.bp.blogspot.com/_B25RyGfIAVE/TCGJtNcuu3I/AAAAAAAADn8/syj6Mu_dSgc/s400/Standared+Model.gif" border="0" alt="" id="BLOGGER_PHOTO_ID_5485817230911257458" /&gt;&lt;/a&gt;പ്രപഞ്ചസാരത്തില്‍ ഏതാണ്ട് 25  ശതമാനവും, പ്രപഞ്ചത്തിലെ ദ്രവ്യത്തില്‍ 80 ശതമാനത്തിലേറെയും വരുമെന്ന് കരുതുന്ന  ശ്യാമദ്രവ്യത്തിലെ ചെറിയൊരംശം ന്യൂട്രിനോകള്‍ ആകാമെന്ന് പ്രൊഫ.ലഹാഫ്  വിശ്വസിക്കുന്നു. എന്നാല്‍, ശ്യാമദ്രവ്യത്തില്‍ ഒരു ശതമാനത്തില്‍ താഴെയേ  ന്യൂട്രിനോകള്‍ വരൂ എന്നാണ് അദ്ദേഹം കരുതുന്നത്. പ്രപഞ്ചത്തിലെ ദ്രവ്യവും ബലങ്ങളും  അടങ്ങിയ ഘടന വിശദീകരിക്കുന്ന സൈദ്ധാന്തിക പാക്കേജായ 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍'  പ്രകാരം, ന്യൂട്രിനോകള്‍ മൂന്ന് ഫ്‌ളേവറുകളില്‍ ഉണ്ട് -മ്യൂവോണ്‍ (muon), ടാവു  (tau), ഇലക്ട്രോണ്‍ (electron) എന്നിങ്ങനെ.&lt;br /&gt;&lt;br /&gt;പലവിധത്തില്‍ ന്യൂട്രിനോകള്‍  സൃഷ്ടിക്കപ്പെടുന്നു; റേഡിയോആക്ടീവ് അപചയം സംഭവിക്കുമ്പോള്‍, സൂര്യനിലേതുപോലുള്ള  അണുസംയോജനവേളയില്‍, സൂപ്പര്‍നോവസ്‌ഫോടനങ്ങളില്‍, കോസ്മിക് കിരണങ്ങള്‍  ഭൗമാന്തരീക്ഷത്തിലെ ആറ്റങ്ങളുമായി കൂട്ടിമുട്ടുമ്പോള്‍ ഒക്കെ. സാധാരണ  ദ്രവ്യരൂപങ്ങളുമായി വിരളമായേ പ്രതിപ്രവര്‍ത്തിക്കൂ എന്നതിനാല്‍, ഇവയെ  കണ്ടുപിടിക്കാന്‍ ഗവേഷകര്‍ക്ക് &lt;a href="http://lappweb06.in2p3.fr/neutrinos/aneut.html"&gt;ഭൂമിക്കടിയില്‍ താവളമടിക്കേണ്ടി വന്നു&lt;/a&gt;; ഖനികളുടെയും  മറ്റും ഉള്ളറയില്‍. അതിസങ്കീര്‍ണമായ കണികാകെണികള്‍ (particle accelerators)  ഒരുക്കിവെച്ച് പാതാളലോകത്ത് പതിറ്റാണ്ടുകളോളം നടത്തിയ കാത്തിരിപ്പിനൊടുവിലാണ്  &lt;a href="http://www.ps.uci.edu/~superk/neutrino.html"&gt;ന്യൂട്രിനോകള്‍ പിടിയിലായത്&lt;/a&gt;.&lt;br /&gt;&lt;br /&gt;ന്യൂട്രിനോകളുമായി ബന്ധപ്പെട്ടാണ് മൂന്നു തവണ  ഭൗതികശാസ്ത്രനോബല്‍ നല്‍കപ്പെട്ടത് (1988, 1995, 2002) എന്നു പറയുമ്പോള്‍,  ശാസ്ത്രലോകത്ത് ഈ ചെറുകണങ്ങളെക്കുറിച്ചുള്ള പഠനം എത്ര വിലപ്പെട്ടതാണെന്ന്  വ്യക്തമാകുന്നു. ഭൂമിയില്‍ പതിക്കുന്നതില്‍ ഏറ്റവും പ്രമുഖം സൂര്യനില്‍നിന്നുള്ള  ന്യൂട്രീനകളാണ്. സൂര്യന് നേരെയുള്ള ഭൂമിയുടെ വശത്ത്, ഓരോ ചതുരശ്ര സെന്റീമീറ്റര്‍  സ്ഥലത്തുകൂടിയും സെക്കന്‍ഡില്‍ 7000 കോടി സൗരന്യൂട്രിനോകള്‍ കടന്നുപോകുന്നു എന്നാണ്  കണക്ക്.&lt;br /&gt;&lt;br /&gt;&lt;b&gt;കാണുക&lt;/b&gt;&lt;br /&gt;&lt;ul&gt;&lt;li&gt;&lt;a href="http://kurinjionline.blogspot.com/2008/03/blog-post_27.html"&gt;പ്രപഞ്ചം പുതിയ സമസ്യകള്‍&lt;/a&gt;&lt;/li&gt;&lt;/ul&gt;&lt;/span&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/36989706-3914885954932811381?l=kurinjionline.