tag:blogger.com,1999:blog-36989706.post989619757342124500..comments2023-10-30T20:22:40.162+05:30Comments on കുറിഞ്ഞി ഓണ്‍ലൈന്‍: ഹോര്‍ത്തൂസിന്റെ രണ്ടാംപിറവിയും ഡോ.കെ.എസ്.മണിലാലും ഏഷ്യാനെറ്റ് ന്യൂസിന്റെ 'യാത്ര'യില്‍Joseph Antonyhttp://www.blogger.com/profile/06711390154231281812noreply@blogger.comBlogger2125tag:blogger.com,1999:blog-36989706.post-17918344559266134152014-08-19T13:59:47.575+05:302014-08-19T13:59:47.575+05:30ഒരായുഷ്ക്രൂ ക്കാലത്തിന്റെ പരിശ്രമത്തിനും കഠിനാദ്ധ്...ഒരായുഷ്ക്രൂ ക്കാലത്തിന്റെ പരിശ്രമത്തിനും കഠിനാദ്ധ്വാനത്തിനും ലഭിച്ച ക്രൂരമായ അവഗണനയെ മലയാളിയുടെ ശീലത്തോട് ചേര്‍ത്ത് വായിക്കുന്നില്ല. എങ്കിലും സർക്കാരുകൾക്ക് ഇതൊക്കെ അന്വേഷിച്ചറി ഞ്ഞ് ലോകത്തെ ബോധ്യപ്പെടുത്തുവാനുള്ള ചുമതലയുണ്ട്. ഓ... അതിനിപ്പം ആർക്കാ ഇത്ര മനക്ലേശം...?പി. ശിവപ്രസാദ് / മൈനാഗന്‍https://www.blogger.com/profile/08486525440678573282noreply@blogger.comtag:blogger.com,1999:blog-36989706.post-70705690036005301082014-08-14T11:06:43.683+05:302014-08-14T11:06:43.683+05:30ഹോര്‍ത്തൂസ് പുറത്തുവന്ന് 300 വര്‍ഷക്കാലം അതിനെ ലാറ...ഹോര്‍ത്തൂസ് പുറത്തുവന്ന് 300 വര്‍ഷക്കാലം അതിനെ ലാറ്റിനില്‍നിന്ന് വിവര്‍ത്തനം ചെയ്യാനോ സമഗ്രമായി മനസിലാക്കാനോ ആര്‍ക്കും കഴിഞ്ഞില്ല. നൂറിലേറെ പാശ്ചാത്യഗവേഷകര്‍ അതിനായി മല്ലിട്ടെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ അതില്‍ വിജയംവരിച്ചത് ഡോ.കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞനാണ്. 1958 മുതല്‍ 2008 വരെയുള്ള 50 വര്‍ഷക്കാലം അതിനായി ആ ഗവേഷകന് സമര്‍പ്പിക്കേണ്ടിവന്നു. ആ സമര്‍പ്പണത്തിന്റെ കഥ അടുത്തയിടെ മാങ്ങാട് രത്നാകരന് അദ്ദേഹത്തിന്റെ 'യാത്ര' എന്ന പരിപാടിയിലൂടെ ഏഷ്യാനെറ്റ് ന്യൂസില്‍ കാട്ടി.<br />Joseph Antonyhttps://www.blogger.com/profile/06711390154231281812noreply@blogger.com