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://kurinjionline.blogspot.com/feeds/3914885954932811381/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=36989706&amp;postID=3914885954932811381' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/3914885954932811381'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/36989706/posts/default/3914885954932811381'/><link rel='alternate' type='text/html' href='http://kurinjionline.blogspot.com/2010/06/blog-post.html' title='&apos;പ്രേതകണ&apos;ത്തിന്റെ വലിപ്പം'/><author><name>JA</name><uri>http://www.blogger.com/profile/06711390154231281812</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://1.bp.blogspot.com/_B25RyGfIAVE/TCGJhM2ZeUI/AAAAAAAADn0/j9nwjTcTNFQ/s72-c/data+on+the+distribution+of+galaxies.jpg' height='72' width='72'/><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-36989706.post-2043570161326405448</id><published>2010-05-21T09:38:00.004+05:30</published><updated>2010-05-22T08:17:21.497+05:30</updated><category scheme='http://www.blogger.com/atom/ns#' term='സാങ്കേതികം'/><category scheme='http://www.blogger.com/atom/ns#' term='ജനിതകം'/><category scheme='http://www.blogger.com/atom/ns#' term='വിജ്ഞാനം'/><category scheme='http://www.blogger.com/atom/ns#' term='ആരോഗ്യം'/><title type='text'>കൃത്രിമജീവന്‍ പിറന്നു; ശാസ്ത്രം പുത്തന്‍ യുഗത്തിലേക്ക്</title><content type='html'>&lt;a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://2.bp.blogspot.com/_B25RyGfIAVE/S_YHjBIxVbI/AAAAAAAADjw/ez2XOsOMJN4/s1600/Pic2.gif"&gt;&lt;img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 400px; height: 301px;" src="http://2.bp.blogspot.com/_B25RyGfIAVE/S_YHjBIxVbI/AAAAAAAADjw/ez2XOsOMJN4/s400/Pic2.gif" border="0" alt="" id="BLOGGER_PHOTO_ID_5473570695297455538" /&gt;&lt;/a&gt;&lt;span style="font-family:AnjaliOldLipi;font-size:130%;"&gt;1996 ഫിബ്രവരി 14-ന് ഡോളിയെന്ന ചെമ്മരിയാട്  പിറന്നപ്പോഴായിരിക്കണം ഇത്തരത്തിലൊരു ആകാംക്ഷയും വിവാദവും ശാസ്ത്രലോകം  നേരിട്ടിരിക്കുക. ക്ലോണിങ് എന്ന ജനിതകസങ്കേതം വഴിയുണ്ടായ ആദ്യ സസ്തനിയായിരുന്നു  ഡോളി. അവള്‍ക്ക് ജന്‍മം നല്‍കിയ ഡോ.ഇയാന്‍ വില്‍മുട്ടിനെ 'ഫ്രാന്‍കെന്‍സ്റ്റയിനാ'യി  പലരും ചിത്രീകരിച്ചു. ഇനി ഇയാന്‍ വില്‍മുട്ടിന്റെ ആ 'സ്ഥാനപ്പേര്' ഇനി  തീര്‍ച്ചയായും ഡോ. ജെ. ക്രെയ്ഗ് വെന്റര്‍ എന്ന കുശാഗ്രബുദ്ധിയായ  ജനിതകശാസ്ത്രജ്ഞനായിരിക്കും ലഭിക്കുക! കാരണം, ചരിത്രത്തില്‍ ആദ്യമായി ഒരു  കൃത്രിമജീവരൂപം സൃഷ്ടിക്കുകയെന്ന വെല്ലുവിളിയില്‍ ഡോ.വെന്ററുടെ നേതൃത്വത്തിലുള്ള  സംഘം വിജയിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;ശാസ്ത്രമുന്നേറ്റം എന്നതുപോലെ തന്നെ ഒട്ടേറെ  നൈതികപ്രശ്‌നങ്ങളും ഉയര്‍ത്തിയേക്കാവുന്നതാണ് ഈ ഗവേഷണം. ദൈവത്തിന്റെ റോള്‍  മനുഷ്യന്‍ ഏറ്റെടുക്കുന്നത് നന്ന
